മലയാളം കമ്പികഥ – സ്വർഗ്ഗത്തിലെ കട്ടുറുമ്പുകൾ – 1
മൊഞ്ചത്തിയായിരുന്നു റസിയ. ഒരു സാധാരണ കുടുംബത്തിലെ മൂന്നാമത്തെ പെണ്‍കുട്ടി. ബാപ്പാക്ക് തുണിക്കച്ചവടം. ആദ്യത്തെ രണ്ട് വിവാഹം കഴിഞ്ഞപ്പോഴേ ബാപ്പ പാപ്പരായി. എങ്കിലും റസിയായെയും നല്ലൊരു കുടുംബത്തിലേക്ക് കെട്ടിച്ച് വിട്ടു. റസിയാ +2 പഠിച്ചിറങ്ങിയതും കല്യാണവും കഴിഞ്ഞു. പുതിയാപ്ല ഗള്‍ഫിലാണ്. രണ്ട് മാസത്തെ ലീവിന് വന്നപ്പോഴായിരുന്നു വിവാഹം. പുതിയാപ്ലക്കല്പം പ്രായക്കൂടുതല്‍ തോന്നിച്ചെങ്കിലും ഗള്‍ഫ് കാരനെന്ന പളപ്പില്‍ റസിയായുടെ വീട്ടുകാർ നിക്കാഹ് ആഡംബരത്തില്‍ തന്നെ നടത്തി.
അങ്ങനെ ആദ്യ രാത്രിയായി. പെണ്ണിനെയും പുതിയാപ്ലയേയും റൂമിലടച്ചു. റസിയായുടെ ഹൃദയമിടിപ്പ് കൂടി. പടച്ചോനേ കാത്തോണേ… മുല്ലപ്പൂ മാലയും പള പളാ മിന്നുന്ന വസ്ത്രങ്ങളുമണിഞ്ഞ റസിയ വിറക്കുന്ന ശരീരത്തോടെ മിടിക്കുന്ന ഹൃദയത്തോടെ പുതിയാപ്ലയെ നോക്കി. അയാള്‍ കിടക്കുകയാണ്.റസിയ പതിയെ മേശപ്പുറത്തിരുന്ന പാലെടുത്ത് അയാള്‍ക്ക് നീട്ടി. വിറക്കുന്ന കൈകളില്‍ നിന്നയാളാ പാല് വാങ്ങി പകുതി കുടിച്ചിട്ട് അവള്‍ക്ക് കൊടുത്തു.
ഇബടെ വന്നിരിക്കെൻറെ റസിയാ…
അവള് നാണത്തോടെ അയാള്‍ക്കടുത്തിരുന്നു.
എന്തിനാ റസിയാ ഇത്ര നാണം?
റസിയാ തലയുയർത്തി അയാളെ നോക്കി കിളിനാദത്തില്‍ ചോദിച്ചു.
ഇങ്ങളെ ഞാനെന്താ വിളിക്കേണ്ടത്?
റസിയായെന്നെ എന്ത് വേണേലും വിളിച്ചോ പൊന്നേ…
ഞാനിങ്ങളെ മച്ചാന്ന് വിളിക്കാമേ. എൻറെ താത്താമാരൊക്കെ അങ്ങനെയാ വിളിക്കുന്നെ.
അവളയാളുടെ അടുത്തിരുന്നു. അവിടെ നിറഞ്ഞ് നിന്നിരുന്ന സുഗന്ധമവരെ മദിപ്പിക്കുകയായിരുന്നു.
എന്ത് ഭംഗിയാണ് റസിയാനെ ക്കാണാന്‍. ഹൂറി കണക്കുണ്ട്…
ചുമ്മാ പോ ഇങ്ങള് വെറുതെ വെടക്ക് പറയാതെ…
അല്ലടി പെണ്ണേ… നീ ശരിക്കുമൊര് ഹൂറിയാണ്. നിൻറെയീ ചുവന്ന ചുണ്ടുകള്‍ കണ്ടിട്ടെനിക്ക് തൊണ്ടിപ്പഴം കണക്കാ തോന്നുന്നെ…
അവള് നാണിച്ച് തല താഴ്ത്തി. അയാളാ മുഖം പിടിച്ചുയർത്തി അവളുടെ ചുണ്ടുകളില്‍ വിരലോടിച്ചതും കുപ്പി വള കിലുങ്ങുന്നത് പോലെയവള്‍ ചിരിച്ചു.
ഞാനിപ്പോ വരാമേ റസിയാ. തുണി മാറ്റട്ടെ അപ്പടി വിയർപ്പ് നാറുന്നു.
അത് പറഞ്ഞിട്ടയാള്‍ ബാത്റൂമിലേക്ക് നടന്നു. റസിയ കട്ടിലില്‍ തലയണ ചാരി വച്ച് കിടന്നു.
പടച്ചോനേ പേടിയാവുന്നുണ്ട്. പുതിയാപ്ല വന്നാലുടന്‍ പണി തുടങ്ങും. അധികമൊന്നുമറിയില്ലെങ്കിലും എന്തൊക്കെയാണ് നടക്കാന്‍ പോവുന്നതെന്ന റസിയാക്കറിയാം.താത്തമാർ വിരുന്നിന് വീട്ടില്‍ വരുന്ന ദിവസങ്ങളില്‍ രാത്രി അവരുടെ അടക്കിപ്പിടിച്ച നിലവിളി ഉയരുന്നത് റസിയായും കേട്ടിട്ടുണ്ട്.
മൂത്ത താത്ത വലിയ കുഴപ്പമില്ല. പക്ഷേ രണ്ടാമത്തവള്‍ കല്യാണം കഴിഞ്ഞ ഇടക്ക് ഉറക്കെ നില വിളിക്കുന്നത് കേട്ട് പകല്‍ ഉമ്മായും താത്തായുമവളെ കളിയാക്കാറുണ്ടായിരുന്നത് റസിയ ഓർത്തു. പക്ഷേ റസിയക്ക് അവർ രാത്രി നിലവിളിക്കുന്നതെന്തിനാണെന്ന് മാത്രം മനസിലായിരുന്നില്ല. പിന്നെയാണവള്ക്കെല്ലാം മനസിലായത്.
മൂത്ത താത്തക്ക് കുഞ്ഞ് പിറന്നതിന് ശേഷം താത്തയുടെ ഭർത്താവ് ഗള്‍ഫില്‍ പോയി. താത്ത പിന്നെ കുറേക്കാലം വീട്ടിലാണ് നിന്നത്. ആ സമയത്ത് മൂത്ത താത്തായുടെ ഭർത്താവിനൊരു ഓട്ടോയുണ്ടായിരുന്നു. അയാള്‍ ഗള്‍ഫില്‍ പോയപ്പോള്‍ അവരുടെ ബന്ധത്തിലുള്ളൊരു അനിയനാണ് അതോടിച്ചിരുന്നത്. ദിവസവുമവന് ഓടിക്കിട്ടുന്ന കാശ് താത്തായെ കൊണ്ടേല്പിക്കും. പിന്നെ താത്തായെ അവനാണ് ആശുപത്രിയില്‍ കൊണ്ട് പോവുന്നതുമെല്ലാം. വീട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും അവനെയാണ് താത്ത ഡ്രൈവറായി വിളിക്കുന്നത്.
അങ്ങനെയിരിക്കെയാണ് രണ്ടാമത്തെ താത്ത ഗർഭിണിയായത്. ഒരു ദിവസം രാത്രി താത്താക്ക് കലശലായ വയറ് വേദനയെടുത്ത് താത്തായെ ഓട്ടോയില്‍ ഉമ്മയും വാപ്പായും ചേർന്ന് അശുപത്രിയില്‍ കൊണ്ട് പോയി.അവനായിരുന്നു ഡ്രൈവർ. അവനവരെ ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ വീട്ടില്‍ ഞാനും മൂത്ത താത്തായും കുഞ്ഞും മാത്രമായി.
