മലയാളം കമ്പികഥ – ഉത്തരായനം – 1
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ആമുഖം: മലയാളത്തിൽ അധികം കഥകൾ വന്നിട്ടില്ലാത്ത തീമിലുള്ള കമ്പിക്കഥയാണ്. കക്കോൾഡ് ഫാമിലി. ദയവായി ലോജിക് ചികയരുത്. ഫാമിലിക്കഥയായതു കൊണ്ട് ഡയറക്റ്റ് അമ്മ-മകൻ കളികളില്ലെങ്കിലും ഇൻസെസ്റ്റിന്റെ ഇഴകളും ചേർന്നു വരുന്നുണ്ട്.)
ഉത്തരായനം…
പകലിന്റെ ദൈർഘ്യത്തിനൊപ്പം താപമാപിനിയുടെ സൂചികയും ഉയരുന്ന
കാലം…
കാറിലെ ഏസിയുടെ നേർത്ത തണുപ്പിൽ വെളിയിലെ ചൂട് അറിയുന്നതേയില്ല.
‘ ങാ. ഇവിടെ നിർത്തിക്കോ ‘ സുകുവേട്ടൻ പറഞ്ഞു.
കയറ്റം കയറി വന്ന കാർ ഒരു പടിക്കെട്ടിനു മുമ്പിലായി നിന്നു.
‘ ഇറങ്ങിക്കോ സാറേ ?” മുമ്പിലത്തെ സീറ്റിൽ നിന്നും വെളിയിലേക്കിറങ്ങി സുകുവേട്ടൻ പറഞ്ഞു.
ഡോറു തുറന്നു വെളിയിലിറങ്ങിയപ്പോഴേക്കും സുകുവേട്ടൻ തന്നെ കാറിന്റെ ഡിക്കിയിൽ നിന്നും ട്രാവൽബാഗ് എടുത്തു വച്ചു. ഡ്രൈവറോടു കൂലി ചോദിച്ചു പേസെടുത്തപ്പോൾ സുകുവേട്ടൻ തടസ്സം പിടിച്ചെങ്കിലും ഞാൻ തന്നെ കാശു കൊടുത്തു വണ്ടി പറഞ്ഞയച്ചു.
ഒന്നു നടു നിവർത്തി ചുറ്റും നോക്കി. ഒരു ചെറിയ കുന്നു തന്നെ. മുമ്പിൽ വശത്തായി മുകളിലേക്കു കയറിപ്പോകുന്ന കൽപ്പടികൾ പഴമ വിളിച്ചോതുന്നു. ചുറ്റിലും പ്ലാവും ആഞ്ഞിലിയും തേക്കുമൊക്കെ തലയുയർത്തി നിൽക്കുന്ന വിശാലമായ പുരയിടം. അടുത്തെങ്ങും മറ്റു വീടുകളില്ല.
‘ സാറ് സിനിമയ്ക്ക് കഥയെഴുതുന്ന ആളാണെന്നാ ഞാൻ നാട്ടുകാർ എല്ലാവരോടും പറഞ്ഞിരിക്കുന്നത് ‘ പടികൾ കയറവേ സുകുവേട്ടൻ പറഞ്ഞു.
” ചേട്ടനീ സാറേ വിളിയൊന്നു നിർത്തുമോ. എന്നെ ദീപുവെന്നു വിളിച്ചാ മതി “” ഞാൻ പറഞ്ഞു.
” അതൊക്കെ വീടിനകത്ത്. പുറത്തു സാറേ എന്നു വിളിച്ചില്ലേൽ രഹസ്യമൊക്കെ പൊളിഞ്ഞു പോകാനിടയുണ്ട്
ചേട്ടന്റെ ഈ മറുപടി എനിക്കു ബോധിച്ചു.
പത്തുപന്ത്രണ്ടു പടികൾ കയറിയപ്പോൾ ഒരു പടിപ്പുര. അതു തുറന്നകത്തു കടന്നപ്പോൾ അൽസേഷ്യൻ നായയുടെ ഘനഗംഭീരമായ കുര എതിരേറ്റു.
” ടൈഗർ സ്റ്റോപ്
ചേട്ടന്റെ വാക്കുകൾ കേട്ട് വിശാലമായ മുറ്റത്തിന്റെ അതിരിലെ പട്ടിക്കൂട്ടിൽ കിടന്ന നായ നിശബ്ദനായി.
പഴമയുടെ പ്രൗഢിയും പുതുമയുടെ ആകർകത്വവും സമന്വയിക്കുന്ന സാമാന്യം വലിയ രണ്ടു നില വീട്.
വലതുവശത്തെ മുറ്റത്തിന്റെ അതിരിൽ നിന്നും പുറപ്പെടുന്ന ചരൽപ്പാത ഏകദേശം ഇരുപതുമീറ്ററകലെ ചെടിക്കൂട്ടങ്ങൾക്കിടയിൽ അവസാനിക്കുന്നു.
അതിനപ്പുറത്ത് ഓടിട്ട ഒരു വീടിന്റെ എടുപ്പുകൾ മരങ്ങൾക്കിടയിലൂടെ കാണാം. “” അതാണ് തറവാട്. ഇപ്പോ അമ്മയും പെങ്ങളുമാ അവിടെ താമസം. അളിയനങ്ങു ഗൾഫിലാ “” സുകുവേട്ടൻ പറഞ്ഞു.
സിറ്റ്ഔട്ടിലേക്കു കയറിയപ്പോഴേക്കും വാതിൽ തുറന്ന് ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. നേരത്തേ ഫോട്ടോ കണ്ടു പരിചയമുണ്ടായിരുന്നതു
കൊണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടിയില്ല. സുകുവേട്ടന്റെ ഭാര്യ മായച്ചേച്ചി
സന്തോഷത്തോടെ നിറഞ്ഞ ചിരിയോടെ ചേച്ചി ചോദിച്ചു,
ഭ’ യാത്രയൊക്കെ സുഖമായിരുന്നോ ദീപൂ?””””
thാ
സുഖമായിരുന്നു ചേച്ചീ ” ഞാനും പുഞ്ചിരിയോടെ മറുപടി
പറഞ്ഞു.
” ദീപുവെന്നോ… ദീപുസാറെന്നു വിളിയെടീ ‘ സുകുവേട്ടൻ പറഞ്ഞു.
Sാ
” ഓ, ഒന്നു പോ… എന്നേക്കാൾ അഞ്ചാറു വയസ്സിനിളയതല്ലേ. ഞാൻ ദീപുവെന്നേ വിളിക്കൂ ” അകത്തേക്കു നടക്കവേ ചേച്ചി പറഞ്ഞു.
അകത്തു സ്വീകരണമുറിയിലേക്കു കടന്നു. സാമാന്യം വലിയതെന്നു തന്നെ പറയാവുന്ന വിശാലമായ ഹാൾ. നിലത്തു പതിപ്പിച്ച പോളിഷ് ചെയ്ത കടപ്പാ
ടൈലുകൾ ആഢ്യത്തം വിളിച്ചോതുന്നു. ബാഗ് തറയിൽ വച്ചു സെറ്റിയിലിരുന്നപ്പോഴേക്കും ചേച്ചി ചായയുമായെത്തി.
ഫോട്ടോയിൽ കണ്ടതിനേക്കാൾ അല്പം നിറം കുറവാണ്. ഏതാണ്ട് കറുപ്പിനോടടുത്തു നിൽക്കുന്ന ഇരുനിറമെന്നു പറയാം.മീഡിയം വണ്ണം. ഒരു സാധാരണ വീട്ടമ്മയുടെ ശരീരപ്രകൃതി. അത്ര മുഖസൗന്ദര്യമൊന്നുമില്ല. ചായയും ബിസ്കറ്റും കഴിച്ചു തീർത്തപ്പോൾ സുകുവേട്ടൻ രണ്ടാം നിലയിലെ റൂമിലേക്കു കൂട്ടിക്കൊണ്ടു പോയി…
ഒന്നു കുളിച്ചു ഫ്രഷ് ആയി വന്നു വാച്ചിൽ നോക്കുമ്പോൾ സമയം ആറ് അമ്പത്.
ഗോവണി ഇറങ്ങി താഴെ എത്തിയപ്പോൾ സുകുവേട്ടൻ ആരോടോ മൊബൈലിൽ സംസാരിച്ചു കൊണ്ടു സെറ്റിയിലിരിക്കുന്നു.
മൂപ്പർ നല്ല ഉഷാറിലാണ്.
അല്ല, ഉഷാറാകാതിരിക്കാൻ തരമില്ലല്ലോ…
ഇന്റർനെറ്റിലെ ഒരു കക്കോൾഡ് ഫോറത്തിലൂടെയാണ് സുകുവേട്ടനെ പരിചയപ്പെടുന്നത്…
ചാറ്റിങ്ങിലൂടെ തുടങ്ങിയ ബന്ധം ഫോൺ സംഭാഷണങ്ങൾ വഴി ഉറച്ചു.
ഏകദേശം മുപ്പത്തേഴു വയസ്സു വരും സുകുവേട്ടന്. ബാത്റൂം ആക “സസ്സറീസിന്റെ ബിസ്സിനസ്സാണ്. ഹോൾസെയിൽസ്.
ഏകദേശം മൂന്നാഴ്ചയായുള്ള സംഭാഷണങ്ങൾക്കൊടുവിൽ ടൗണിൽ വച്ചു
നേരിട്ടു കണ്ടു സംസാരിച്ചു.
ഞാനും വിവാഹിതനാണെന്ന കാര്യം പുള്ളിക്കാരനു വളരെ ബോധിച്ചു.
അങ്ങനെയാണ് വയനാടുള്ള വീട്ടിലേക്ക് ചേട്ടൻ ക്ഷണിക്കുന്നത്…
താഴെയിറങ്ങിച്ചെന്നപ്പോഴേക്കും ചേട്ടൻ സംഭാഷണം അവസാനിപ്പിച്ചിരുന്നു.
“” അമ്മയാ..’”” ചേട്ടൻ പറഞ്ഞു.
എന്നിട്ടു തിരിഞ്ഞു കിച്ചണിലേക്കു നോക്കി വിളിച്ചു പറഞ്ഞു,
” എടീ രണ്ടു ഗ്ലാസ്സിങ്ങടുത്തോ. കൊറച്ച് അച്ചാറും…’”
പിന്നെ എന്റെ നേരേ തിരിഞ്ഞു.
“” നമുക്കു രണ്ടെണ്ണം അടിച്ചോണ്ടു സംസാരിക്കാം” ചേട്ടൻ അകത്തേക്കു പോയി ഒരു ബോട്ടിൽ ” ബാക്കാർഡി’യുമായി തിരികെയെത്തി.
അപ്പോഴേക്കും മായേച്ചി രണ്ടു ഗ്ലാസ്സുകളും ഐസ് ബക്കറ്റ്, സോഡ, ഒരു പാത്രത്തിൽ അച്ചാറ് ഇവയുമായെത്തി. ഗ്ലാസ്സുകൾ ടീപ്പോയിൽ വയ്ക്കുവേ ചേച്ചി എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
” അമ്മയാ വിളിച്ചത്. അമ്മയും സുഭദ്രയും കൂടി സുഭദ്രേടെ അമ്മായിയമ്മയെ
കാണാൻ പോയിരിക്കുവാ. അവര് ഒന്നു വീണു കാലൊന്നൊടിഞ്ഞന്ന്. ഇനിയിപ്പോ നാളെയേ വരൂ..’”” ഗ്ലാസ്സുകളിലൊഴിച്ച റമ്മിലേക്ക് സോഡാ പകരുന്നതിനിടെ ചേട്ടൻ പറഞ്ഞു.
“” സുഭദ്രയ്ക്ക് കുട്ടികളില്ലേ” ഞാൻ ചോദിച്ചു.
” അത്.’” ചേട്ടൻ അർദ്ധോക്തിയിൽ നിർത്തി.
പിന്നെ ക്ലാസ്സെടുത്ത് എന്റെ നേരെ നീട്ടി. ചീയേഴ്സടിച്ച് ഒറ്റവലിക്ക് മുക്കാലും അകത്താക്കി. അച്ചാറു തൊട്ടു നക്കവേ ചേച്ചി പറഞ്ഞു,
” പറ ചേട്ടാ. ദീപു ഇനി നമുക്കു അന്യനൊന്നുമല്ലല്ലോ ?
‘ അതു സാറേ… ” ഗ്ലാസ്സു കാലിയാക്കിക്കൊണ്ടു ചേട്ടൻ തുടർന്നു,
” സുഭദ്രേടെ ഭർത്താവ് അതായത് എന്റെ അളിയൻ ഷണ്ഡനാ. അവന് സാധനം പൊങ്ങില്ലാ…?”
ടാ” ബേ… പിന്നെങ്ങിനാ…???” ഞാൻ ചോദിച്ചു.
” അതു ഞാൻ പറയാം ദീപൂ”” ചേച്ചി ഇടയ്ക്കു കയറി.
” അവന് ഇങ്ങനെ ഒരു കുഴപ്പമുള്ള കാര്യം മറച്ചു വച്ചാ കല്യാണം നടത്തിയത്. ചതിയായിരുന്നു. അവന്റെ വീട്ടുകാർക്കൊന്നും ഇതറിയില്ല. വല്യ തറവാടുകാരായതു കൊണ്ടു ഞങ്ങളും ഇങ്ങനൊന്നും കരുതിയില്ല. പിന്നെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോ നാത്തൂനും എന്തു ചെയ്യണമെന്നറിയാൻ വയ്യാതായി. ഡൈവോഴ്സ് ചെയ്യാമെന്നു പറഞ്ഞെങ്കിലും നാത്തൂൻ സമ്മതിച്ചില്ല. അവളതിനു വേറൊരു വഴി കണ്ടു പിടിച്ചു.”