നിസ്സഹായൻ – 1

മലയാളം കമ്പികഥ – നിസ്സഹായൻ – 1

മീന മാസത്തിലെ സൂര്യൻ തൻറെ സർവ പ്രതപതോടും കൂടി ഭൂമിയെ ആലിംഗനം ചെയ്തിരിക്കുന്നു. തൻറെ ആസുര ശക്തിയിൽ നിന്നും ഒരു പ്രാണനും രക്ഷയില്ലെന്ന അഹങ്കാരത്തോടെ അവൻ തൻറെ ജ്വലിക്കുന്ന കരങ്ങൾ നിസ്സഹായയായ അവളുടെ മാറിലേക്ക്‌ ആഴ്ത്തിയിരിക്കുന്നു.

പൊള്ളുന്ന വെയിലിൽനിന്നും രക്ഷനെടനെന്നോണം രാമനുണ്ണി മേനോൻ ധിറുതിയിൽ കോലായിലേക്ക് കയറി.

“സവിത്രീീീ……” മേനോൻ നീട്ടി വിളിച്ചു. “കുറച്ചു വെള്ളമിങ്ങേടുത്തെ….വല്ലാത്ത ദാഹം”.

വിയർപ്പു കൊണ്ട് മുഷിഞ്ഞ മേല്മുണ്ട് കോലായിലെ കൈപടിയിലേക്ക് ഇട്ട്, തൻറെ ഊന്നു വടി ഉത്തരത്തിൽ തൂകി മേനോൻ തിരിഞ്ഞു.

“ഹോ….ഈ മീനചൂട് അസഹനീയം തന്നെ. മനുഷ്യന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി…..” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ പതിയെ കോലായിലെ ഒരു മൂലയിൽ ഇട്ടിരുന്ന തൻറെ ചാരുകസേരയിൽ കിടന്നു.

“വല്ലാത്ത ക്ഷീണം…” മേനോൻ ശ്വാസം വലിച്ചു വിട്ടു. “ഈ നട്ട് ഉച്ചയ്ക്കു ഇത്രയും ദൂരം നടെക്കേണ്ടിയിരുന്നില്ല. അയാൾ മനസ്സിൽ പറഞ്ഞു. ബസ്സിൽ വരാമെന്ന് കരുതിയാൽ പാടത്തിനക്കരെ ഇറങ്ങി വീണ്ടും നടക്കണം. ഓട്ടോയിലായാൽ പത്തു മുപ്പതു രൂപ കൊടുക്കേണ്ടി വരും. ആ കാശുണ്ടെങ്കിൽ ഒരു ദിവസത്തെ വീട്ടുചിലവെങ്കിലും ആകും”. രാമനുണ്ണി തൻറെ കീശ തടവി. വിയർപ്പിൽ നനഞ്ഞ ഒരു അമ്പതു രൂപ നോട്ട് കയിൽ തടഞ്ഞു. തൻറെ ഗതികെടോർത്തു അയാളുടെ ചുണ്ടിൽ അയാളറിയാതെ ഒരു മന്ദഹാസം വിരിഞ്ഞു. സ്വന്ധം ദുർവിധിക്കെതിരെ പൊരുതാൻ ശക്തിയില്ലാത്ത ഒരു നിസ്സഹായന്റെ പ്രധിഷേധം മുഴുവനും പ്രതിഭലിപ്പിക്കുന്ന പുഞ്ചിരി.

“സവിത്രീീീ……” അക്ഷമനായി അയാൾ വീണ്ടും വിളിച്ചു…….

“ഇതാ വരുന്നച്ച്ചാ…….”അകത്തു നിന്നും തൻറെ മകളുടെ ശബ്ദം മേനോൻ കേട്ടു.

കോലായിലെ മച്ചിൽ കണ്ണും നട്ടു അയാൾ കിടന്നു. ഗതകാല പ്രൗഢി വിളിച്ചോതുന്ന താമരപ്പൂവ് കൊത്തിയ മച്ചിലൂടെ അയാളുടെ കണ്ണുകളിഴഞ്ഞു നടന്നു. കരിവീട്ടിയിൽ കടഞ്ഞ നാല് നെടുംതൂണുകളിൽ താങ്ങി നിർത്തിയ മച്ചിൽ അങ്ങിങ്ങ് ചിതലരിചിരിക്കുന്നു. ഇരുണ്ട മൂലകളിൽ എട്ടു കാലികൾ വലകെട്ടി ഇരക്കായി കാത്തിരിക്കുന്നു; മേല്ക്കൂരയിലെ ഓടുകൾ പൊട്ടിയിട്ടുണ്ട്; വർഷങ്ങളായ് വെയിലും മഴയുമെറ്റു ചാരുപടിയിലെയും മറ്റും പലകകൾ വെടിച്ചിരിക്കുന്നു; ചുവരിലെ കുമ്മായം നിറം മങ്ങി കറുത്ത് പോയി. തൻറെ ജീവിതം പോലെ തന്നെ തൻറെ പാരമ്പര്യവും കണ്മുന്നിൽ കിടന്നു നശിക്കുന്നതോർത്തു മേനോൻ നെടുവീർപ്പിട്ടു.
നാടുവാഴിയുടെ പോലും പ്രീതിക്കും കരുണക്കും പാത്രമായ കാരണവന്മാർ വാണിരുന്ന പേരുകേട്ട മുല്ലക്കൽ തറവാട്ടിലെ അവസാനത്തെ കണ്ണിയാണ് താൻ. മുതുമുത്തശ്ശന്മാരുടെ കാലത്ത് തെക്ക് നിന്ന് വന്ന പേരുകേട്ട തച്ചന്മാർ പണിതീർത്തതാണ് ഈ എട്ടു കെട്ടും, കോലായും, അതിനോട് ചേർന്ന പത്തായപുരയും മറ്റും. ഒരു ഗ്രാമത്തിനാകെ അധിപൻമാരായി സർവ്വപ്രതാപത്തോടും കൂടി കഴിഞ്ഞിരുന്ന തറവാട്ടുകാരാണ് തൻറെ പിന്മുറക്കാർ. എന്നാൽ ഇന്ന്, അഷ്ടിക്കുള്ള വകയ്ക്കു തനിക്കു കണ്ടവന്റെ തിണ്ണ നിരങ്ങേണ്ട ഗതികേടാണ്. തൻറെ കാലത്തു തന്നെ ഇങ്ങനെ ഒരു സുകൃതക്ഷയം ഉണ്ടായല്ലോ എന്നോർത്ത് അറിയാതെ മേനോന്റെ കണ്ണ് നിറഞ്ഞു. ഇടത്തെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ കവിളിനെ നനച്ച് താഴേക്ക് ഒഴുകി.

“ഇതാ വെള്ളം…” ശബ്ദം കേട്ട് മേനോൻ ചിന്തയിൽ നിന്നും ഉണർന്നു.

കയ്യിൽ ഒരു മൊന്തയുമയി നില്ക്കുന്ന തൻറെ ഭാര്യയെ ആണ് അയാൾ കണ്ടത്.

“മുഖം എന്താ വല്ലതിരിക്കുന്നത്. സുഘമില്ലായ്മ വല്ലതും ഉണ്ടോ?” മൊന്ത മേനോൻറെ നേർക്ക്‌ നീട്ടി, കയ്യെത്തിച്ച് കൈപടിയിൽ കിടന്ന മേനോൻറെ മേൽമുണ്ട് എടുത്തുകൊണ്ടു ഭാനുമതി തിരക്കി.

ഒന്നും ഇല്ല.. അവളെവിടെ..? മൊന്ത വാങ്ങി വെള്ളം കുടിക്കുനതിനിടയിൽ അയാൾ ചോദിച്ചു.

“പോയ കാര്യം എന്തായി.” അയാളുടെ ചോദ്യം കേൾക്കാത്തതുപോലെ, അടുത്തേക്ക് നീങ്ങി നിന്ന്, മേനോൻറെ നെറ്റിയിലെ വിയർപു തുടച്ചു കൊണ്ട് ഭാനുമതി ചോദിച്ചു.

“അവറാനേ കാണാൻ കഴിഞ്ഞില്ല, കണ്ടെങ്കിലും അയാൾ കാശ് തരുമെന്ന് തോന്നുന്നില്ല.” മേനോൻ പറഞ്ഞു.

“അതെന്താ?”

“ഇപ്പോതന്നെ അയാള്ക്ക് കുറെ കാശു കൊടുക്കനില്ലേ, ഇനിയും കൂടുതൽ ചോദിച്ചാലോ? അല്ലെങ്കിലും അയാൾ സ്ഥലത്തില്ലെന്നാണ് അങ്ങേരുടെ ഭാര്യ പറഞ്ഞത്. അവരുടെ ഏതോ തോട്ടത്തിൽ പോയിരിക്കുകയാത്രേ. വരാൻ രണ്ടാഴ്ച്ചയെങ്കില്ലും എടുക്കുമെന്ന്.”

മേനോൻറെ മറുപടി കേട്ടു ഭാനുവിന്റെ മുഖമിരുണ്ടു.
“കഴിഞ്ഞ മാസം കൊടുക്കാമെന്നു വാക്ക് പറഞ്ഞതല്ലേ. എങ്ങിനയെങ്കിലും കുറച്ചു കാശു ശെരിയാക്കി അവൾക്കു കൊടുത്തെ പറ്റു. അവളുടെ വീട്ടുകാരുടെ സ്വഭാവം അറിയാമല്ലോ. ഇനിയും അവളുടെ സംങ്കടം കേൾക്കാൻ എനിക്ക് വയ്യ. അവളവിടെക്കിടന്നു അനുഭവിക്കുന്നത് എനിക്കേ അറിയൂ. എത്ര ആശിച്ചു വേളി കഴിപ്പിച്ചു അയച്ചതാണ് അവളെ”? ഭാനുമതി നെടുവീർപ്പിട്ടു.

തന്റെ മൂത്ത മകൾ സുഭദ്രയെ കുറിച്ചോർത്തു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

മേരിയോട് ചോദിയ്ക്കാൻ പാടില്ലായിരുന്നോ”? ഭാനുമതി വീണ്ടും ചോദിച്ചു.

“എന്നെ കണ്ടപ്പോഴേ ചതുർഥി കണ്ടതുപോലെയായി അവർക്കു. പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല.

തെല്ലു നീരസത്തോടെയുള്ള മേനോന്റെ മറുപടി കേട്ടപ്പോൾ ഭാനുമതിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

“എന്ന് പറഞ്ഞാൽ എങ്ങിനെയാണ്. അവളുടെ സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾ ഉടനെ ഒരു തീരുമാനം എടുക്കണം. എന്റെ മകള്ക്കും എന്നെ പോലെ നരകിക്കാനാണല്ലോ ദൈവമേ വിധി.” തുളുമ്പി നിന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആരോടെന്നില്ലാതെ ഭാനു പറഞ്ഞു.

ഭാനുവിന്റെ പരാതി പറച്ചിൽ കേട്ടപ്പോൾ മേനോന് ദേഷ്യം വന്നു.

മേരിയെ കുറ്റംപറഞ്ഞിട്ടും കാര്യമില്ലെന്നു മേനോന് അറിയാം. അവറാച്ചന്റെ അച്ഛൻ മത്തായി തറവാട്ടിലെ കാര്യസ്ഥനായിരുന്നെകിലും അവറാൻ ഇന്ന് വല്യ മുതലാളി ആണ്. ആ പഴയ ബന്ധം കൊണ്ടാണ് ഇതുവരെ അയാൾ മുഖം കറുത്ത് തന്നോടൊന്നും പറയാത്തതെന്നു മേനോൻ മനസ്സിൽ ഓർത്തു.

“ഞാൻ എന്ത് ചെയ്യാനാണ്. അവറാൻ ഇനി കടം തരുമെന്ന് തോന്നുന്നില്ല. പിന്നെ ആ മമ്മദിനോട് ചോദിക്കാമെന്ന് വച്ചാൽ അവന്റെ നോട്ടം ഈ വീടിന്മേലാണ്. ആകെ ഇനി ഇത് മാത്രമേ ഉള്ളു. ഇതും കൂടെ പോയാൽ സാവിത്രിയുടെ കാര്യം എന്താകും. കഴിഞ്ഞ ആഴ്ച തേങ്ങാ വിറ്റതിന്റെ കാശ് തരാനെന്നും പറഞ്ഞു ഈ കോലായുടെ അകത്ത് വരെ കേറി ആ വഷളൻ. വല്യമ്മാവന്റെ കാലത്തു ഇവനൊന്നും ഈ പറമ്പിനകത്തു കേറിയിട്ടില്ല. ഇവൻറെ അച്ഛൻ പരീത്, അമ്മാവൻ നടക്കുന്നതിന്റെ എതിരെ പോലും വരുമായിരുന്നില്ല. ഇപ്പൊ ഇവനൊക്കെ എന്തുമാകാമെന്നായി. കലി കാലം എന്നല്ലാതെ എന്ത് പറയാൻ.” പരീതിനെപ്പറ്റി പറഞ്ഞപ്പോൾ മേനോൻറെ മുഖഭാവം തെല്ലു മാറി. ദേഷ്യം നിയന്ത്രിക്കാനാവാതെ അയാൾ പല്ലുകടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *