മഞ്ഞുരുകും കാലം – 8

മലയാളം കമ്പികഥ – മഞ്ഞുരുകും കാലം – 8

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നെ സംബന്ധിച്ചു സംഭവബഹുലമായിരുന്ന ഈ ടൂർ പക്ഷെ ഗോവയിൽ എത്തിയപ്പോ ആകെ മാറി. ഒടുക്കത്തെ മഴ. ബീച്ചിൽ മദാമ്മയുടെ മുലയും കുണ്ടിയും കാണാൻ വേണ്ടി മാത്രം അവന്റെ മാമന്റെ ബൈനോക്കുലാർസ് അടിച്ചോണ്ട് വന്ന ശിവൻകുട്ടി അണ്ടിപോയ അണ്ണനെ പോലെ അതും തൂക്കി തേരാപാരാ നടന്നു.
ഗോവ ഒരുമാതിരി ഊമ്പിയ ഏർപ്പാടായിരുന്നെങ്കിലും കഞ്ചാവടിച്ച ബിബിന്റെ ഒരുപാട് തത്വ ചിന്തകൾ കേൾക്കാൻ പറ്റി. അങ്ങനെ ഒരു വെള്ളമടി പാർട്ടിയിൽ ബിബിൻ കുറച്ചോവറായി അന്നത്തെ ഞങ്ങടെ കോളേജിലെ മാത്‍സ് ഡിപ്പാർട്മെന്റിലെ സുന്ദരി ടീച്ചറായ സുമതിയെ കളിക്കുന്ന കാര്യം പറഞ്ഞോണ്ടിരുന്ന സമയത്താണ് എന്റെ വൺ-വേ പ്രണയം പൊളിയുന്നത്. സുൽഫത്തിന്റെ മൂലക്ക് നമമുടെ കുട്ടി സഖാവ് പിടിക്കുന്നത് കണ്ടെന്ന് ഒരുവൻ. മലക്ക് മാത്രമല്ല, ഇടുപ്പിലും കുണ്ടിയിലും തുടകളിലും അവൾക്ക് വേണ്ടി ചെലവാക്കിയ കാശ് മുതലാക്കി നമ്മടെ സഖാവെന്ന് വേറൊരുവൻ. കളി നടന്നോ ഇല്ലയോ എന്നായി സംവാദം. ഒടുവിൽ ഒരു ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് കാണുമെന്ന് കണക്കിൽ പുലിയായ ശശിയണ്ണൻ വാദിച്ചു.
അതെല്ലാവരും ശെരിവെച്ചു.
ഒരു സദസ്സിൽ അങ്ങനത്തെ ഒരു ചർച്ചയൊക്കെ കേൾക്കുമ്പോ ഏതൊരു വിരഹ കാൽമുകനും ഒരു ഇത് തോന്നും.
ഏത്?
ഒരു തരം പിരിമുറുക്കം.
ഞാൻ മെല്ലെ അവിടുന്ന് മുങ്ങി.
ആ ടൂറിൽ എന്റെ മഞ്ഞുരുകിയില്ല. ഉരുക്കാൻ ചാൻസ് ഉണ്ടായിരുന്നു. ഒന്ന് മനസ്സുവെച്ചിരുന്നേൽ അന്ന് മണാലിയിൽ വെച്ച് ചിഞ്ചുവിന്റെ കുഞ്ഞിപൂവിൽ ആദ്യമായി എന്റെ മഞ്ഞു വീണേനെ. ഒരു നോട്ടം കൊണ്ട് എന്റെ ആഗ്രഹങ്ങളെ അന്നവൾ ഇല്ലാതാക്കി.
എന്നാലും വിഷമമില്ല.
ഇനിയും കിടക്കുവല്ലേ സമയം.
ആൾ ഇന്ത്യ ചുറ്റി ഞങ്ങൾ കൊച്ചു കേരളത്തിൽ തിരിച്ചെത്തിയതിന്റെ മൂനാം നാൾ കോളേജ് തുറന്നു.
വീണ്ടും പഴയത് പോലെ തന്നെ.
രാവിലെ വരക്കം, സീൻ പിടുത്തം, ഒത്താൽ മറ്റവളുമായി ചുറ്റിക്കളി.
മാസങ്ങൾ അടിക്കുന്ന വാണങ്ങളെകാളും വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു. അവസാന വർഷം ആയപ്പോഴേക്കും സുൽഫത്തിന്റെ കല്യാണം ഉറപ്പിച്ചു. അവളെകാളും പത്തോ പതിനഞ്ചോ വയസ്സുള്ള ഏതോ മാപ്പിളയുമായി.
ആഹ്.
നമ്മക്കും കിട്ടിയില്ല, മറ്റേ ജിതിനും കിട്ടിയില്ല.
അതോണ്ടൊരു ആശ്വാസം.
“എന്തര് വിഷ്വണ്ണാ, മാനത്തും നോക്കി കെടക്കണേ?”
പഴയ ബി ടെക് കാലത്തേ ഓർമകളിൽ മയങ്ങി കിടന്ന ഞാൻ സ്ഥല-കാല ബോധവാനായി.
ഇത് കൊല്ലം അല്ല.
ഇത് നാഗ്പുർ ആണ്.
എന്നോട് സംസാരിക്കുന്നത് ബിബിനോ ശിവനോ അല്ല.
ജൂനിയർ മലയാളിയായ കൊച്ചു വേളിക്കാരൻ രാഹുലാണ്‌.
“ആഹ് നീ വന്നോ. ബാക്കി ടീമ്സൊക്കെ എവിടെ? കളിക്കണ്ടേ?”
“അവന്മാർ പന്തുമായി വന്നോണ്ടിരിക്കണ്”
“എന്നാ നമ്മുക് ഒരു റൗണ്ടോടാം”
“ഓ”
അന്നത്തെ കളി കൊള്ളാമായിരുന്നു. വല്യ ആയാസമില്ലാത്ത, എന്നാൽ ദേഹം ചൂടുപിടിപ്പിക്കുന്ന, ഒരു നൈസ് ഫുട്ബോൾ സായാഹ്നം.
കുളിച്ചു, വിഷ്ണുവിനേം പീറ്ററിനെയിം തപ്പി ഇറങ്ങി. പീറ്റർ എന്തോ പള്ളി കാര്യത്തിന് വേണ്ടി പുറത്തു പോയിരിക്കുവായിരുന്നു. വിഷ്ണുവിനേം പൊക്കി, ബാക്കി മലയാളികൾ താമസിക്കുന്ന ബ്ലോക്കിലോട്ട് വിട്ടു.
അവിടെ തകൃതിയായി ചീട്ടുകളി നടക്കുന്നു. നമ്മടെ മലയാളികളും ഹിന്ദിക്കാരും തെലുങ്കന്മാരുമൊക്കെ ഉണ്ട്.
റമ്മി ആണ് കളി. എണ്ണം തികഞ്ഞോണ്ട് ഞങ്ങൾ ബെർതെ നോക്കി ഇരുന്നു. കളിയും കഴിഞ്ഞ വരുത്തന്മാരെ കെട്ടും കെട്ടിച്ചു ഞങ്ങൾ പ്ലാനിങ് തുടങ്ങി.
പ്രധാന വിഷയം: ഇന്നത്തെ ഫുഡ് എവിടുന്ന്?
രണ്ടാമത്തെ വിഷയം: ജൂണിയറസുമായിട്ട് ഒരു ചെറിയ ടൂർ പ്ലാൻ ചെയ്യണം. അതിന്റെ കാര്യം ശെരിയാക്കണം.
വയറിന്റെ വിളിയാണല്ലോ വലുത്, അതോണ്ട് ഞങ്ങളെല്ലാരും മെല്ലെ ക്യാമ്പസ്സിന്റെ അതിർത്തിയിലേക്ക് നടന്നു.
നാനും തന്തൂരി ചിക്കനും പിന്നെ ഒരു മീട്ടാ പാനും. പിന്നെ സ്ഥലമുണ്ടെങ്കിൽ രാത്രി കഴിക്കാൻ രണ്ടോറഞ്ചും.
കുശാൽ.
തിരികെ വന്ന് പ്ലാനിങ് തുടങ്ങി.
“മണാലി”
“ഗോവ”
“നാഥൂ-ലാ”
സ്ഥിരം ധ്വനികളെല്ലാം കേട്ടപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി- ഇത് നടക്കൂല്ലാ.
പത്തു പതിനഞ്ചു പേരെ, സ്ത്രീകളുൾപ്പടെ, പൊക്കിക്കൊണ്ട് നാലഞ്ച് ദിവസത്തേക്ക് പോവാൻ പറ്റിയ സ്ഥലം അടുത്തെങ്ങാനും ആവണം.
കൂട്ടത്തിൽ എന്നെ പോലെ മൂത്താപ്പയായ അബിയെ ഞാൻ കണ്ണ് കാണിച്ചു.
“നമ്മക്ക് മഹാരാഷ്ട്രയിലുള്ള വല്ലടുത്തും പോയാ പോരെ?”, അബി അഭിപ്രായം എടുത്തിട്ടു.
“എന്നാ പിന്നെ ചിക്കൽദാരാ വെള്ളച്ചാട്ടത്തിലേക്ക് പോവാ”
“അത് വേണ്ട. ഞങ്ങൾ ക്ലാസ്സിലെ പിള്ളേരുടെ പോയതാ”. ഒരു വിഭാഗം എതിർത്തു.
ഒടുക്കം തീരുമാനമൊന്നും ആയില്ല.
അല്ലേലും ഈ കൂട്ടുകാർ തമ്മിൽ പ്ലാൻ ഇട്ട് പോവുന്ന ടൂറൊന്നും നടക്കാറില്ല. ആരേലും ഒരാൾ മുൻകൈയെടുത്ത് ഒരു സുപ്രഭാതത്തിൽ പറയണം, “നാളെ അല്ലേൽ മറ്റന്നാൾ ടൂർ പോകുന്നുണ്ട്, വേണോന്നുള്ളവർ വരിക”, എന്ന്.
അങ്ങനെ ദിനങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു. പ്രോജക്ടിന്റെ പ്രതിപാദ്യം ഒപ്പിച്ചെടുത്തു. പരിപാടി തുടങ്ങി.
ഒരാശ്വാസം.
ജീവിതത്തിൽ രണ്ടോ മൂന്നോ തീരുമാനങ്ങളെ ഞാനിപ്പോൾ ഖേദിക്കുന്നുള്ളു. അതിലൊന്ന് ബിടെക് കഴിഞ്ഞ് നിന്ന സമയം ഒരു കൂട്ടുകാരന്റെ കൂടെ കൂടി ഒരു ചെറിയ ബിസിനസ് തുടങ്ങിയത്. മറ്റേത് വഴിയേ പറയാം.
ബിസ്സിനെസ്സ് എന്ന് വെച്ചാൽ ഫുഡ് ഡെലിവറി.
പൊന്തിവന്നോണ്ടിരിക്കുന്ന എറണാകുളം സ്മാർട്ട് സിറ്റിയെ കേന്ദ്രീകരിച്ച്.
ഓൺലൈൻ വഴി ഭക്ഷണം ഓർഡർ കൊടുക്കുക. ഹോട്ടലിൽ നിന്നും കൊണ്ട് വരുന്ന പരുപാടി ഞങ്ങൾ വക.
ആറു മാസം.
പിന്നെ പൊട്ടി പാളീസായ പീസുകൾ ഇരുമ്പുവിലക്കുപോലും എടുക്കാൻ ആളെ കിട്ടിയില്ല.
പിന്നെ ഗുജറാത്തിലെ കെമിക്കൽ ഫാക്ടറികളിൽ ഒരു വർഷം നിന്നു. കുറച്ചു ഹിന്ദിയും കുറച്ചു ലോക വിവരവും പഠിച്ചു.
കുണ്ണ ഭാഗ്യം ഉണ്ടായില്ല.
ചിഞ്ചുവിനെ കോളേജിന് ശേഷം കണ്ടത് പോലുമില്ല.
അങ്ങനിരിക്കെ ആണ് ചുമ്മാ ഗേറ്റ് എഴുതി കിട്ടിയ റാങ്കിന് നാഗ്പൂരിലേക്ക് വണ്ടി കയറിയത്.
പഴയ കോളേജിലെ സൗഹൃദങ്ങളൊന്നും അതിജീവിച്ചിരുന്നില്ല. സൗഹൃദം പുതുക്കാൻ അങ്ങോട്ട് ചെന്ന എന്നെ പലരും തണുപ്പൻ രീതിയിലായിരുന്നു സ്വീകരിച്ചത്.
അതിൽപിന്നെ എടുത്ത തീരുമാനമാണ്, ഇനിയങ്ങോട്ട് ആരോടും അത്രക്ക് അടുത്ത ഇടപഴക്കേണ്ടെന്ന്.
ഡിസംബർ ആദ്യ ആഴ്ച.
തണുപ്പ് അതിന്റെ മൂര്ധന്യാവസ്ഥയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു.
ഒരീസം അബി റൂമിൽ വന്ന് പറഞ്ഞ്, നാളെ, ഔറംഗബാദ്, മൂന്ന് ദിവസം ട്രിപ്പ്. വരുന്നുണ്ടേൽ വാ.
പ്രാരാബ്ദമില്ല, പെണ്ണില്ല, വാക്കേഷൻ ആണ്.
അപ്പഴേ പാക്ക് ചെയ്യാൻ തുടങ്ങി.
അജന്ത-എല്ലോറ ഗുഹകൾ എന്ന് പണ്ട് ജനറൽ നോളഡ്‌ജിൽ പഠിച്ചിട്ടേ ഉള്ളു. ഇനിയിപ്പോ കാണാം.
ആരൊക്കെ വരുമെന്ന് ഇന്ന് രാത്രി അറിയാം.
ഒരു ഇന്നോവ, മൂന്ന് ബൈക്ക്. അതാണ് കണക്ക്. ഇന്നോവയിൽ ഒരു സ്പോട് ഞാൻ ബുക്ക് ചെയ്ത്. അതാവുമ്പോൾ കുറച്ചു നേരം വണ്ടിയോടിച്ചാൽ കുറെ നേരം ഉറങ്ങാം. ഒറക്കം ഇതിനോടകം എന്റെ ഒരു വീക്നെസ് ആയി മാറിയിരുന്നു.
അപ്പൊ ആറും ആറും പണ്ട്രൻഡ്പേര് കാണും. ഞാൻ കണക്ക് കൂട്ടി.
വിഷ്ണു വരുന്നുണ്ട്.
അപ്പൊ പത്ത്.
അബി ഉണ്ട്.
അപ്പൊ ഒൻപത്.
ജിജിനും അവന്റെ ലൈൻ സുഭദ്രയും കാണും.
അപ്പൊ ഏഴ്.
അലക്സ് എന്തായാലും വരും. അപ്പൊ പിന്നെ പ്രിയയും റോസും ഉണ്ടാവും.
അപ്പൊ നാല്.
ആഹ്.
മെയിൻ ആളെ കൂട്ടിയില്ലാ.
ആദിൽ. സ്വയം പ്രഖ്യാപിത ട്രിപ്പാശാൻ.
അപ്പൊ മൂന്ന്.
രാഹുൽ, ഹാഫിസ്, പിന്നെ കൂട്ടത്തിൽ കൊച്ചുകുട്ടി, ഷെറിൻ.
ഞാൻ മനസ്സിൽ എണ്ണം തികച്ചു.
രാവിലെ മൂന്നിനെഴുനേറ്റു. വയറും കുണ്ണയും മനസ്സും കാലിയാക്കി. നിറഞ്ഞ യാത്രസഞ്ചി തോളിൽ വെച്ച് കെട്ടി. ആണിയിൽ തൂക്കിയ മാലിക്ക് കഴുത്തിലോട്ട് സ്ഥാനക്കയറ്റം കൊടുത്തു. അബിയെയും വിഷ്ണുവിനേം പൊക്കി പതുക്കെ നടന്നു. കോളേജിന് പുറത്തുള്ള കാർ പാർക്കിൽ തലേന്നേ അബി കാറിട്ടിരുന്നു. ബൈക്കുകളും അവിടെയൊക്കെ തന്നെ ഉണ്ട്. ഷെറീനൊഴിച്ചു ബാക്കി എല്ലാരും നാലുമണിക്ക് തന്നെ എത്തി. ഒരഞ്ചു മിനറ്റ് കഴിഞ്ഞപ്പോൾ അവളോടി എത്തി. കൂടെ വേറാരൊ ഉണ്ട്.
അബി അവളോട് മാറി നിന്ന് സംസാരിച്ചു.
ഷെറിൻ ഞങ്ങടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞവളായിരുന്നു. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു.
കൂടെ വന്നത് ഹർജോത് ഭജ്‌യ. പഞ്ചാബി. ഒരാറടി നീളം. ഒത്ത വണ്ണം. കായികാഭ്യാസി.
ഷെറീന്റെ റൂം മേറ്റ് ആണ്.
അവൾ ട്രിപ്പിനെ പറ്റി അറിഞ്ഞു കൂടെ വന്നതാണ്.
ഇന്ത്യ എന്റെ രാജ്യവും, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്നാണല്ലോ.
ബൈക്കുകളിൽ എന്തായാലും സ്ഥലമില്ല.
ഇന്നോവയിലേക്ക് കയറാൻ തീരുമാനമായി.
നടുക്കുള്ള സീറ്റിലിരുന്ന രണ്ടു പേര് കുറച്ചു അഡ്ജസ്റ്റ് ചെയ്യണം.
ഭാണ്ഡക്കെട്ടും കുപ്പിവെള്ളവും മറ്റു സാമഗ്രികളുംഇന്നോവയുടെ മുകളിൽ കെട്ടിവെച്ച് അതിന്റെ മോളിൽ ഒരു ടാർപ്പായും വലിച്ചു കെട്ടി ഞങ്ങൾ യാത്ര തുടങ്ങി.
ഞാൻ, അബി, അലക്സ്, പ്രിയ, റോസ്, ഷെറിൻ എന്നിവരായിരുന്നു ഇന്നോവയിൽ സ്പോട്ട് ബുക്ക് ചെയ്തിരുന്നത്. ഇപ്പൊ നമ്മടെ പഞ്ചാബി പെൺകൊടിയും.
ഏകദേശം അഞ്ഞൂറ് കിലോമീറ്ററുണ്ട് പോവാൻ.
അതിന്റെ ആദ്യ ഗഡുവായ അമരാവതി വരെ ഞാനും, സുൽത്താൻപൂർ വരെ അബിയും ബാക്കി അലെക്സും വണ്ടി ഓടിക്കാം എന്നായിരുന്നു കരാർ.
നാഗ്പൂരിൽ എത്തിയതിനു ശേഷം എനിക്ക് കിട്ടിയ മറ്റൊരു ദുശീലമായിരുന്നു മുറുക്കൽ.
കോളേജിന്റെ കുറച്ചു ദൂരം പോയാൽ ഒരു മലയാളി സ്റ്റോർ ഉണ്ട്. (എല്ലാ വല്യ നഗരങ്ങളിലും കാണും ഇത് പോലൊരെണ്ണം). അവിടെ നല്ല തളിർ വെറ്റിലയും ചുണ്ണാമ്പും പാക്കും കിട്ടും. തലേന്നേ ഞാനൊരു കേട്ട് വെറ്റില ഒപ്പിച്ചിരുന്നു.
നമ്മൾ മലയാളികൾക്ക് വണ്ടി ഓടിക്കുമ്പോഴും വടം വലിക്കുമ്പോഴും യാത്രചെയ്യുമ്പോഴൊക്കെ സുഖമുള്ള വസ്ത്രം കൈലി(ലുങ്കി) ആണല്ലോ.
ഒരു കറുത്ത കൈലിയും പഴയ ഒരു ടി ഷർട്ടും ആണെന്റെ വേഷം. നീട്ടിയ മുടി. കുറ്റി താടി.
വണ്ടികൾ പുറപ്പെട്ടു, ഒരഞ്ചു മിനറ്റ് കഴിഞ്ഞപ്പോ ഏതോ ബൈക്കിൽ നിന്നും വിളി വന്നു. ആർക്കോ ചായ കുടിക്കണം.
ആവാല്ലോ.
നാഗ്പൂരിൽ മെട്രോ പണി നടന്നോണ്ടിരിക്കുവ്വായിരുന്നു. അതോണ്ട് അതിരാവിലെ ചായക്കടകളൊക്കെ തുറക്കും. നഗരത്തിന്റെ പ്രാന്തപ്രദേശത്തു ഒരു കടയിൽ ഞങ്ങൾ വണ്ടിയൊതുക്കി.
ഞാനൊരു കട്ടനും മോന്തിയിട്ട് കാറിന്റെ സൈഡിൽ പോയി വെറ്റില കെട്ടഴിച്ചു. മുറുക്കൽ പരുപാടി തുടങ്ങി.
പാലുംവെള്ളവും ഫ്‌ളാസ്‌കിലാക്കി അതും കുടിച്ചോണ്ട് വന്ന ഹർജോത് കണ്ടത് ഞാനിരുന്നു എന്തോ വായ നിറച്ചു ചവക്കുന്നു.
അവൾക്കും വേണം പോലും.
പ്യാവം.
വല്ല റസ്കും ആണെന്ന് കരുതിക്കാണും.
കഷ്ടം തോന്നി ഞാനൊരു പീസ് പാക്കെടുത്തു കൊടുത്തു.
അവളത് വല്യകാര്യത്തിലെടുത്ത വായിലിട്ടു. ഒന്ന് ചവച്ചിട്ട് തുപ്പിക്കളഞ്ഞു. എന്തോ കലപിലാണ് പറഞ്ഞു ഷെറിൻ നിൽക്കുന്നടുത്തേക്ക് ഓടി.
പൂറി മോൾ.
പത്തു കഷ്ണം പാക്കിന് അൻപത് രൂപയാണ് ആ മൈരൻ മലയാളി സ്റ്റോർ ഉടമ കൃഷ്ണൻ മേനോൻ മേടിച്ചിരുന്നത്.
പെണ്ണിനെ ഞാനൊന്നു ഇരുത്തിനോക്കി. വെളുപ്പല്ല. ഒരു എണ്ണകറുപ്പെന്നൊക്കെ വേണോങ്കി പറയാം. ആരോഗ്യം തോന്നിക്കുന്ന ചർമ്മ നിറം. എന്റത്രേം ഉയരം. എന്നെക്കാളും ആരോഗ്യം എന്തായാലും കാണും.
ഞാൻ ഫുട്ബോൾ കളിയ്ക്കാൻ പോവുന്നേരം ഇവൾ ഗ്രൗണ്ടിന്റെ ചുറ്റും ഓടുന്നത് കണ്ടിട്ടുണ്ട്.
വട്ട മുഖം.
ചെമ്പിച്ച മുടി പിന്നി പുറകിലൊട്ടിട്ടിരിക്കുന്നു. കഷ്ടിച്ചു ഒരടി നീളം കാണും അതിനു.
ട്രാക്ക് പാൻറ്സും ജാക്കറ്റുമാണ് വേഷം. അവൾ ഗ്രൗണ്ടിൽ ഓടിയിരുന്നത് സ്പോർട്സ് ജാക്കറ്റിലും കാൽമുട്ട് വരെ വരുന്ന നിക്കറിലുമായിരുന്നു.
അന്നൊന്നും കാണാത്ത തള്ളിച്ച ഞാനിന്നവളുടെ മാറിൽ കണ്ടു.
ആഹ്.
“വല്ല സ്പോർട്സ് ബ്രായും ഇട്ടോടിയാൽ എങ്ങന കാണാനാ?”
ട്രിപ്പ് തൊടങ്ങിയതുപോലുമില്ല, മനസാക്ഷി തലപൊക്കിയിരുന്നു.
“പെണ്ണെന്തായാലും കൊള്ളാം. എന്ത് ധൈര്യത്തിലാണോ ഒട്ടുമറിയാത്ത പത്തുപേരോടു കൂടി നാല് ദിവസം ചെലവഴിക്കാൻ വന്നത്”
വെറ്റിലയിൽനിന്നും ചുണ്ണാമ്പിൽനിന്നും ഒലിച്ചിറങ്ങുന്ന ലഹരി എന്റെ തലക്ക് പതുക്കെ പിടിച്ചു തുടങ്ങിയിരുന്നു.
മൃദു സാമഗ്രികൾ കൊണ്ടുണ്ടാക്കിയ അവളുടെ പാന്റുകളിൽ ആ തണ്ടർ തൈയ്സ് മുഴുപ്പ് കാട്ടി നിന്നു. ഞാനിങ്ങനെ ഒറ്റു നോക്കിനത് കണ്ടവൾ എനിക്ക് നേരെ കൊഞ്ഞനം കാണിച്ചു. സ്റ്റീലിന്റെ ഫ്ലാസ്ക്ക് കൊണ്ട് തലക്കിട്ടു അടിവെച്ചു തരും എന്നും ആംഗ്യം കാണിച്ചു.
ധന നഷ്ടം, മാന ഹാനി, പിന്നെന്തൊക്ക്യോ എന്നെ തേടി ജീപ്പ് പിടിച്ചു വരുമെന്ന് കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ അമ്മ പറഞ്ഞിരുന്നു. ഏതോ ഉടായിപ്പ് ജ്യോതിഷിയെ പോയി കണ്ടിരുന്നത്രെ.
ശരീര പുഷ്ടിക്ക് ഹാനി ഏൽക്കുന്നതിനൊന്നും മനസ്സ് കൂട്ടുനിൽക്കില്യ.
അതോണ്ട് ഞാൻ നോട്ടം പിൻവലിച്ചു, നീട്ടി തുപ്പിയതിനു ശേഷം കാറിൽ കയറി.
പരിചയമില്ലാത്ത റോഡ്ആയോണ്ട് നൂറ്റമ്പത് കിലോമീറ്റർ ഓടിത്തീരാൻ രണ്ടര മണിക്കൂറെടുത്തു. വണ്ടിയുടെ സാരഥിത്വം അബിയെ ഏല്പിച്ചിട്ട് ഞാൻ നടുക്കിയിലുള്ള സീറ്റിലേക്ക് മറിഞ്ഞു. പ്രിയയോടും റോസിനോടുമൊപ്പമിരുന്ന അലക്സ് മുന്നിലോട്ട് പോയി.
“നീങ്ങി ഇരിക്കെടി തടിച്ചി”
റോസിനെ നീക്കിയിട്ട് ഞാൻ ഇടത്തെ വിൻഡോ സീറ്റിലേക്ക് ചരിഞ്ഞു. കാലുകൾ നിവർത്തി.
ഒറ്റയുറക്കം.
ഒൻപത് മണിക്ക് സുൽത്താൻപൂരിലെ ഏതോ കടയുടെ മുൻപിൽ അബി ചവിട്ടി നിർത്തിയപ്പോൾ റോസ്സാണ് എന്നെ പിച്ചി ഉണർത്തിയത്.
ഭക്ഷണത്തിന്റെ കാര്യത്തിനായതോണ്ട് ഞാൻ ക്ഷമിച്ചു.
പൊഹയും (നന്നയ്കാതെ അവിൽ വിത്ത് മഞ്ഞൾ, കപ്പലണ്ടി ആൻഡ് കറിവേപ്പില) കടലക്കറിയും തട്ടി വീണ്ടും ഞങ്ങളുടെ വണ്ടികൾ പരായണം പുനരാരംഭിച്ചു.
പിന്നങ്ങോട്ട് ഉറങ്ങാൻ പറ്റിയില്ല. ഫുൾ കലപില.
ഇംഗ്ലീഷിലും മുറി ഹിന്ദിയിലും ചിലപ്പോഴൊക്കെ മലയാളത്തിലും.
അലക്സ് ആലപ്പുഴക്കാരനാണ്. പ്രിയ പത്തനംതിട്ട. റോസ് മാഹി. ഷെറിൻ ഇടുക്കി. അബി കോഴിക്കോട്.
പഞ്ചാബി പെൺകൊടി നിർത്താതെ കത്തി അടിച്ചോണ്ടിരുന്നു. മല്ലൂസ് ഉണ്ടോ വിട്ടുകൊടുക്കുന്നു.
മൂന്നാറിലെ മഞ്ഞാണ് മഞ്ഞ്.
മുല്ലപെരിയാറാണ് ദക്ഷിണേന്ത്യയെ പിടിച്ചുനിർത്തുന്നത്.
സ്ഥിരം കത്തികൾ കേട്ട് ഞാനേതണ്ട് ഉറക്കത്തിലോട്ട് വീഴാറായപ്പോൾ പിറകെ നിന്നൊരു കമ്മന്റ്.
“ഇങേര് ഊമയാണോ?”
കൂട്ടത്തിൽ മിണ്ടാതിരുന്നാൽ ഞാനായതിനാലും, പറഞ്ഞത് ഹിന്ദിയിലായതിനാലും, എന്നെ തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി.
അവൾടെ അമ്മൂമ്മ ഊമ. ഉറക്കെ പറയാൻ പോയില്ല. ബെർതെ എന്തിനാ തുടക്കത്തിലേ കലഹം.
“പൊടി പിത്തകാടി”
പിന്നെ കുറച്ചു നേരം പ്രിയയും റോസും പിത്തകാടിയുടെ ഇംഗ്ലീഷ് തർജ്ജിമ കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു.
ആ ഗ്യാപ്പിൽ ഞാൻ പിന്നേം ഒന്ന് മയങ്ങി.
ഔറങ്ങബാദിലെ സൂവിന്റെ അടുത്തുള്ള ഹോട്ടലിലാണ് താമസം. ഇറാ ഹോട്ടലെന്നോ മറ്റോ.
നേരത്തെ തന്നെ വിളിച്ചു ചോദിച്ചിരുന്നു. ആണുങ്ങളെല്ലാം ഡോർമിറ്ററിയിലും പെണ്ണുങ്ങൾക്കായി രണ്ടു മുറിയും. ഇതായിരുന്നു പ്ലാൻ.
അവിടെത്തിയപ്പോ റിസപ്ഷനിൽ ഇരിക്കുന്ന അവരാത്തി പറയുവാ, ഡോർമിറ്ററി ഫുൾ ആണെന്ന്. ഞങ്ങൾ തലേന്നേ വിളിച്ചു ബുക്ക് ചെയ്തതല്ലാർന്നോ എന്ന് ചോദിച്ചപ്പോ, പെട്ടെന്ന് ഒരു ഗ്രൂപ് വന്നു പോലും.
എവടന്ന്.
പൊറത്തെ പാർക്കിങ്ങിൽ ഞങ്ങൾ വന്ന വണ്ടികളല്ലാതെ ഒരു ലൂണായും ഒരു ബിഎസ്എയുടെ ജാമ്പവാൻ അമ്മാവൻ സൈക്കിളും മാത്രം.
ആവശ്യം നമ്മടേതായിപ്പോയില്ലേ, കൂടാതെ കൂട്ടത്തിൽ അഞ്ചെണ്ണം പെണ്ണുങ്ങൾ. പറഞ്ഞു തർക്കിക്കാനൊന്നും നിന്നില്ല. മൂന്ന് റൂം അധികം എടുക്കേണ്ടി വന്നു. ഒരെണ്ണത്തിൽ മൂന്ന് പേര് വെച്ച്. അപ്പൊ അവസാനം വരുന്ന റൂമിൽ രണ്ടുപേരെ ഉണ്ടാവു. ആ ബമ്പർ എനിക്കും അബിക്കും അടിച്ചു.
ഇതിനിടക്ക് ജിജിനും സുഭദ്രക്കും ഒരൊറ്റ മുറി കിട്ടിയാൽ കൊള്ളാമെന്ന്. അടിപൊളി. ഞങ്ങൾ സമ്മതിച്ചാലും ഹോട്ടലുകാർ സമ്മതിക്കില്ല. അതൊരാശ്വാസം. അല്ലേൽ വല്ല റെയ്‌ഡും വരുമ്പോൾ പിറ്റേന്നേത്ത മലയാളം ചാനലുകളി കണ്ടേനെ, “മഹാരാഷ്ട്രയിലെ പ്രമുഖ കോളേജിലെ മലയാളി വിദ്യാർത്ഥിനികളെ വ്യഭിചാരത്തിന് പോലീസ് പിടിച്ചു” എന്ന്.
ഞങ്ങളെത്തിയപ്പോഴേക്കും ഉച്ച ആയിരുന്നു. കുളിച്ചു മുണ്ടുമാറ്റി നിക്കറാക്കി വീണ്ടും ഇറങ്ങി. ഇത്തവണ ബൈക്കിലായി ഞാൻ. കൂടെ ആദിലും. അവൻ ഒട്ടിച്ചോളും. ഇന്നെന്തായാലും ഗുഹകൾ കാണാൻ ഇല്ല. അതോണ്ട് ആദ്യം വയറിന്റെ വിളി ശമിപ്പിക്കണം.
കാണാൻ കൊള്ളാവുന്ന റെസ്ട്രൊന്റിൽ വണ്ടി നിർത്തി.
എന്തൊക്കെയോ അവർ ഓർഡർ ചെയ്തു, കൂട്ടത്തിൽ ഒരു കുപ്പി പെപ്സിയും ചേർത്ത് എനിക്കും പറയാൻ പറഞ്ഞു.
നാഗ്പൂരിൽ എത്തിയതിനു ശേഷമുള്ള അടുത്ത ദുശീലമാണ് ശീതീകരിച്ച കാർബൻ ഡൈാക്സൈഡ് അടങ്ങുന്ന മധുരപാനീയങ്ങൾ. പെപ്സി, കൊക്ക കോള അങ്ങനങ്ങനെ.
വന്നപ്പോ ഓഞ്ഞ ബിരിയാണി. പേരിനു ചിക്കൻ (ആണെന്ന് തോനുന്നു). മലയാളത്തിലുള്ള തെറി മുഴുവൻ മനസ്സിൽ ആവാഹിച്ചു ഫുള്ളും ഞാനിരുന്നു തട്ടി.
അടുത്തിരുന്ന ഹർജോത് എന്റെ പെപ്സിയിൽ കണ്ണുവെക്കുന്നത് ഞാൻ കണ്ടു. നീണ്ടുവരുന്ന അവളുടെ കൈയ്യ് അവയുടെ ലക്‌ഷ്യം കാണുന്നതിന് മുൻപേ പെപ്സിയുടെ കഴുത്തുപൊട്ടിച്ചു ഞാനതെൻറെ ചുണ്ടുകളോടടുപ്പിച്ചിരുന്നു.
മട മടാന്നെന്റെ കുടി കണ്ടിട്ട് അവളുടെ കണ്ണ് തള്ളിപ്പോയി.
ഒരു പുച്ഛം കലർന്ന ചിരി അവൾക് സമ്മാനിച്ചിട്ട് ഞാൻ എന്റെ കുപ്പിയും പൊക്കി കൈ കഴുകാൻ പോയി.
ഔരങ്ങസേബിന്റെ പെണ്ണുമ്പിള്ളയുടെ കുഴിമാടവും, ഒരു പഴയ ഫോർട്ടും പിന്നെ അടുത്തുള്ള സൂയും വൈകുന്നേരം വരെയുള്ള സമയം ചെലവാക്കാൻ ഞങ്ങൾ പോയി കണ്ടു.
കൊള്ളാം. ഔറംഗബാദ്. നല്ല സ്ഥലം. ഡിസംബർ ആയോണ്ട് ചൂടുമില്ല തിരക്കുമില്ല. രാത്രി അവിടടുത്തുള്ള മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തെത്തി ഭക്ഷണം കഴിച്ചു.
തിരിച്ച് ഹോട്ടലിലേക്ക്. രാവിലെ ആറിന് പുറപ്പെടണം അജന്തയിലൊട്ട്. ഏകദേശം നൂറു കിലോമീറ്റർ.
കട്ടിലുകണ്ട അബി വെട്ടിയിട്ട വാഴത്തണ്ടു പോലെ അതിലേക്ക് മറിഞ്ഞു.
കൂട്ടത്തിൽ കൂർക്കം വലിയും.
ശുഭാഷ്.
രാവിലെ മുഴുവൻ ഉറങ്ങിയ എനിക്കുണ്ടോ ഉറക്കം വരുന്നു. ഉടുത്ത കൈലിയും മടക്കുകുത്തി ഞാൻ പുറത്തേക്ക് നടന്നു.
നീണ്ട ഇടനാഴി.
നല്ല തണുപ്പ്. മണി പത്തു കഴിഞ്ഞിരുന്നു.
ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ചെരുപ്പില്ലാത്തോണ്ട് കാലുകളൊക്കെ കൊച്ചി പിടിച്ചു തുടങ്ങി.
ഇടനാഴിയുടെ അറ്റത്തെത്തിയപ്പോൾ ഒരു കതകിന്റെ പിന്നിൽ നിന്നും അധികം വെളിച്ചം വരുന്നത് പോലെ.
അടുത്തെത്തിയപ്പോ മനസ്സിലായി, കതക് പൂർണമായി അടഞ്ഞിട്ടില്ല.
പൂട്ട് വീണില്ല. ഷെറീനും പഞ്ചാബിയും ഈ റൂമിലാണ് അണഞ്ഞിരിക്കുന്നത്.
ഞാൻ പയ്യെ മുട്ടി നോക്കി. അനക്കമില്ല.
പയ്യെ തുറന്നു.
തല മാത്രം അകത്തിട്ടു. ആരും മുറിയിലില്ല.
ലൈറ്റുമില്ല.
ഇവളുമാർ മറ്റേ മുറിയിൽ പോയോ?
ഏയ്.
എല്ലാരും ഉറങ്ങാൻ പോവുവാണ് പറഞ്ഞാണല്ലോ പിരിഞ്ഞത്.
ഞാൻ കതകു ചാരി അകത്തോട്ട് കയറി. കുളിമുറി ലക്ഷ്യമാക്കി നടന്നു.
ഇടുക്കികാരി ഷെറീന് ആണുങ്ങളുടെ ഇടുക്കിളോട്ടല്ല, പെൺപിള്ളേർടെ ഇടുക്കിലോട്ടാണ് കമ്പം എന്ന് പണ്ടെങ്ങോ ഒരു മദ്യസദസ്സിൽ ഞങ്ങടെ സീനിയർ ആയ രായണ്ണൻ പറഞ്ഞത് ഞാൻ ഓർത്തു.
കഞ്ചാവിന്റെ ലഹരിയിൽ പറഞ്ഞതാണെന്നാണ് ഞാനന്ന് വിചാരിച്ചത്.
ഒന്ന് ടെസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ല.
കുളിമുറിയിൽ വെളിച്ചമുണ്ട്.
അജ്ഞയതാവാദി ആയ ഞാൻ ഒരുനിമിഷം പ്രാർത്ഥിച്ചു.
ഏറ്റവും കുറഞ്ഞത് ഒരു കുളി സീൻ. ദി സ്കൈ ഈസ് ദി ലിമിറ്റ്, എന്നാണല്ലോ.
ഓട്ടക്കാർ ഇരിക്കുന്നത്പോലെ ഞാൻ നിലത്തു മട്ട് കുത്തി. കതകിന്റെ പിടി മെല്ലെ അമർത്തി.
ഭാഗ്യം, ശബ്ദമുണ്ടാക്കാത്ത പിടി. നല്ല പിടി.
കുറച്ചു തുറന്നു. വാഷ് ബേസിൻ കാണാം. കുറച്ചുംകൂടി തുറന്നു. കക്കൂസ് കാണാം.
കുറച്ചും കൂടി തുറന്നു.
അത്യാവശ്യം പുതിയതും നല്ല ഹോട്ടലും ആയോണ്ട് കുളിക്കുന്ന മേഖലയും മറ്റാവശ്യങ്ങൾക്കുള്ള സ്ഥലവും തമ്മിൽ നിരപ്പിൽ വ്യത്യാസമുണ്ട്.
ഷെറീനെ ഭിത്തിയിലേക്ക് ചാരി നിർത്തിയേക്കുന്നു.
നനഞ്ഞ മുടി പാതി മുഖത്തെ മറച്ചിരുന്നു. അത്യാവശ്യം തടിയും ഉയരവുമുള്ള പെണ്ണാണ് ഷെറിൻ. അല്പം ചാടിയ വയർ. കുഞ്ഞു പൊക്കിൾകുഴി. വാഴപ്പിണ്ടി തുടകൾ. ഇടിഞ്ഞു തുടങ്ങിയ വല്യ കപ്ലങ്ങ മുലകൾ.
എന്നാലും ഈ ചെറിയ പ്രായത്തിൽ ഇത്രേം ഇടിഞ്ഞതോ.
“എന്തോരം കറവ നടന്നിട്ടുള്ള അകിടായിരിക്കും”
തന്നഡേയ് തന്നെ.
“കൊഴപ്പമില്ലാത്ത ചരക്ക് തന്ന, അല്ലെ?”
ഓ.
“അവള്കടെ താഴെ കുത്തിയിരുന്ന് ഗ്രഹണി പിടിച്ച ചെക്കന്മാർ ചക്ക കൂട്ടാൻ തിന്നുന്നത് പോലെ ആ ചക്ക ചോളപോലുള്ള കന്ത് മൂഞ്ചുന്നതാരാണെന്ന് നോക്കിക്കേ”
ആരാ?
“പണ്ട് കൊല്ലാതെ കോളേജി പടിക്കുന്നകാലത്ത് ഒരുത്തിയുടെ നടപ്പും കുണ്ടിയും നോക്കിയാ അവളേതാ, അവളെന്തിനാ പഠിക്കുന്നെ, അവളുടെ വീടെവിടാ എന്നുവേണ്ട സകലമാന ഡീറ്റൈൽസും അറിയാവുന്ന ഉണ്ടുമ്പുവിശ്വൻ തന്നല്ലോ നീ?”
അതൊക്കെ പണ്ടല്ലേ.
“നിനക്ക് ഈ പുറം ആരുടേതാണെന്ന് മനസ്സിലായില്ലേ”
ലോജിക്കലി, മറ്റേ പഞ്ചാബിയുടേത്.
“സമാധാനം”
ഹർജോത് നെലത് എന്നെ പോലെ കുത്തിയിരുന്ന് ഇടുക്കികാരിയുടെ ഇടുക്കിൽ വിരലിട്ട് രസിച്ചു കന്തും പൂറിതളുകളും കടിച്ചു തിന്നുന്നു.
അതെ, കടിച്ചു തിന്നുന്നു.
ഷെറീന്റെ അന്ധനാളത്തിൽനിന്നും വമിക്കുന്ന ഘോഷം അവൾക്കത് നന്നായി പിടിച്ചിരിക്കുന്നു എന്നതിനുള്ള സാക്ഷ്യമാണ്.
അവരിരുപേരും നനഞ്ഞിട്ടുണ്ടെങ്കിലും ഷവർ ഓഫ് ആണ്. ഇരുകൈകളും ഉപയോഗിച്ച് ഹർജോത് ഷെറീന്റെ തുടകളിൽ താങ്ങി അവളെ തന്റെ ചുടുകളിലേക്ക് അടിപ്പിച്ചു. തകൃതിയായി നടക്കുന്ന സ്വവർഗ്ഗഭോഗത്തിനു ഞാൻ മൂകസാക്ഷിയായി.
എന്നുവെച്ചു ഞാനടങ്ങി ഇരുന്നില്ല കേട്ടോ. ഒരു കണ്ണുമാത്രം കതകിനു അകത്തു കാണത്തക്ക വിധം ഞാൻ നീങ്ങി. ഇട്ടിരുന്ന ഷർട്ട് തലക്കുമുകളിലൂടെ മൂടി. റൂമിന്റെ കതകും ഞാനും ഇരിക്കുന്ന ദൂരം അളന്നു.
പിടി വീണാൽ നാറ്റ കേസാണ്.
അകത്തുനിന്നു വരുന്ന ശബ്ദം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുന്നു എന്നെനിക്ക് തോന്നി.
വീണ്ടും തലയിട്ടു.
മൂന്നുവിരൽ പ്രയോഗം നടത്തി ഷെറീനിനെ സ്വർഗം കാണിക്കാം എന്ന് നേർന്നത് പോലെ ഹർജോത്. അവളുടെ പൂറിൽ നിന്നും വെണ്ണപോലെ കട്ടിയുള്ളതെന്തോ താഴേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു.
ഇത് കൊള്ളാമല്ലോ.
“പിന്നെന്ത് നീ നിരീച്ച്, എല്ലാ പെണ്ണുങ്ങളും ചുരത്തുന്നത് നെന്റെ ചിഞ്ചുവിനെ പോലെ പുളിവെള്ളമായിരിക്കുമെന്നോ?”
ഓ, ഞാനൊന്നും വിചാരിച്ചില്ലണ്ണാ, ഒന്ന് കണ്ടോട്ടെ.
തളർന്ന ഷെറിൻ മെല്ലെ ഭിത്തിയെ ചാരി താഴെ ഇരുന്നു.
ഹർജോത് ഷവർ ഓൺ ആക്കി. അവളുടെ കൂടെ ഇരുന്നു.
വെള്ളം തലയിൽ വീണപ്പോൾ ഷെറിൻ ഉത്സാഹവതി ആയി. അവൾ ഹർജോതിന്റെ ചുണ്ടുകൾ നുണഞ്ഞു, മുലകൾ കശക്കി.
ഇപ്പോഴാണ് ഞാൻ നമ്മടെ പഞാബിയെ ഒന്ന് ശെരിക്കു കാണുന്നത്. താരതമ്യേനെ അവളുടെ അരക്കു താഴോട്ടാണ് മുൻ‌തൂക്കം. മുലകൾ ഒട്ടും ചെറുതല്ലെങ്കിലും, അവളുടെ ശരീര ഘടനക്കനുസരിച്ചു ചെറുതാണ്.
ഒട്ടിയ വയർ. താഴോട്ട് നീങ്ങുന്തോറും മുഴുപ്പും അംഗലാവണ്യവും വർധിക്കുന്ന അരക്കെട്ട്. ദൃഢവും മാംസളവുമായ തുടകൾ. തൂവെള്ള കാൽപാദങ്ങൾ.
ഷെറിൻ അവളുടെ ചുണ്ടുകൾ ഹർജോതിന്റെ യോനിയിലേക്ക് നീട്ടിയപ്പോൾ അവളത്തിനെ തടഞ്ഞു.
ഊക്കോടെ ഷെറീനെ വെള്ളംവീണുകൊണ്ടിരിക്കുന്ന തറയിലോട്ട് ചായിച്ചു. ഒരു കാൽ തൊണ്ണൂറു ഡിഗ്രി ചരിവിൽ മുകളിലേക്ക് ഉയർത്തി. എന്നിട്ട് ഒരു പുരുഷൻ ഭോഗിക്കുന്നതിനെ അനുകരിച്ചുകൊണ്ട് ഹർജോത് അവളുടെ അര ഷെറീന്റെതുമായി കൂട്ടി മുട്ടിച്ചു.
ഒരു ഞെരക്കത്തോട് കൂടി അവർ രണ്ടുപേരും അവരുടെ യോനീമുഖങ്ങൾ തമ്മിലുരച്ചു തുടങ്ങി.
ശീല്കാരങ്ങളും ഇതൊക്കൊയോ ഭാഷകളിലെ പുലമ്പുകളും ആ മുറിയിൽ നിറഞ്ഞു.
പൊക്കി പിടിച്ചിരിക്കുന്ന കാലിന്റെ ചെറുവിരലുകൾ ഹർജോത് ഊമ്പി നുണഞ്ഞുകൊണ്ടിരുന്നു.
ഇരുവരുടെയും വേഗം കൂടിക്കൂടി വന്നു. ഹർജോതിന്റെ തൊണ്ടയിൽനിന്നും അവളുടെ സാമാന്യ ശബ്ദമല്ല വന്നോണ്ടിരിക്കുന്നത്. വേദനിക്കുന്ന മൃഗങ്ങൾ ഉണ്ടാക്കുന്ന ഒരുതരം ഏങ്ങലടി ഇല്ലേ? അതുപോലൊരു ശബ്ദം.
ഷെറിൻ തുടർച്ചയായി അനുഭവിച്ചോണ്ടിരിക്കുന്ന രതിമൂർച്ഛക്കനുസരിച് വിളിച്ചു കൂവുന്നുണ്ട്.
അവളുടെ കൂവൽ കേട്ട് ആരേലും ഓടി വരുമോ?
ഏയ്. ഇല്ല.
ഹർജോതിനു എന്തോ ബാധകയറിയാത്തപോലെ പെട്ടന്ന് ശബ്ദം നിലച്ചു. അവളുടെ അര ഒന്ന് വെട്ടി. പിന്നെ അനേകം ചെറു വിറയലുകൾ. അവൾ തല മേലേക്ക് തിരിച്ചു. ശബ്ദമില്ലാത്ത ഒരു നിലവിളി അവളുടെ ചുണ്ടുകൾക്കിടയിലൂടെ പോകുന്നത് ഞാൻ കണ്ടു. മെല്ലെ അവൾ താഴെയിരുന്നു.
ഷെറിൻ അവളുടെ കാൽ ഹർജോതിന്റെ തോളിൽ താങ്ങി നിർത്തി.
ഇനി ഇവിടെ നിന്നാൽ അടി കൊള്ളും എന്ന ബോധം എന്നെ മെല്ലെ ആ സ്ഥലത്തുനിന്നും പിന്തിരിപ്പിച്ചു.
കതക്കെല്ലാം പൂർവ്വസ്ഥിതിയിലാക്കി ഞാൻ സ്വന്തം മുറിയിലേക്ക് നടന്നു.
ഫുട്ബോൾ കളിക്കുന്നതിനെകാളും ഞാൻ ആ തണുപ്പിൽ വിയർത്തിരുന്നു. കൈലിയുടെ മുന്നിൽ ഒരു കൂടാരം. ബാത്രൂം ലക്ഷ്യമാക്കി ഞാൻ ഓടി.

Leave a Reply

Your email address will not be published. Required fields are marked *