ഓരോ ഭ്രാന്തൻ തോന്നലുകൾ.
“ വേഗം വാ.. മൂന്നര കഴിഞ്ഞു..”
ആദി കസവ് മുണ്ട് മടക്കിക്കുത്തി
നെഞ്ച് വിരിച്ച് മുന്നിൽ നടന്നു.
“ ഉം….ന്നാ ഇന്ന് വേഗം തൊടങ്ങാം”
മൊത്തത്തിൽ മനം നിറച്ച് കണ്ട ചുരുളിയുടെ ഉൻമാദത്തിൽ ചാർളി പുകയൂതി വിട്ട് ചുണ്ട് നനച്ചു.
“ ആഹാ.. ഇവൻ ഇപ്പഴേ എഴുനേറ്റേ”
പല്ലവി പുറകിലൂടെ കയ്യിട്ട് അവന്റെ
ജീൻസിന്റെ സിബ്ബിൽ പിടിച്ചു.
“ അടങ്ങി നിക്കടി… അല്ലെങ്കിൽ
തന്നെ കമ്പിയടിച്ച് കൊടിമരം
പോലെ ആയി.. കുഴിപ്പാതാളം
എത്തുന്നത് മുന്നേ ചെലേപ്പം
തൊടങ്ങണ്ടി വരും..” ദുൽഖർ
അവളുടെ ചന്തിയിൽ ഒരടി വെച്ചു
കൊടുത്തു.
“മം… യ്യോ.. ഇതുവരെ അവർക്ക്
തിരിയാതെ നമ്മള് കൊണ്ട് പോണതാ.. കൊളവാക്കല്ലേ ..
ഹൊറ് ബൾ..” ആൻമരിയ നെഗളിച്ചന്തി കുലുക്കി
ദുൽഖറിന്റെ പുറത്തടിച്ചു.
“ ശരിയാ തട്ടലും മുട്ടലും കണ്ടാല്
ഒന്നും കൊഴപ്പല്ല… പക്ഷേ ശരിക്കും
നടക്ക് ന്നത് കണ്ടാ ഓല് ചെലപ്പോ ..”
ആദിയുടെ തോളിൽ കൈവച്ച്
നടക്കുന്ന ഫിദ ഫാത്തിമയുടെ
മുട്ടൻ മുലകൾ ആദിയുടെ പുറത്ത്
ഉരഞ്ഞു.. ആദി പുറകോട്ട് കൈ
എത്തിച്ച് അവളുടെ കൈ വലിച്ച്
പുറത്ത് തൂക്കി വളഞ്ഞ് പുളഞ്ഞ്
താഴോട്ട് കിടക്കുന്ന വഴിയിലൂടെ
കുഴിപ്പാതാളത്തിലേക്കിറങ്ങി..
ഇനി അവര് കാണില്ലെന്നറിയാവുന്ന
ഫിദ മുലകൾ ആദിയുടെ മുതുകിൽ
അമർത്തിയുരച്ച് കാല് അവന്റെ
കനത്ത തുടകളിൽ താങ്ങി തല
ചേർത്ത് കിടന്നു… പല്ലവിയും ചാർളിയും ദുൽഖറും ആൻ മരിയയും അവരുടെ പുറകിൽ
പിച്ചിയും മാന്തിയും തോണ്ടിയും
ചൊറിഞ്ഞും.. ഊർന്നിറങ്ങി
താഴെയെത്തി.. വിശാലമായ ഒരു
പുൽമേടും സിസോ പോലെ
മരക്കൊമ്പുകളും പുറത്തു
കാണാത്ത മട്ടിൽ കുട പിടിച്ച
കാട്ടുമരങ്ങളും കുറച്ചപ്പുറം വലിയ
പരന്ന വെള്ളമണൽപാടം അതിരിട്ട
വിശാലമായ പുഴപ്പരപ്പും ഒക്കെയായി അവരുടെ സ്വന്തം കുഴിപ്പാതാളത്തിലേക്ക് ഇറങ്ങി.
ആദിയാണവരുടെ നേതാവ്……
ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി
ഒഴുകിയ പുഴയ്ക്കപ്പുറം രക്ഷപ്പെട്ട
മൂന്നു കുടുംബങ്ങൾ .പണ്ട് പ്രളയം കൊണ്ട് ഒറ്റപ്പെട്ടു പോയ ആ തുരുത്തിലെ അവശേഷിച്ച മൂന്ന്
കുടുംബങ്ങളിലെ ന്യൂ ജനറേഷൻമാർ.. ഇപ്പോൾ പല
പോസ്റ്റുകളിലും കാണുന്ന മത സൗഹാർദ്ദ പ്രദർശന ചിത്രങ്ങളിലും
വാർത്തകളിലുമെന്ന പോലെ
അവിടെയും മൂന്ന് വിഭാഗങ്ങളിലും
പെട്ടവരാണ് ഒറ്റപ്പെട്ട് പോയത്. പക്ഷേ പ്രഹസനം പോലെ
പോസ്റ്റിട്ടു കളിക്കുകയൊന്നുമല്ല..
അവിടെ ശരിക്കും സൗഹൃദമായി
രുന്നു.. അല്ലാതെ ജീവിതം മുന്നോട്ട്
പോവില്ലല്ലോ..! ഗതി മാറി ഒഴുകിയ
പുഴയുടെ വികൃതി കാരണം
ഒരു പാട് കിലോമീറ്ററുകൾ പുറം
ലോകവുമായി അകലേണ്ടി വന്ന
മുൻ തലമുറ. എൺപതുകളുടെ
ദാരിദ്ര്യം കൂടി ആയപ്പോൾ അവര്
ഒരു മെയ്യും ആറ് തലയുമായി മാറി.
അവരുടെ മാതാപിതാക്കൾ പ്രളയം
കൊണ്ടുവന്ന മഹാമാരിയിൽ ലോകം വിട്ടു പോയപ്പോൾ അവർ
മൂന്ന് ആണുങ്ങളും ഭാര്യമാരായ
പെണ്ണുങ്ങളും ഒറ്റയ്ക്കായി……..
ഇരുപത്തൊന്നാം നൂറ്റാണ്ടിലും
കെട്ടുന്ന പാലത്തിൽ കമ്പിയിടാൻ
മറക്കുന്ന സംവിധാനങ്ങൾ ഉള്ളപ്പോ
അന്നത്തെ കാര്യം പറയാനുണ്ടോ.
ആ കുഗ്രാമത്തിൽ ആരെത്തി
നോക്കാനാ!? ഗതി മാറി ഒഴുകിയ
പുഴയ്ക്കൊപ്പം ജീവിതവും ഒത്ത്
ചേർന്നപ്പോൾ ആണുങ്ങൾ മൂന്നും
ഒന്നും നോക്കീല.. അന്നത്തെ
ചെറുപ്പക്കാരുടെ അവസാന
സ്വപ്നമായ ഗൾഫിലേക്ക് വണ്ടി
കയറി… വിവാഹം കഴിഞ്ഞ് മാസങ്ങളേ ആയുള്ളു.. ഭാര്യമാരെ അവരുടെ വീട്ടിലാക്കി ഉരുവിൽ കയറി മരുഭൂമിയിലെത്തിയ അവരെ ആടുജീവിതം കൈ നീട്ടി സ്വീകരിച്ചു. വീടും വിശേഷവുമറിയാതെ രണ്ട് വർഷം നരകയാതനയ്ക്ക് ശേഷം എന്തോ യോഗം കൊണ്ട് മൂന്നാളും ഒരു പ്രതാപിയും ദയാലുവുമായ അറബിയുടെ കൈയ്യിലെത്തി…..
ചെറിയ ചെറിയ ജോലികളുമായി
ആത്മാർത്ഥത കാണിച്ച് കൊണ്ട്
അവിടത്തെ ഇഷ്ടക്കാരായി മാറി.
കുറച്ചു നാളുകൾക്കും നൻമയുള്ള
അറബി ഹൃദയത്തിന്റെയടുത്ത്
നാട്ടിലേക്ക് പോവാനുള്ള അപേക്ഷ
സമർപ്പിച്ചപ്പോൾ എല്ലാ പേപ്പറുകളും
ശരിയാക്കി നാട്ടിലേക്ക് വിട്ട അറബി
തിരിച്ചു വന്നാൽ ഒരു പാട് നല്ല
ഓഫറുകൾ വാഗ്ദാനം ചെയ്തു.
രണ്ട് വർഷം കൊണ്ട് എത്തിയ
മനോനിലയിൽ എങ്ങനെയും
