മലയാളം കമ്പികഥ – അർച്ചനയുടെ അമ്മ – 1
“സിന്ദൂരപ്പൊട്ട് തൊട്ട് ശിങ്കാരകൈയും വീശി ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നുവന്നൂ……”
ഞാൻ കിടന്നുകൊണ്ട് തന്നെ കൈനീട്ടി ഫോണെടുത്തു.
എന്റെ രേവൂ…. മോളൂട്ടീ ഞാൻദേ നിന്നെ വിളിക്കാൻ ഒരുങ്ങുവാരുന്നു..!”
“എന്റെ രതീ നീ വേറെ വല്ല കാര്യോം പറയടാ ചെക്കാ! നീ ഇപ്പ വരുന്നൊണ്ടോ..?”
“ദാ വരുവാടീ അമ്മ കെടന്നേയൊള്ളു…”
“നീയൊന്ന് വേഗം വാടാ മുത്തേ അതിയാൻ വിളിക്കാൻ സമയമാകുന്നു!”
മേശമേലിരുന്ന് അടുത്ത ഫോൺ പാടാൻ തുടങ്ങി…
“കളഭമുഴുക്കാപ്പ് ചാർത്തിയ തിരുമേനി കണികാണാൻ വരും നേരം…. കാലത്ത് കണികാണാൻ വരുന്നേരം…”
“ആണ്ടെ മുയുക്കാപ്പ്! എടുത്തോ എടുത്തോ…! പെന്പ്രന്നോരുമായി ചൊറിഞ്ഞോണ്ടിരിക്കാതെ വേഗം വച്ചിട്ടിങ്ങ് പോന്നോണം!
“ഓകെടാ മോളൂ … ഉമ്മ!”
ഞാൻ രേവതിയുടെ ഫോൺ കട്ട് ചെയ്ത് എന്റെ ഭാര്യ അശ്വതിയുടെ ഫോൺ എടുത്തു!
“മോളെന്താ അച്ചൂ വിളിക്കാൻ താമസിച്ചേ…? അണ്ണനിതെത്ര നേരായി കാത്തിരിക്കുവാ…”
ഞാൻ പ്രീയതമയുടെ അടുത്ത് ഒരുലോഡ് പഞ്ചാര അങ്ങ് കുടഞ്ഞിട്ടു!
“എന്റണ്ണാ അവിടുത്തെ സമയാണോ ഇവിടുത്തെ! ഡ്യൂട്ടീം കഴിഞ്ഞ് വന്ന് ദേ കുളി കഴിഞ്ഞേയുള്ളു ഒന്നും കഴിച്ചൂടെയില്ല മോനെന്തിയേ ഒറങ്ങിയോ! പെണ്ണിന് എങ്ങനാ വഴക്കൊണ്ടോ… അവരൊറങ്ങിയോ”
“എന്റച്ചൂ മണി പത്തരയായി! ഇവിടെല്ലാരും എപ്പളേ ഒറങ്ങി! നിന്റെ വിളീം കാത്തുകാത്തല്ലേ ഞാനൊറങ്ങാതിരുന്നേ! ക്ഷീണം
കാണുവല്ലോ മോള് ആഹാരം കഴിക്ക് ആരോഗ്യം നോക്കണ്ടേ! എന്നിട്ട് കെടന്നോ കാലത്തേ വിളിച്ചാമതി!”
അവൾ ഫോൺ വച്ചതും ഞാൻ ആ ഫോൺ ഓഫാക്കി!
“കൂത്തിച്ചീ നീ ഫോണിക്കൂടെ കൊണയ്കണ്ട ബാങ്കിലൂടെ കൊണച്ചാമതി!”
മറ്റേ ഫോണെടുത്ത് രേവതിയെ വിളിച്ചുകൊണ്ട് ഞാൻ ധിറുതിയിൽ മുറിപൂട്ടി സ്റ്റെയർകെയ്സ് ഇറങ്ങി….
അബുദാബിയിൽ നിന്ന് കെട്ടിയോൻ വിളിയ്കുമ്പോൾ പറ്റുമെങ്കിൽ എന്റെ കുണ്ണ പൂറ്റിൽ വേണമെന്നത് രേവതിയുടെ ഒരു നിർബന്ധമാണ്…!
മുകളിലെ നിലയുടെ ഗോവണി പുറത്ത് നിന്നാണ്! അടുത്തുള്ള എൻജിനീയറിംഗ് കോളജിലെ കുട്ടികൾക്ക് വാടകയ്ക് നൽകാനായി അങ്ങനെ നിർമ്മിച്ച വീടാണ് പിന്നീട് ഞാൻ വാങ്ങുന്നത്! അതും ഒരു കഥയാ!
ഞങ്ങൾ വാടകയ്ക് കൊടുക്കുന്നില്ല! ഞാൻ കിടപ്പ് മുകൾ നിലയിലാണ്! താഴത്തെ നിലയിൽ എന്റെ അമ്മയും എൻജിനീയറിംഗിന് പഠിയ്കുന്ന അച്ചന്റെ ഒരു സുഹൃത്തിന്റെ മകളും എന്റെ രണ്ട് കുട്ടികളും അശ്വതിയുടെ അകന്ന ബന്ധുവായ ആരോരുമില്ലാത്ത ഒരമ്മയുമാണ് താമസം!
ഞാൻ പടികളിറങ്ങി വീടിന് സൈഡിലെ മതിലിലെ ചെറിയ വിക്കറ്റ് ഗേറ്റ് തുറന്നു. ആ ഗേറ്റ് തുറക്കുന്നത് രേവതിയുടെ വീട്ടിലേയ്കാണ്!
ഇപ്പോൾ വിൽക്കാനിട്ട വീട് വാങ്ങിയതിനെ പറ്റിയും വാടകയ്ക് കൊടുക്കാനായി അകത്തുനിന്ന് മുകളിലേയ്ക് പടികളില്ലാത്ത നിർമ്മിച്ച വീടിനെപ്പറ്റിയും ഒക്കെ ഏകദേശം ഒരു ധാരണ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു! ആക്രാന്തം കാട്ടണ്ട വിളമ്പിത്തരാം!
ആദ്യമായി നമുക്കൊന്ന് പരിചയപ്പെടാം!
ഞാൻ രതീഷ്! 35 വയസ്സുള്ള വിവാഹിതൻ. സുന്ദരൻ സുമുഖൻ മറ്റാരും അസൂയകൊണ്ട് പറയില്ല എങ്കിലും സൽസ്വഭാവി!
നല്ല ആരോഗ്യമുള്ള ഉറച്ച വെളുത്ത ശരീരം!
എന്റെ ഭാര്യ അശ്വതി എം.എസ്സ്.സി നേഴ്സാണ്. കുവൈറ്റിൽ ജോലിനോക്കുന്നു.
അറ് വയസ്സുള്ള ഒരാൺകുട്ടിയും നാല് വയസ്സുള്ള ഒരു പെൺകുട്ടിയും അടങ്ങുന്ന സന്തുഷ്ടകുടുംബത്തോടെ എല്ലാ വിദേശത്ത് ജോലിയുള്ള ഭാര്യമാരുള്ള ഭർത്താക്കന്മാരെയും പോലെ ഞാനും അന്തസായി പണിയെടുക്കാതെ കന്പിക്കുട്ടനും വായിച്ച് വാണോം വിട്ട് ജീവിയ്കുകയായിരുന്നു രേവതിയെ കണ്ടുമുട്ടും വരെ!
പ്രേമിച്ച് വിവാഹം കഴിച്ച എന്നെ സ്നേഹിയ്കാൻ പഠിപ്പിച്ച സ്നേഹം എന്ന വികാരത്തിന്റെ ഊഷ്മളത പഠിപ്പിച്ച എന്റെ രേവതിയെ കണ്ടുമുട്ടും വരെ!
വളച്ചുകെട്ടില്ലാതെ അവിടുന്നും ഇവിടുന്നുമല്ലാതെ നമുക്ക് ആദ്യം മുതൽ ക്രമമായി ഇങ്ങ് പോരാം…
ഞാൻ ഗവ:ഹൈസ്ക്കൂളിൽ നിന്ന് പത്താം ക്ളാസ് കഴിയുന്നത് ചരിത്രപരമായ നേട്ടവുമായാണ്..!
ഞാൻ S.S.L.C എഴുതിയ വർഷം HM ആയിരുന്ന പിറ്റേവർഷം പെൻഷനായ പിഷാരടി മാഷ് ഇപ്പോളും എന്നെ കാണുമ്പോൾ ഉള്ള ആ നോട്ടം ആ വാത്സല്യം
ഒന്ന് കാണേണ്ടത് തന്നാണ്!
ഇന്നത്തെ പോലെ കൂണ് പോലെ ഇംഗ്ളീഷ് മീഡിയം സ്ക്കൂളുകൾ മുളച്ച് പൊന്താത്ത കാലം! നാല് ഡിവിഷനുകളിലായി 163 കുട്ടികളാണ് പൊതുപരീക്ഷ എഴുതുന്നത്!
അദ്ധ്യാപന ജീവിതം ഒരു തപസ്യയായി എടുത്ത പിഷാരടിമാഷ് അന്നത്തെ കാലത്ത് അത്ര സാധാരണമല്ലാത്ത ഗവ:സ്ക്കൂളിന്റെ നൂറുമേനി വിജയം എന്ന സ്വപ്നം സാക്ഷാത്കരിച്ച് പടിയിറങ്ങണം എന്ന വാശിയിൽ നൂറുശതമാനവും വിജയപ്രതീക്ഷ ഇല്ലാത്ത 30 കുട്ടികളെ സ്കൂളിൽ തന്നെ രാത്രി കിടത്തി പഠിപ്പിയ്കാൻ ആരംഭിച്ചു.
അത്ര മണ്ടനൊന്നും അല്ലെങ്കിലും എന്നെയും സാറ് ആ 30ൽ പെടുത്തി!
പരീക്ഷ ഒക്കെ കഴിഞ്ഞു. റിസൽട്ട് അറിഞ്ഞു 163ൽ മോഡറേഷനും ഒക്കെ വാങ്ങി 162ഉം ജയിച്ചു! ഞാൻ മാത്രം പൊട്ടി!
പൊട്ടിക്കരഞ്ഞ് കൊണ്ട് തൊഴുകൈകളോടെ പിഷാരടിമാഷ് പറഞ്ഞ വാചകങ്ങൾ ഇന്നും കാതിലുണ്ട്!
“പൊന്നുമോനേ ഇതിലും വലിയൊരു ഗുരുദക്ഷിണ ജീവിത്തിലിനി കിട്ടാനില്ല. ഞാനീ ഉപകാരം മരിച്ചാലും മറക്കില്ല”
എന്നാണ്!
വർഷം ഇരുപത് കഴിഞ്ഞെങ്കിലും ആ സ്നേഹവാത്സല്യങ്ങൾ ഇപ്പോൾ കാണുമ്പോഴും മാഷിന്റെ മുഖത്തുണ്ട് താനും!.
പത്താം തരത്തിൽ എട്ടുനിലയിൽ പൊട്ടിയ ശേഷം ഞാൻ അന്തസായി തേരാപാരാ നടന്ന് കാലം കഴിച്ചു.
പശുവിന് പുല്ലുപറിയ്കണം ഊമ്പാൻ വല്ലതും വേണേൽ എന്നുള്ള അമ്മയുടെ യുദ്ധപ്രഖ്യാപനത്തിന് ഞാൻ പുല്ലുവില പോലും കൽപ്പിച്ചില്ല!
അമ്മ വിളമ്പിത്തന്നില്ലെങ്കിലും വിശപ്പിന്റെ അസുഖമുള്ള ഞാൻ സമയാസമയങ്ങളിൽ ആഹാരം സ്വയം വിളമ്പിക്കഴിച്ചു!
ഗാന്ധിജിയുടെ പോലുള്ള എന്റെ സഹനസമരത്തിന് മുന്നിൽ നാണംകെട്ട് തോറ്റ് പിൻവാങ്ങി അമ്മ ശാപവചനങ്ങൾ അവസാനിപ്പിച്ചു!
വിയർപ്പിന്റെ അസുഖമുള്ളത് കൊണ്ട് മേലനങ്ങി പണിയെടുക്കില്ലെങ്കിലും മണിചെയിൻ പോലുള്ള ഉടായിപ്പുകളും പശു, തടി, വസ്തൂ ബ്രോക്കറിങ്ങുകളിലൂടെയും ഞാൻ അന്നന്നത്തെ ജവാനുള്ള വകയുണ്ടാക്കി!ഒരു മണിചെയിൻ പൊട്ടി തൽക്കാലം നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയിൽ ഞാൻ ചേച്ചിയുടെ വീട്ടിലേയ്ക് മുങ്ങി!
എല്ലാ പ്രമുഖ വ്യക്തികളേയും പോലെ എനിക്കും ഇടയ്കിടയ്ക് ഇങ്ങനെ ഒളിവ് ജീവിതം പതിവുള്ളതാണ്!
“ടാ ആ ഷിബൂന്റടുത്തോട്ട് വല്യ ചങ്ങാത്തത്തിന് പോണ്ടാട്ടോ! അവളാ പൂലോകരംഭ കുവൈറ്റ്കാരി വന്നിട്ടൊണ്ട്! എനിക്കിനീ ആ വൃത്തികെട്ട ജന്തൂമായി വഴക്കിന് വയ്യ!”
എന്റെ തലവെട്ടം കണ്ടതും ചേച്ചി ചാടിക്കടിക്കാൻ വന്നു!
“ഇപ്രാവശ്യോം നാട്ടാര് ഇവിടെ തപ്പിവരുവോടാ ശവമേ! മേലനങ്ങി ജീവിക്കാമ്മേലാത്ത ജന്തു!”