ഇപ്രാവശ്യം സോഫി അനുവിനെ തന്റെ ബെഡ്‌റൂമിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്.
അവർ പുതിയ പരീക്ഷണങ്ങളിൽ കടന്നു കൂടുകയായിരുന്നു.
ദിവസങ്ങൾ കടന്നുപോയി.
ഇപ്പോഴത്തേതിൽ കൂടിയ ലൈംഗീകാനുഭൂതി. അതെങ്ങനെ കിട്ടും!? ഇരുവരും വായകൊണ്ടും ഉടലുകൊണ്ടും ഗുദംകൊണ്ടും കൈകൾ കൊണ്ടും കാലുകൾ കൊണ്ടും ചുണ്ടനുകൾ കൊണ്ടുമൊക്കെ മൈഥുനം ചെയ്തു ചെയ്തു മടുത്തു.
അവർ പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി.
വിശുദ്ധമല്ലാത്ത ആ നിമിഷങ്ങളിൽ രാത്രിയുടെ മറവിൽ ആ ശരീരങ്ങൾ ഇണചേർന്നു. അച്ഛനോടുള്ള ബഹുമാനവും ഭർത്താവിനോടുള്ള സ്നേഹവും
കാമത്തിന്റെ കറുത്ത മുഖംമൂടിയിൽ മറഞ്ഞുപോയി. മഴ പെയ്തത് അവർ അറിഞ്ഞില്ല. കാറ്റ് വന്നത് അവർ അറിഞ്ഞില്ല. ചന്ദ്രനുദിച്ചതും സൂര്യൻ അസ്തമിച്ചതും ഒന്നും അവർ അറിഞ്ഞില്ല.
അന്തരീക്ഷത്തിന്റെ വ്യതിയാനങ്ങൾ അവർ അറിഞ്ഞില്ല. വായുവിന് ചൂട് പിടിക്കുന്നതും തണുക്കുന്നതും അറിഞ്ഞില്ല. അറിയാനൊട്ടു മെനക്കെട്ടതുമില്ല. അവർ ഒന്നേ അറിയുന്നുണ്ടായിരുന്നുള്ളൂ. രതിസുഖം ! പരസ്‌പരമുള്ള ചൂടും തണുപ്പും അവരറിയുന്നുണ്ടായിരുന്നു.
അയലത്ത് നടക്കുന്നതെന്തെന്നോ ലോകത്തു നടക്കുന്നതെന്താന്നോ അവരറിഞ്ഞില്ല, കണ്ടില്ല. വാർത്തകൾ വായിച്ചില്ല. പത്രങ്ങൾ എടുക്കാൻ കൂടി അവർ തുനിഞ്ഞില്ല. വെളിയിൽ പത്രങ്ങൾ കൂടിക്കിടന്നു.
കുളിച്ചില്ല നനച്ചില്ല.
സമയാസമയം ക്ഷീണിക്കുമ്പോൾ വെള്ളം കുടിക്കാനും വിശക്കുമ്പോൾ ഭക്ഷിക്കാനും മാത്രം അവർ മറന്നില്ല.
ഇങ്ങനെയുമുണ്ടോ ഒരു ജീവിതം.
ചാറ്റമഴ. ആ മഴയിൽ വെളിയിൽ കിടന്ന പത്രങ്ങൾ നനഞ്ഞൊലിച്ചു. ആ വെള്ളത്തുള്ളികൾ ഒത്തുകൂടി ഒരു വരപോലെ ഒഴുകി ഗേറ്റിൽകൂടി പുറത്തു വന്നു. അത് തോമസ് ധരിച്ചിരുന്ന ഷൂവിനടിയിൽകൂടി റോഡിലേക്കൊഴുകി അപ്രത്യക്ഷമായി. തോമസ് ഗേറ്റു തുറന്നു അകത്തേയ്ക്കു കയറി.
തന്റെ വീടും പരിസരവും കണ്ട് അയാൾക്ക് ഒരു ഞെട്ടലുണ്ടായി.
ആദ്യം അയാൾ അൽപ്പനേരം നിശബ്ദനായി അവിടെ നിന്നു. താൻ പോയശേഷം വീടും പരിസരവുമൊന്നും ആരും വൃത്തിയാക്കിയിട്ടില്ല.
പിന്നെ മെല്ലെ വരാന്തയിലേക്ക് കയറി. എൻട്രൻസ് കതകിൽ അയാൾ പതുക്കെ മുട്ടി. അയാൾ കതകിൽ പതുകെ തള്ളി നോക്കി. അത് തുറന്നു കിടക്കുകയായിരുന്നു. അയാൾക്ക് ആകെ വെപ്പ്രാളവും ആശങ്കയുമായി. അയാൾ വാതിൽ തുറന്നു അകത്തു പ്രവേശിച്ചു.
ദുർഗന്ധം കൊണ്ടയാൾ മൂക്ക് പൊത്തി. അയാളുടെ ആശങ്ക ഭയമായി മാറി. മൂക്ക് പൊത്തിപ്പിടിച്ചു ബെഡ്‌റൂമിനടുത്തേയ്ക്കു നീങ്ങി. ചാരിയിട്ടിരുന്ന വാതിൽ മെല്ലെ തുറന്നു അകത്തേയ്ക്കു നോക്കി. അയാൾ ഒന്നേ നോക്കിയുള്ളൂ. ഞെട്ടി പിന്നോട്ട് മാറി.
ഒരു ഭർത്താവും ഒരു പിതാവുംകാണരുതാത്ത ആ ദുർദൃശ്യം അയാൾ കണ്ടു.
തനിക്കു തല ചുറ്റി വരുന്നോ, അതോ തലച്ചോറിലൂടെ ഒരു ഇടിമിന്നൽ കടന്നു പോയോ എന്ന് അയാൾക്ക് നിശ്‌ചയമില്ലായിരുന്നു. എന്നിട്ടും അയാൾ ബോധം തിരിച്ചു പിടിച്ചു ആ വീടിനു പുറത്തിറങ്ങി.
എന്ത് ചെയ്യണം! അയാൾ ആലോചിച്ചു.
രണ്ടിനെയും പെട്രോളൊഴിച്ചു ആ കട്ടിലിൽ തന്നെ കത്തിച്ചു കളഞ്ഞാലോ.
അതെ അത് തന്നെ വേണം ഇതിനു ശിക്ഷ.