ഏദേൻസിലെ പൂപാറ്റകൾ – 10

Related Posts


പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.

നിഷിദ്ധ രതിയുൾപ്പടെ പല തരാം ഫാന്റസികൾ കഥയുടെ പല ഭാഗങ്ങളിലും കടന്നു വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്.

ഈ കഥ വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കൽപ്പിക കഥയാണ്.

ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തകളുമായോ അല്ലെങ്കിൽ ഏതെങ്കിലും സമൂഹമോ സമുദയമോ ആയിട്ടോ ഈ കഥയ്ക്ക് യാതൊരു വിത ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം മാത്രമാണ്.

***************

പുത്തൻപുരക്കൽ തറവാടിന്റെ മുകളിലേക്ക് നിലാവ് പരന്നു. ആ നിലവിൽ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ നിഴലുകൾ ഒരു ഭീകര സത്വത്തെപ്പോലെ വീടിന് മുകളിലേക്ക് ചാഞ്ഞിരുന്നു. കാവിലെ ആൽമരത്തിന്റെ കൊമ്പിലിരുന്നു മൂങ്ങകൾ മൂളക്കം തുടങ്ങി. രാത്രിയെ ഭീകരമാക്കാൻ വെളുത്ത പുക പോലെ മഞ്ഞ് വാനിൽ ഒഴുകി നടന്നു.

പ്രകൃതിയുടെ വിസ്മയങ്ങളൊന്നും അറിയാതെ ഗീതയും മകൾ ശ്വേതയും അവരുടെ സ്വകാര്യതയിൽ കളിചിരികളിലായിരുന്നു. പരസ്പ്പരം തുറന്ന മനുസുകളിലെ ശൂന്യത രണ്ടു പേരെയും വല്ലാതെ സന്തോഷിപ്പിച്ചു. ഗീതയുടെ ഉള്ളിലെ മകളുടെ ഭാവിയെ കുറിച്ചോർത്തുള്ള ആശങ്കകൾ നീങ്ങിയിരുന്നു. അവൾക്കും കുടുമ്പത്തിനും പറ്റുന്ന ഒരു പയ്യനെ കിട്ടി.

ഇത്രയും കാലം താൻ തെറ്റിധരിച്ചിരുന്ന അമ്മയുടെ സ്നേഹത്തിലെ പൊരുൾ തിരിച്ചറിഞ്ഞ ശ്വേതയിലും അതെ സന്തോഷം നുരഞ്ഞു പൊന്തി. ഇപ്പോൾ അവൾക്ക് അമ്മയെക്കാളുപരി നല്ലൊരു കൂട്ടുകാരിയെ കിട്ടിയതിന്റെ ആനന്ദമുണ്ടായിരുന്നു മനസ്സിൽ.

ഇന്ന് നടന്ന പെണ്ണ് കാണലുകളടക്കം എല്ലാ വിശേഷങ്ങളും തന്റെ സുഹൃത്ത് അർജുനോട് പറയൻ അവൾക്ക് ആവേശമായിരുന്നു. തന്റെ ദുഖത്തിലും സന്തോഷത്തിലും ഒരു പരാതിയുമില്ലാതെ കൂടെ നിന്നിരുന്ന അവനെ
അറിയിക്കുന്നതിൽ പരം ആവേശം മറ്റൊന്നും അവൾ കണ്ടില്ല. ഫോണിലൂടെ പറയണ്ട എന്നവൾ നേരത്തെ തീരുമാനിച്ചിരുന്നു. നാളെ പോകുന്നുണ്ടല്ലോ അപ്പൊ പറയാം.

ആ സമയം പൂർണമായും ഇരുട്ട് വീണിരുന്നു. ഗീതയും ശ്വേതയും ബാൽക്കെണിയിലെ ആട്ടു കട്ടിലിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഇറയത്ത് ഒരു മങ്ങിയ ബൾബ് സ്വർണ നിറം പൂശി നിൽക്കുന്നുണ്ട്. ബാൽക്കണിയുടെ അഴികളിൽ നട്ടുവളർത്തിയ ചെടികളുടെ ഇലകൾ രാകാറ്റേറ്റ് തലയാട്ടി. മകളുടെ കോളേജിലെ വീര ശൂര പരാക്രമങ്ങളുടെ കഥകൾ കേട്ട് കൊണ്ടിരിക്കുകയായിരുന്നു ഗീത. അവരുടെ സംസാരങ്ങൾക്ക് വിഘ്‌നം വരുത്തി കൊണ്ട് വിഷ്ണു മുകളിലേക്ക് കയറി വന്നു.

“ഗീതളേമ്മനെ മുത്തച്ഛൻ വിളിക്കുന്നുണ്ട്…” വിഷ്ണു കോണി പടിയിൽ നിന്നും വിളിച്ച് പറഞ്ഞ് കൊണ്ട് താഴേക്ക് തന്നെ പോയി.

“എന്താ അമ്മെ ഇന്ന് രാത്രി മുത്തച്ഛന്റെ കൂടെയാണോ കിടപ്പ്..” ശ്വേതാ അമ്മയെ കളിയാക്കി കൊണ്ട് ചോദിച്ചു.

“പോടീ… ഇന്ന് ഞാൻ എങ്ങും പോകുന്നില്ല… ഇന്ന് എന്റെ മോളുടെ കൂടെയാ…” തന്റെ മടിയിൽ തല വെച്ച് കിടക്കുന്ന ശ്വേതയുടെ കവിളുകളിൽ സ്നേഹത്തോടെ തലോടി കൊണ്ട് ഗീത പറഞ്ഞു.

അത് കേട്ട ശ്വേതയുടെ മനം തുടിച്ചു. അവൾ അമ്മയുടെ കയ്യിൽ ചുംബിച്ചു.

“മോൾ എഴുന്നേറ്റെ ഞാൻ പോയി നോക്കട്ടെ മുത്തച്ഛൻ എന്തിനാ വിളിച്ചതന്ന്..”

“മ്മ്..” ശ്വേതാ തലപൊക്കി. ‘അമ്മ എഴുനേറ്റ് പോയപ്പോൾ മൊബൈലും നോക്കി അവിടെ തന്നെ അവൾ കിടന്നു. ആട്ടു കട്ടിൽ കാറ്റിലെന്നപോലെ ആടി.

കുഞ്ഞുകുട്ടൻ വൈദ്യർ എന്ന തന്റെ അമ്മായി അപ്പന്റെ മുറിയിലേക്ക് കയറുമ്പോൾ ഗീതക്ക് പ്രത്യേകിച്ച് സങ്കോചമൊന്നും തോന്നിയിരുന്നില്ല. പലതവണ ഈ മുറിയുടെ മുക്കിലും മൂലയിലും കിടന്ന് തന്റെ അമ്മായി അപ്പന്റെ കൂടെ രതിയുടെ മലകൾ ചവിട്ടി കയറിയിട്ടുണ്ട്. അവൾ വാതിൽ തുറന്ന് അകത്ത് കയറി.

പുത്തൻപുരക്കൽ തറവാട്ടിലെ ഏറ്റവും വിശാലമായ മുറിയായിരുന്നു അത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ആ മുറിയിലുണ്ടായിരുന്നു. അത് കുഞ്ഞുകുട്ടൻ വൈദ്യരുടെ കിടപ്പ് മുറിയാണെങ്കിലും, ഒരു വശത്ത് വിസിറ്റിങ് റൂം പോലെ സോഫകളും കസേരകളുമിട്ട് അലങ്കരിച്ചിരുന്നു. കുടുമ്പത്തിലെ പ്രധാനപ്പെട്ട ചർച്ചകളും മറ്റും ഇവിടെ ഇരുന്നാണ് ചർച്ചചെയ്തിരുന്നത്.

ഗീത മുറിയിലേക്ക് കയറി ചെല്ലുമ്പോൾ വീട്ടിലെ എല്ലാ ആണ്മക്കളും മുതിർന്ന സ്ത്രീകളും സോഫകളിൽ ഇരുന്നിരുന്നു. അത് കണ്ടപ്പോയെ ഗീതക്ക മനസ്സിലായി, കാര്യമായ എന്തോ ചർച്ച നടക്കാൻ പോകുവാണെന്ന്.

ഒരുവശത്ത് ദേവരാജ വർമ്മയും ഭാര്യയും മകൻ വിഷ്ണുവും ഇരുന്നിരുന്നു. മറ്റൊരു വശത്ത് രാജരാജ വർമ്മയും ഭാര്യയും. അവരുടെ തൊട്ടടുത്ത് പെങ്ങൾ
സീതാലക്ഷ്മിയും ഭർത്താവ് മുകുന്ദനും മകനുമായിരുന്നു. ഗീതയുടെ ഭർത്താവ് എത്തിയിരുന്നില്ല. അവളും അവരുടെ ഇടയിൽ ഇരുന്നു.

“കൃഷ്ണനെന്തേ..” ഗീതയെ കണ്ടപ്പോൾ ദേവരാജ വർമ്മ ചോദിച്ചു.

“ദേവേട്ടാ… അറിഞ്ഞൂടാല്ലോ.. ഞാൻ കണ്ടിട്ടില്ല..”

“വിഷ്ണു… ചിറ്റപ്പനെ ഒന്ന് വിളിച്ച് നോക്കിയേ..” ദേവരാജ വർമ്മ മകനെ നോക്കി പറഞ്ഞു.
വിഷ്ണു ഫോണും എടുത്ത് പുറത്തേക്ക് പോയി.

അൽപനേരം കഴിഞ്ഞ് കുഞ്ഞുകുട്ടൻ വൈദ്യർ വാല്യക്കാരി സീമയുടെ തോളിൽ കയ്യിട്ട് സദസ്സിലേക്ക് വന്നു. തന്റെ വിശേഷപ്പെട്ട കസേരയിലേക്ക് അയാൾ ഇരുന്നതും, സീമ തൊട്ടടുത്ത് എന്തിനും സന്നതയായി നിന്നു.

പുത്തൻപുരക്കലെ വാല്യക്കാരികൾക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു. വീടിന് അകത്താണെങ്കിൽ കറുത്ത പാന്റിയും കറുത്ത ബ്രായും മാത്രം. മുറ്റത്തോ പറമ്പിലോ ആണെങ്കിൽ കറുത്ത ബ്ലൗസും വെളുത്ത ഒറ്റമുണ്ടും ഉള്ളിൽ പാന്റിയും ബ്രായും ഉണ്ടാവാൻ പാടില്ല. ഇനി വീടിന് പുറത്തേക്ക് എന്തെങ്കിലും ആവശ്യത്തിന് പോവേണ്ടി വന്നാൽ സാരിയാണ് വേഷം. അത് ഏറ്റവും സെക്സിയായി തന്നെ ഉടുക്കണം. മുലയിടുക്കും പുറവും പിന്നെ പോക്കിളൊട് കൂടിയ വയറും നന്നായി കാണണം. അപ്പോഴും ബ്രായും പാന്റിയും ഉടുക്കാൻ പാടില്ല. വൈദ്യരുടെ കൂടെ വന്നപ്പോഴും കറുത്ത ഒരു പാന്റിയും ബ്രായുമായിരുന്നു സീമയുടെ വേഷം.

“കിഷ്‌ണൻ… വന്നില്ലേ ദേവ..”

“ഇല്ല.. ഇപ്പൊ വരും.. വിഷ്ണു വിളിക്കാൻ പോയിട്ടുണ്ട്..”

“എന്ന അവനും കൂടെ വരട്ടെ എന്നിട്ട് തുടങ്ങാം അല്ലെ..” വൈദ്യർ തന്റെ കഴുത്തിലെ രുദ്രാക്ഷ മാലകളിൽ തലോടി കൊണ്ട് ഗൗരവത്തോടെ പറഞ്ഞു. എല്ലാവരും ശ്വേതയുടെ അച്ഛൻ കൃഷണ വർമ്മക്കായി കാത്തിരുന്നു.

ഈ സമയം വൈദ്യരുടെ കൈ തന്റെ തൊട്ടടുത്ത് നിന്നിരുന്ന വാല്യക്കാരി സീമയുടെ അരകെട്ടിലേക്ക് നീണ്ടു. അയാളുടെ കൈ ചന്തിയിൽ പാന്റിക്ക് മുകളിലൂടെ ഇഴഞ്ഞു. സീമ അനുസരണയുള്ളവളായി നിന്ന് കൊടുത്തു. സീമയിൽ കുസൃതി കാണിക്കുമ്പോഴും വൈദ്യർ തന്റെ മക്കളെയും മരുമക്കളെയും നോക്കി രതിച്ചുവയുള്ള തമാശകൾ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *