മഞ്ഞുരുകും കാലം – 1

തുണ്ട് കഥകള്‍  – മഞ്ഞുരുകും കാലം – 1

കൊല്ല വർഷം 1192, തുലാം 1
നാഗ്പൂരിലെ ഈ തണുപ്പ്. തണുപ്പെന്നു വെഛാൽ എല്ലു കോഛുന്ന തണുപ്പൊന്നുമല്ല. ഒരു സുഖമുള്ള, നേരിയ തണുപ്പ്. രാവിലെ ഹൊസ്റ്റെൽ മുറിയിൽ ഉറക്കമെഴുന്നേല്ക്കുമ്പൊൽ തന്നെ മണി 9 ആവും. താമസിഛു കിടനിട്ടൊന്നുമല്ല. നേരത്തെ പറഞ്ഞ തണുപ്പ് തന്നെ കാരണക്കാരൻ. അങ്ങനെ മൊബൈലും തോണ്ടി ചമ്രംപടിഞ്ഞ് ഇരിക്കുമ്പൊൾ പിന്നങ്ങൊട്ട് കോളേജിൽ പൊകാൻ തോനില്ല. അല്ലേലും എന്റെ പൊസ്റ്റ്-ഗ്രാറ്റുവേശൻ പ്രൊജക്റ്റ് ഗയിടിന്റെ മോന്ദ ഓർമ വരുമ്പോഴെ ചടയ്ക്കും. അങ്ങേർക്ക് സബ്ജെക്റ്റിനെ കുറിച് ഒരു ഛുക്കും അറിയില്ല. ഏതോ ഒരു ദുഃർബല നിമിഷത്തിൽ പറ്റിയ ഒരബദ്ധമാണു പ്രൊഫസ്സർ (ഡൊക്റ്റർ) മെശ്രാം.
ഞാൻ വിശ്വൻ. ബിരുതാനന്തര ബിരുധത്തിനായി നാഗ്പൂരിലെ നാഷ്ണൽ ഇൻസ്റ്റിറ്റുറ്റ് ഓഫ് ടെക്ന്നോലൊജിയിൽ കിടഞ്ഞു പരിശ്രമിക്കുന്ന ഒരു കൊല്ലം-കരുനാഗപ്പള്ളി സ്വദേശി. കൊല്ലത്തൂള്ള പ്രശസ്ത്തമായ ഒരു ഗവണ്മന്റ് ഐഡെഡ് എൻജിനിയരിങ്ങ് കോളേജിൽ നിന്ന് 5-6 കൊല്ലം മുൻപേ പടിഛിറങ്ങിയതാണു ഈയുള്ളവൻ. ഈ കഥയിലെ പകുതിയിലേറേ നടക്കുന്നതും പ്രസ്ത്തുത കോളേജിൽ തന്നെ. +2 കഴിഞ്ഞ് എന്റ്റൻസും എഴുതി നിന്നപ്പൊൾ കാർന്നോർ ആവുന്നതും പറഞ്ഞതാ, ഡോക്ടറാവാൻ. പക്ഷെ എനിക്കെന്തോ, ആ ഫീൽഡിലൊട്ട് പോവാൻ താല്പര്യമില്ലായിരുന്നു. പിന്നെ കിട്ടിയ കെമിക്കൽ എൻജിനിയറിങ്ങ് പഠിക്കാനായിദിവസവും അങ്ങോട്ടും ഇങ്ങോട്ടും 4 മണിക്കൂർ യാത്ര ചെയ്ത് 4 വർഷം എങ്ങോ പൊയി.
