ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത

ഇക്കുറി ഇലക്ഷന്‍ഡ്യൂട്ടി ചെയ്യേണ്ടിവരില്ലെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു.
കാരണം കഴിഞ്ഞ ദിവസം വരെ കുറേ ബാച്ച് ആയി ഓഫീസില്‍ഒരുപാട് പേര്‍ക്ക് ഡ്യൂട്ടി വന്നു.
അധികവും സ്ത്രീകള്‍ക്കാണ് ഞങ്ങളുടെ റാങ്കില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്. അപ്പോഴാണ്
ഇന്ന് വൈകുന്നേരം ഓഫീസില്‍നിന്ന് ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചത്. നേരത്തേ
തന്നെ വന്ന് കിടപ്പുണ്ടായിരുന്നു ഇലക്ഷന്‍ഡ്യൂട്ടി.

ആദ്യത്തെ ക്ലാസ് പിറ്റേദിവസം തന്നെ. ടൌണിലെ സ്കൂളില്‍. പോയി. സ്ഥിരം കേള്‍ക്കുന്ന
പല്ലവികളൊക്കെ കേട്ടു. ഒരുപാട് സ്ത്രീകളുണ്ട് ഇക്കുറി. ഒരുപക്ഷെ പുരുഷന്മാരെക്കാള്‍
കൂടുതല്‍. സുന്ദരികളുടെ ഒരുപൂരം. ഇവരിലാരാണാവോ എന്‍റെ ടീമില്‍ വരാന്‍ പോകുന്നത്? ഓ
ഈ ക്ലാസില്‍ പ്രിസൈഡിങ് ഓഫീസേര്‍സും ഫസ്റ്റ് പോളിങ് ഓഫീസേര്‍സും മാത്രമേ കാണൂ.
സെക്കന്‍റ്, തേഡ് പോളിങ് ഓഫീസേര്‍സിനുള്ള ക്ലാസ് വേറേ ആണ്.

ഒരു ബൂത്തില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടാവുക നാലു ഉദ്യോഗസ്ഥര്‍ ആണ്. ഒരു പ്രിസൈഡിങ്
ഓഫീസര്‍, പിന്നെ മൂന്ന് പോളിങ് ഓഫീസര്‍മാര്‍, ഫസ്റ്റ്, സെക്കന്‍റ്, തേഡ്
എന്നിങ്ങനെ. ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ചാണ് ഈ ഡ്യൂട്ടികള്‍ കിട്ടുന്നത്.
ഉയര്‍ന്ന ഗസറ്റഡ് റാങ്കൊക്കെ ഉള്ളവര്‍ക്ക് പ്രിസൈഡിങ് ഡ്യൂട്ടി, അതിന് താഴെ
ഫസ്റ്റ്, സെക്കന്‍റ് ഒകെ ക്ലരിക്കല്‍ സ്റ്റാഫിന്, തേഡ് ഒക്കെ പ്യൂണ്‍, ഓഫീസ്
അസിസ്റ്റന്‍റ് പോലുള്ളവര്‍ക്ക് ഇങ്ങനെയൊക്കെയാണ് പൊതുവെ. പ്രിസൈഡിങ് ഓഫീസര്‍ ആയാണ്
എനിക്ക് ഡ്യൂട്ടി.

ഇതിനുപുറമെ ബി.എല്‍.ഒ. ഉണ്ടാവും. അത് പോളിങ് ടീമെന്ന് പറയാന്‍ പറ്റില്ല, ലോക്കലായി
അപ്പോയിന്‍റ് ചെയ്യുന്നതാണ്.

അപ്പൊ ഈ കൂട്ടത്തില്‍ ഒരാള്‍ നമ്മുടെ ടീമില്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ ആയി
ഉണ്ടാവാന്‍ സാധ്യതയുണ്ട്. പൊതുവെ പ്രിസൈഡിങ് ഓഫീസര്‍ പുരുഷനാവുമ്പോള്‍ ഫസ്റ്റ്
പോളിങ് ഓഫീസര്‍ സ്ത്രീ ആവാറാണ് പതിവ്. സെക്കന്‍റ്, തേഡ് ഓഫീസേര്‍സിലും ഒരാള്‍
പുരുഷന്‍, ഒരാള്‍ സ്ത്രീ – കഴിയുന്നതും ഇങ്ങനെ ആണ് കുറേക്കാലമായി ഡ്യൂട്ടി ഇടാറ്.
ഏതായാലും നമ്മുടെ പോളിങ് ഓഫീസര്‍ കൊള്ളവുന്ന ആരെങ്കിലും ആയിരിക്കട്ടെ. നോക്കാം.

അങ്ങനെ അടുത്ത ക്ലാസും വന്നു. ഇത്തവണ ഡ്യൂട്ടി ഉള്ള നിയോജകമണ്ഡലത്തിലാണ് ക്ലാസ്.
ക്ലാസിനുള്ള അറിയിപ്പിനൊപ്പം ഫുള്‍ ടീമും ഫോണ്‍ നമ്പര്‍ സഹിതം കിട്ടും. ഓരോ പോളിങ്
ടീമിലുള്ളവരും സംസാരിച്ച് പഴകി പരസ്പരധാരണയൊക്കെ ഉണ്ടാക്കിയിരിക്കണം എന്നാണ് വയ്പ്.
ഏതായാലും ഇവരെയൊക്കെ ഒന്ന് നോക്കട്ടെ.
ആഹാ. മൂന്നും സ്ത്രീകള്‍! അപൂര്‍വമാണ് ഇങ്ങനെ.
സരസ്വതി
ലക്ഷ്മി
മൃദുല
ഇതെന്ത് ദൂരദര്‍ശനിലെ പുരാണസീരിയലോ? മുഴുവന്‍ ദേവിമാരാണല്ലോ?
ഏതായാലും നമ്പര്‍ സേവ് ചെയ്തു, വാട്സപ് ഗ്രൂപ് ഉണ്ടാക്കി, ആഡ് ചെയ്തു.

സരസ്വതി കെ. എസ്. ഹൈസ്കൂള്‍ ടീച്ചറാണ്.

കുടുംബം മൊത്തമുള്ള ഒരു ഫോട്ടോയാണ് ഡിപി.

ങ്ഹും കണ്ടിട്ട് കുറച്ച് മൊടയാണെന്ന്തോന്നുന്നു.

ലക്ഷ്മി പ്രദീപ് കലക്ട്രേറ്റിലെ യുഡി ക്ലര്‍ക്കാണ്.

ആഹാ ആള് കൊള്ളാല്ലോ. ഡി.പി. കണ്ടാല്‍ സിനിമാനടിയാണെന്നേ തോന്നൂ.

കല്യാണം കഴിഞ്ഞ ലക്ഷണമൊക്കെയുണ്ട്.

മൃദുല ഒരു സ്കൂളില്‍ ഓഫീസ് അസിസ്റ്റന്‍റാണ്.

എന്‍ട്രി കേഡര്‍ ആയതുകൊണ്ട് ചെറുപ്പക്കാരിയായിരിക്കും.

ഡി.പി.യില്‍ പൂവും ദേവിയുമൊക്കെയാണ്.

വിളിച്ചപ്പോള്‍ സരസ്വതിടീച്ചര്‍ പൂരവെറുപ്പിക്കല്‍. ഡ്യൂട്ടിക്ക് തീരെ
താത്പര്യമില്ല, മകള്‍ പ്രസവിച്ചുകിടക്കുന്നു, ഭര്‍ത്താവിന് കഞ്ഞിവെക്കണം,
വീടുവിട്ടു നിക്കാന്‍ പറ്റില്ല. പറയുന്നതുകേട്ടാല്‍ ഡ്യൂട്ടി ഉണ്ടാക്കിക്കൊടുത്തതും
മകളെ പ്രസവിപ്പിച്ചു കിടത്തിയതും ഞാനാണെന്ന് തോന്നിപ്പോകും. ഒടുവില്‍
കലക്ട്രേറ്റില്‍ ചെന്ന് ഡ്യൂട്ടി ഒഴിവാക്കി വാങ്ങാന്‍ ഉപദേശിച്ച് ഫോണ്‍ വച്ചു.

ലക്ഷ്മി ഫോണ്‍ വിളിച്ചപ്പോള്‍ വളരെ ഊഷ്മളമായ പ്രതികരണമായിരുന്നു. സ്വദേശം കുറച്ചു
തെക്കാണ്. ഭര്‍ത്താവ് വിദേശത്ത്. ഒരു മോളുണ്ട്, മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

ദിവ്യയെ വിളിച്ചപ്പോള്‍ വളരെ ബഹുമാനത്തോടെയുള്ള, എന്നാല്‍ ചെറിയ പരിഭ്രമവും ഭയവും
ചേര്‍ന്ന ഒരു കിളിനാദം. ജോലിയില്‍ കേറി ആദ്യവര്‍ഷം, ആദ്യത്തെ ഡ്യൂട്ടി. അതിന്‍റെ
പേടി നല്ലവണ്ണം ഉണ്ട്. കഴിയാവുന്നപോലെയൊക്കെ ധൈര്യം കൊടുത്തു വീണ്ടും
വിളിക്കാമെന്നു പറഞ്ഞു വെച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ ലക്ഷ്മിയുമായും ദിവ്യയുമായും കൂടുതല്‍ അടുത്തു എന്ന്
പറഞ്ഞാല്‍ മതിയല്ലോ.

ലക്ഷ്മി വളരെ ഔട്ട്ഗോയിങ് ആണ്.

ഇടയ്ക്കിടയ്ക്ക് ഫില്‍ട്ടറൊക്കെ ഇട്ട് ഡിപിയൊക്കെ മാറ്റുന്നതുകണ്ടാല്‍ മോഡലോ
സിനിമാനടിയോ ആണെന്നേ പറയൂ.

സാരിയായാലും മോഡേണ്‍ വേഷങ്ങളായാലും ഒരേപോലെ തിളങ്ങാന്‍ കഴിയുന്നുണ്ട് പെണ്ണിന്.
അത് പച്ചയ്ക്കു പറഞ്ഞപ്പോഴും പെണ്ണിന് കുലുക്കമില്ല എന്നല്ല കുലുങ്ങിച്ചിരി.
അതിനുശേഷം ഡിപിയൊക്കെ ഒന്നുകൂടി ഹോട്ട് ആയോ എന്നു സംശയം.

അധികം വൈകാതെ ഞങ്ങള്‍ വീഡിയോ കോളില്‍ വരെയെത്തി. ഭര്‍ത്താവിനെപ്പറ്റിയും
ദാമ്പത്യജീവിതത്തെപ്പറ്റിയും ഒക്കെ തുറന്നുപറയാന്‍ പെണ്ണിന് ഒരു മടിയുമില്ല.

ഒന്നു ശ്രമിച്ചാല്‍ ചിലപ്പോ വല്ലതും നടന്നേക്കും.

മൃദുലയുമായി ഞാന്‍ മിക്കദിവസവും ഫോണില്‍ സംസാരിച്ച് ഒരു കണക്ഷന്‍
ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നാണം കലര്‍ന്ന അവളുടെ സംസാരം കേട്ടാലേ
കമ്പിയാവും. ആദ്യമൊക്കെ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ഛനമ്മമാര്‍
സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞത് പിന്നീട് ഞാന്‍ തന്നെ അവവരോട് സംസാരിച്ച്
ശരിയാക്കി. ലക്ഷ്മിയെക്കൊണ്ടും വിളിപ്പിച്ച് സംസാരിപ്പിച്ചു. അച്ഛനമ്മമാരുടെ
അടുത്ത് ഏതായാലും ഒരു പാലമിട്ടുവെക്കുന്നത് നല്ലതാണ്. ഒരാഴ്ചകൊണ്ട് പെണ്ണ്
കുറച്ചൊക്കെ എന്നോട് കാഷ്വലായി സംസാരിക്കാമെന്നായി. ഫോട്ടോ അയച്ചുതരാന്‍ പറയുന്നത്
ബോറല്ലേ. ഇനിയിപ്പൊ ക്ലാസിനു വരുമ്പോ കാണാം.
അങ്ങനെ അടുത്താഴ്ച മാര്‍ച്ച് 21ന് രണ്ടാം ക്ലാസിന് ഞാനെത്തി നേരത്തേ സ്ഥലം
പിടിച്ചു. ഒരു റൂറല്‍ നിയോജകമണ്ഡലമാണ്. ഇന്ന് ഇവരെല്ലാവരെയും കാണാം. ഞാന്‍
ലക്ഷ്മിയെയും മൃദുലയെയും ഫോണില്‍ വിളിച്ചു. എത്തുന്നേയുള്ളൂ. സരസ്വതിയെ വിളിക്കാന്‍
പോയില്ല. അന്നത്തെ വെറുപ്പിക്കല്‍ വെച്ച് തള്ള ഇങ്ങോട്ടുവരട്ടെ. അപ്പോഴാണ്
പിന്നില്‍ “ഗുഡ് മോര്‍ണിങ് സര്‍” എന്ന് കേട്ടത്. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത്
അണിഞ്ഞൊരുങ്ങി വശ്യമായ ചിരിയോടെ നില്‍ക്കുന്ന, കത്തിജ്വലിക്കുന്ന ഒരു
സൌന്ദര്യത്തെയാണ്.

Leave a Reply

Your email address will not be published. Required fields are marked *