ഉള്ളത് പറയുവാണേൽ സ്ത്രീ വിശയത്തിൽ ഞാനൽപ്പം വീക്കായിരുന്നു. വീക്കായിരുന്നു എന്നല്ല, വീക്കാണ്‌. മൂടും മൊലയുമുള്ള ആരോടും അങ്ങോട്ട് ചെന്ന് മുട്ടാൻ പേടി. എന്നെ പറഞ്ഞിട്ട് കാര്യമില്ല, വീട്ടിലെ വളർത്തുദോഷം. ഒറ്റ മോനല്ലേ, അതും ലേറ്റ് മാരേജ്. തന്തയും തള്ളയും കോളേജ് വരെ പുറം ലോകം കാണിച്ചിട്ടില്ല. എന്ന വെച്ചു ലാളിച്ചു വളർത്തിയതുമില്ല. നല്ലപോലെ അടികൊണ്ട് തന്നെയാ വളർന്നത്. അങ്ങനെ 2000ത്തിലെ ആദ്യ ദശാബ്ദത്തിന്റെ പകുതിക്കഴിഞ്ഞ വർഷത്തിൽ ഞാനൊരു ഫുൾ ടൈം കൂട്ടിലിട്ട തത്തയിൽ നിന്ന് വൈകിട്ട് തൊട്ട് രാവിലെ വരെ മാത്രം കൂട്ടിൽ കിടന്നാൽ മതിയെന്നായി..
ആദ്യ വർഷം പടുത്തം വല്യ സംഭവ-വികാസങ്ങളില്ലാതെ പോയി. ചെക്കന്മാരോട് എല്ലാം കമ്പനി ആയെങ്കിലും, വിപരീത ലിംഗക്കാരുമായി, ഏഹേ, മിണ്ടിയത് പോലുമില്ല. കോളേജിൽ പോവാൻ വീട്ടിൽ നിന്ന് 7നു ഇറങ്ങണം രാവിലെ. വൈകിട്ട് എത്താൻ ആറു-ആറര ആവും. കൂട്ടുകാരുടെ കൂടെ വായിനോക്കിയും, കൊച്ചു പുസ്തകങ്ങൾ കൈമാറിയും, അങ്ങനെ ഒരു വർഷം ഖുദാ ഹുവാ.
അങ്ങനെ രണ്ടാം വർഷം തുടങ്ങിയപ്പോൾ മേല്പറഞ്ഞ നിഷ്കളങ്കനും, സൽസ്വഭാവിയുമായ ടിയാനും വാനരപ്പടയും ക്ലാസ്സിന്റെ ബാക് ബെഞ്ചിൽ സ്ഥാനം പിടിച്ചു. വാനരപ്പടയെന്ന് പറഞ്ഞാൽ 4 പേർ. ഞാൻ, ആറ്റിങ്ങലിൽ നിന്നുമുള്ള ബിബിൻ, മൈലം (കൊട്ടാരക്കരക്കടുത്ത്) സ്വദേശി ശശികുമാർ, കോഴിക്കോട് മുക്കത്ത് നിന്നുള്ള ആകാശ്. ശശികുമാർ പോളി കഴിഞ്ഞു വന്നതാ. അതുകൊണ്ട് ഞങ്ങളെല്ലാം അവനെ ശശിയണ്ണാ എന്നായിരുന്നു വിളിച്ചിരുന്നത്. പുറകിലത്തെ സീറ്റിൽ വന്നതിനു ഞങ്ങൾ 4 പേർക്കും 4 കാരണങ്ങളായിരുന്നു. ശശിയണ്ണനും ആകാശിനും വിസ്തരിച്ചു ഉറങ്ങാൻ. ബിബിന് അവന്റെ ലൈനുമായി മൊബീലിൽ സൊള്ളാൻ, എനിക്ക് വായിനോക്കാൻ. ക്ലാസ്മുറിയിൽ 3 കോളമായിട്ടായിരുന്ന ബെഞ്ചും ഡെസ്‌ക്കും. പിന്നെ 7 വീതം റോയും. ഏറ്റവും ഇടത്തേ കോളത്തിലെ 6ആമത്തെ ബെഞ്ചിൽ ഞങ്ങൾ. നടുക്കത്തെ കോളത്തിൽ മിക്കവാറും 4 ബെഞ്ച് വരെ നിറയു, ബാക്കി ഒഴിഞ്ഞു കിടക്കും. പിന്നെ റ്റ്വലത്തേ അറ്റത്തെ കോളത്തിൽ പെണ്ണുങ്ങൾ, 6റോ. ബെഞ്ചും ഡെസ്‌ക്കും ഒറ്റ യുണിറ്റ് ആണ് ഞങ്ങടെ കോളേജിൽ. അത് കൊണ്ട് നീളമുള്ളവർക്ക് ഇരിക്കാൻ കുറച്ച പ്രയാസമാണ്. 6 അടി പൊക്കമുള്ള ഞാൻ, അതുകൊണ്ട് ഏറ്റവും അറ്റത്തായിരുന്നു ഇരുന്നത്, വലതുവശത്ത്, ചിലപ്പോഴൊക്കെ ഇടതുവശത്ത്. ഞങ്ങളുടെ ഡിപ്പാർട്മെന്റ് (കെമിക്കൽ എഞ്ചിനീയറിംഗ്) കോളേജിന്റെ ഒരറ്റത്താണ് സ്ഥിതി. ഹോസ്റെലിലുള്ള പിള്ളേർക്കും മറ്റും കോളേജിൽ എത്താനുള്ള എളുപ്പത്തിന് ഞങ്ങടെ കെട്ടിടത്തിന് എതിർവശമായി ഒരു ചെറിയ ഇരുമ്പുവാതിലുണ്ട്. ദി “കിളിവാതിൽ”. ബെഞ്ചിന്റെ ഇടതുവശത്തിരുന്നാൽ കിളിവാതിലിലൂടെ പോകുന്ന ആൾക്കാരെ കാണാം.
നിങ്ങളുടെ സ്വന്തം ലേഖകൻ കോളേജിൽ ദിവസം വന്നു പോകുന്ന ആളായതുകൊണ്ട് മിക്കപ്പോഴും നേരത്തെ എത്തും. ഒൻപതു മണിക്കാണ് ഫസ്റ്റ് പീരീഡ്. ബസ്റ്റോപ്പിൽ നിന്ന് ഓർഡിനറി ബസ്സ് കിട്ടിയാൽ എട്ടേ മുക്കാലിനും, അതല്ല, അത് മിസ്സായി അടുത്തുള്ള ഫാസ്റ് പാസ്സന്ജരിൽ കയറിയാൽ എട്ടരക്കും ഞാൻ ക്ലാസ്സിൽ എത്തിയിരുന്നു. ഗുണമില്ലാത്ത കാര്യങ്ങൾക്കൊന്നും നമ്മൾ ബുദ്ധിമുട്ടാറില്ലലോ. അല്ലാതെ പിന്നെ K.S.R.T.C കൺസെഷനുള്ള ഞാൻ കാശ് കൊടുത്ത് ഫാസ്റ്റിൽ കയറി വരുമോ? ഒരു എട്ട് നാൽപത് നാല്പത്തഞ്ച് സമയത് ഹോസ്റ്റലിൽ നിന്നുള്ള തരുണീമണികൾ നമ്മടെ കിളിവാതിലിൽ കൂടി രംഗ പ്രവേശനം നടത്തും. കൂടുതൽപേരും മലബാറിൽ നിന്നും കോട്ടയത്ത് നിന്നുമുള്ളവർ.
അങ്ങനെ കിളിവാതിലിലൂടെ എത്തുന്ന പെൺപിള്ളേരുടെ വരവും കാത്തു ഞാൻ സ്ഥിരം ജനാലയുടെ ഒരറ്റത്ത് മറഞ്ഞിരിക്കും. ചിലപ്പോൾ, യാദൃശ്ചികമായി ചില പെൺകുട്ടികൾ വാതിലിലൂടെ കടന്നതിനു ശേഷം ചെരുപ്പിന്റെ സ്ട്രാപ്പ് ശെരിയാക്കാനോ കയ്യിലിരുന്ന താഴെ പോയ പുസ്തകം തിരിച്ചെടുക്കാനോ ഒന്ന് കുനിയും. അപ്പോൾ നമ്മുടെ (എന്റെ) കണ്ണുകൾക്ക് കുളിരേകുന്ന ആ ദൃശ്യം, അതായത് ഞാൻ കാശ് ചെലവാക്കി നേരത്തെ വന്നതിലൂടെ എനിക്കുണ്ടായ പ്രോഫിറ്റ്, നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. 18 -19 വയസ്സുള്ള ഇളം പെൺകൊടിയുടെ പൂക്കാൻ തയ്യാറായി നിൽക്കുന്ന (ചിലതൊക്കെ പൂത്തു ആടിയുലഞ്ഞു നിൽക്കുന്ന) മുല ചാലും, ചിലരിടുന്ന അയഞ്ഞ ചുരിദാറിന്റെ ഇടയിലൂടെ കാണുന്ന മുലയും. ചിലർക്കൊക്കെ ഇത് വലിയൊരു കാര്യമല്ലാതായിരിക്കാം. എന്നാൽ എനിക്കിതൊരു വല്യ അനുഭൂതി പകരുന്ന ഒരു ദൃശ്യ വിസ്മയമായിരുന്നു.
ഏകദേശം ഈ സമയത്തു തന്നെയാണ് മയ്യനാട്ടുകാരിയായ ചിഞ്ചു (അന്നൊക്കെ ഇതൊരു മൈൻസ്ട്രീം പേരായിരുന്നഡേയ്) ക്ലാസ്സിൽ എത്തുന്നത്. എലുമ്പിച്ഛ്, അരക്കൊപ്പം മുടിയുള്ള, ഒരു കണ്ണാടിക്കാരി. കാര്യം ദേഹത്ത് മാംസമില്ലായിരുനെങ്കിലും, നല്ല ഷേപ്പ് ആയിരുന്നു അവൾക്ക്. ഇച്ചിരി വ്യാസമുള്ള തോളുകൾ, കുഞ്ഞു (32 സൈസ്?) സ്തനങ്ങൾ, ഒതുങ്ങിയ വയർ, വിടർന്ന അരക്കെട്ട്. നല്ല എണ്ണ മിഴുക്കുള്ള മുഖവും കൈകളും. സദാ 3 – 4 മുഖക്കുരു അവളുടെ മുഖത്ത് കാണും.
ക്ലാസ്സിൽ ആദ്യമെത്തുന്നത് ഞങ്ങൾ രണ്ടുപേരുമായതിനാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ കൂട്ടായി. കൂട്ടവേണ്ടി വന്നതാണ്. കാരണം ഇവൾ വന്നാൽ പിന്നെ ഒളിഞ്ഞു നോട്ടം നടക്കില്ല. ഒരു പക്കാ “ഹെഡ് സ്ട്രോങ്ങ്” ആയ കാരക്ടർ ആയിരുന്നു ചിഞ്ചു. ആരെയും ഒന്നിനെയും കൂസാത്തവൾ. തന്റെ അമ്മയെക്കാളും, പൊലീസുകാരനായ അച്ഛനോട് ഇഷ്ടമുള്ളവൾ. ഒരിക്കൽറ്റ്ബിബിൻ അവളോട് എന്തോ പറഞ്ഞു അടിയായി അവളുടെ തന്തക്കു വിളിച്ചു. തിരിച്ചു “പന്ന മൈരൻറെ മോനെ, നീ എന്റെ തള്ളക്കോ ചേച്ചിക്കൊ വിളിച്ചോ, അച്ഛന് ഇനി വിളിച്ചാൽ കള്ളാ കുള്ള, മുട്ട് കാലിനു ചവുട്ടും ഞാൻ” എന്നത് കേട്ടതും പിന്നെ ഇതുവരെ ആരും അവളുടെ തന്തക്കോ തള്ളക്കോ വിളിച്ചിട്ടില്ല. അങ്ങനൊരുത്തി ക്ലാസ്സ്മുറിയിൽ കൂടെയുള്ളപ്പോൾ എങ്ങനാണ് ഞാൻ പുറത്തോട്ടു വായ്‌നോക്കുന്നത്? എങ്ങാനും അവൾ കണ്ടുപിടിച്ചാലോ? മറ്റുള്ളവരോട് പറഞ്ഞാലോ? അതുകൊണ്ട് കിളിവാതിലിലൂടെയുള്ള കിളിപിടിത്തം ഞാൻ അവൾ വരുന്നത് വരെയാക്കി വെട്ടി കുറച്ചു. പടുത്തവും വായിനോട്ടവും കമ്പിപറച്ചിലും കറങ്ങിനടത്തവും അതിന്റെ മുറക്ക് നടന്നു. മൂന്നാം സെമെസ്റ്ററിലെ 2 വിഷയം പോയി കിട്ടി.പ്രതീക്ഷ പൊട്ടിതെറിയൊന്നും വീട്ടിൽ നിന്ന് ഉണ്ടായില്ല (എന്തരോ എന്തോ).
അങ്ങനിരിക്കെയാണ് ചിഞ്ചു അനിവാര്യമായി ഒരു ദിവസം കിളിവാതിലിലൂടെ വന്നത്. ഞാനിങ്ങനെ സീനും പിടിച്ചു ഇരിക്കുന്നു. ഒരു നീല ചുരിദാറും ഷാളും ഇട്ട് അവൾ വാതിൽ കടന്നു, പാതയിലുണ്ടായിരുന്ന ചെറിയ കല്ലിന്മേൽ കാലുടക്കി. കാൽ വിരലുകൾ തടവാനായിരിക്കണം അവൾ കുനിഞ്ഞത്. നേരത്തെ പറഞ്ഞിരുന്നുവല്ലോ, കുഞ്ഞു മുലകളാണ് അവളുടേത്. അതുകൊണ്ട് പുറമെ നിന്ന് നോക്കിയാൽ ആണുങ്ങളെ പോലെ പരന്ന നെഞ്ചാണ്. അതുകൊണ്ടായിരിക്കണം ചുരിദാറിന്റടിയിൽ അവൾ ഷിമ്മി അല്ലാതെ മറ്റൊന്നും ഇട്ടിരുന്നില്ല. അവൾ കുനിഞ്ഞപ്പോൾ ഞാൻ കണ്ടു. രാവിലത്തെ സൂര്യന്റെ വെളിച്ചത്തിൽ. രണ്ടു ചെറു കുന്നുകളുടെ നാടുവിലൊരു ചാൽ. നമ്മളൊക്കെ പണ്ട് രണ്ടാം ക്ലാസ്സിൽ വരച്ചിട്ടില്ലേ, മലനിരകളുടെ നടുവിലൂടെ പോകുന്ന നേർത്ത അരുവി? അത് പോലൊരു ചാൽ.
മുളകുഞ്ഞുങ്ങളുടെ നടുവിൽ ഒരു മുക്കാൽ ഇഞ്ചിന്റെ നീളത്തിൽ മുലഞെട്ട്. സാധാരണയിലും കവിഞ്ഞ നീളം അവയ്ക്കുണ്ടായിരുന്നു. അവൾ കാല്വിരലുകളും തിരുമി പതുക്കെ ഉയർന്നു. കണ്ണാടി നേരെയാക്കി വെച്ചിട്ട് നേരെ ഞാനിരിക്കുന്ന കോണിലേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകൾ ഉടക്കി. എന്റെ വായിലെ വെള്ളം പാട്ടി. തൊണ്ട വരണ്ടു. മുഖത്തിലെ രക്തം വാർന്നു പോയി. കയ്യും കാലും വിറച്ചു തുടങ്ങി. അവൾ ക്ലാസ്സിൽ വരുന്നേനു മുൻപ് ഞാൻ ഡെസ്കിൽ തലവെച്ചു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *