ഷൈനിയുടെ നാണക്കേട്
Shiniyude Nanakkedu | Author : Vedikkettu
ഷൈനി അന്ന് കാറിൽ നിന്നിറങ്ങിയത് ഭാരിച്ച ഒരു ഹൃദയത്തോട് കൂടിയായിരുന്നു.
“ഐ.ഡി കാർഡ് ഇടാൻ മറക്കേണ്ട..”
ഡ്രൈവറിനോട് കാറ് തിരിക്കാൻ പറയുന്നതിന് മുൻപേ പപ്പ അവളോട് ഒന്നോർമ്മിപ്പിച്ചു.
ഗേറ്റിന് പുറത്തു നിന്ന് അവൾ തന്റെ കോച്ചിങ് ഇൻസ്റ്റിറ്റിയൂട്ടിനെ ആകമാനം ഒന്ന് വീക്ഷിച്ചു. ഇത് മൂന്ന് മാസമായിരിക്കുന്നു അവൾ അവിടെ ജോയിൻ ചെയ്തിട്ട്. അവിടെ ഒരിക്കലും വരേണ്ടിയിരുന്നില്ലെന്ന് അവൾക്ക് ഒരിക്കൽ കൂടി തോന്നി..
ഷൈനിക്ക് മാത്രമല്ല വിന്നേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്ൽ പഠിച്ചിരുന്ന ഏതൊരാൾക്കും അത് തന്നെയേ തോന്നൂ. അവർക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നു എന്നത് കൊണ്ട് മാത്രമാണ് അവർ ഇവിടെ എത്തിപ്പെട്ടത്. പഠിക്കാനെത്തുന്നവർക്കാകട്ടെ പിന്നീട് ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റിയിരുന്നില്ല.
പക്ഷെ ഷൈനി എല്ലാ ദിവസവും വീട്ടിൽ പോയിവന്നുകൊണ്ടിരുന്നു. അവൾ ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് രാവിലെ എട്ടരയ്ക്ക് അച്ഛനൊപ്പം കാറിൽ വന്നിറങ്ങും.. അവിടെ നിന്ന് തിരിച്ചു അഞ്ചു മണിക്ക് ഡ്രൈവർ വീട്ടിലേക്ക് കൊണ്ട് ചെന്നയയ്ക്കും. ഇൻസ്റ്റിറ്റ്യൂട്ട്ലെ സമയക്രമം സ്‌കൂൾ പോലെ തന്നെയായിരുന്നതിനാൽ അതൊരു ബുദ്ധിമുട്ടല്ലായിരുന്നു . പക്ഷെ അവിടെത്തെ പഠനം ഒട്ടും രസകരമായിരുന്നില്ല..
രണ്ടു തവണ എഴുതിയിട്ടും ഷൈനിക്ക് എൻട്രൻസ് പാസാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു തവണ കൂടി വീട്ടിൽ നല്ലകുട്ടിയായിരുന്നു പഠിക്കാം എന്നവൾ പറഞ്ഞെങ്കിലും പപ്പ സമ്മതിച്ചില്ല. പപ്പയാണ് അവളെ ഈ ഇൻസ്റ്റിറ്റ്യൂട്ട്ൽ തന്നെ ചേർത്തത്. പപ്പയുടെ ചില സുഹൃത്തുക്കളായിരുന്നു നല്ല റിസൾട്ട് ഉണ്ടാവും എന്ന ഉറപ്പിൽ പപ്പയോട് ഈ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ മതി എന്നു സജസ്റ്റ് ചെയ്തത്.
Day Scholars ആയി പഠിക്കുന്നവർ ഇൻസ്റിറ്റ്യൂട്ട് റിസെപ്ക്ഷനിൽ ഫോൺ ഏൽപ്പിക്കണം. അവർ അത് ലോക്കറിൽ വയ്ക്കുന്നതായിരിക്കും.അതായിരുന്നു അവിടത്തെ ചിട്ട.. ഹോസ്റ്റലിൽ ഉള്ളവരുടെ ഫോണാകട്ടെ എപ്പോഴും അവിടത്തെ വാർഡന്റെ കയ്യിലുമായിരിക്കും..
അന്നേ ദിവസം താഴെ റിസ്‌പ്ഷനിൽ, ഫോൺ കൊടുത്തശേഷം ഷൈനിയും ബിൽഡിങ്ങിന്റെ വരാന്തയിലേക്ക് നടന്നു. എല്ലാ പെൺകുട്ടികളും ധരിച്ചിരുന്ന വിന്നേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നീല ഷർട്ടിൽ അവളും ഒരാളായി അകത്തേക്ക് നടന്നു..
എല്ലാ പെൺകുട്ടികളും ജീൻസോ ലെഗ്ഗിൻസോ ആണ് അവിടെ ധരിച്ചിരുന്നത്. ചില പെണ്കുട്ടികളാകട്ടെ നീളൻ സ്കർട്ടുകൾ. ഷൈനി മാത്രമായിരുന്നു അൽപാൽപം മാത്രം മുട്ട് മാത്രം മറയുന്ന രീതിയിലുള്ള സ്കർട്ടുകൾ ധരിച്ചിരുന്നത്.. അവളല്ലെങ്കിലും സ്വല്പം ബ്യൂട്ടി കോൺഷ്യസ് ആയിരുന്നു എന്ന് തന്നെ പറയാം. എങ്കിലും അവളുടെ ക്ലാസ് ടീച്ചർ ആയിരുന്ന റീന മിസ്സിനു ഇതൊന്നും തീരെ ഇഷ്ടമായിരുന്നില്ല.
വിന്നേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ കാര്യം പറയുകയാണെങ്കിൽ, അവിടെ ബോയ്സിന് മറ്റൊരു ബിൽഡിങ്ങിലായിരുന്നു ക്ലാസ്.ബോയ്സിന്റെയും ഗേൾസിന്റെയും ബിൽഡിങ്ങുകൾ തമ്മിൽ ഏകദേശം മുപ്പത് വാര അകലം കാണും.. അവയെ രണ്ടിനെയും കണക്ട് ചെയ്തിരുന്നത് ചെറിയ ഒരു പുൽത്തകിടിയും ഒരു കൊച്ചു ഗാർഡനും മാത്രമായിരുന്നു.. അതിലൂടെ ക്ളാസുകളെടുക്കാൻ ടീച്ചർമാർ മാത്രമാണ് ബിൽഡിങ്ങുകൾ ക്രോസ് ചെയ്തിരുന്നത്. സ്‌റ്റുഡന്റ്സിനു അത് മുറിച്ചു കടക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.
നിരാശ കലർന്ന മനസ്സുമായാണ് അവൾ അന്ന് ക്ളാസിലേക്ക് കയറിയത്. ക്ലാസ് – എഫ് ലായിരുന്നു അവൾ ഉണ്ടായിരുന്നത്. എൻജിനിയറിങ് ബാച്ചുകൾ ക്ലാസ് എ – മുതൽ ക്ലാസ് – എഫ് വരെയായിരുന്നു.. ഇൻസ്റ്റിറ്റ്യൂട്ട്ലെ തന്നെ ഏറ്റവും കുറഞ്ഞ മാർക്ക് സ്‌കോർ ചെയ്യുന്ന കുട്ടികളായിരുന്നു എഫ് ക്ലാസിൽ ഉണ്ടായിരുന്നത്. ഓരോ ആഴചയിലും നടത്തപെടുന്ന എക്‌സാമിന്റെ മാർക്കനുസരിച്ചായിരുന്നു കുട്ടികളെ ക്ലാസ് മാറ്റിയിരുന്നത്. മാനസികമായി കുട്ടികളെ തങ്ങളുടെ നിലവിലെ അവസ്ഥയും, പഠനത്തിന് കാണിക്കേണ്ട ശ്രദ്ധ പുലർത്താനുമാണ് ഇങ്ങിനെ ചെയ്യുന്നത് എന്നാണു പപ്പയോട് ഒരിക്കൽ ഇതിനെപറ്റി പരാതി പറഞ്ഞപ്പോൾ പപ്പ ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നും ചോദിച്ചു മനസ്സിലാക്കിയത്.. മെഡിക്കൽ ക്ളാസുകൾ വേണ്ടവർക്കായി ക്ലാസ് m ഉം ഉണ്ടായിരുന്നു.
ഷൈനി ക്ളാസിൽ കയറിയ പാടെ മുറിയിലുള്ള മറ്റു പെൺകുട്ടികളെ ശ്രദ്ധിച്ചു. പതിനെട്ട് തൊട്ടു ഇരുപത് വയസു വരെയുള്ള പെൺകുട്ടികളുടെ നിരാശരായ ഒരു സംഘം. അതിൽ പകുതിയിലേറെ പേര് കണ്ണടക്കാരികൾ. നല്ല കട്ട ബുദ്ധിജീവി ലുക്കുണ്ടെങ്കിലും അവർക്കും ഏറ്റവും മാർക്ക് കുറഞ്ഞവരുടെ ഈ ക്ളാസ്സിലെത്താനേ സാധിച്ചുള്ളൂ.. കെമിസ്ട്രയിലെയും കണക്കിലെയും ഫിസിക്സിലെയും ഫോര്മുലകകൾ ഓർത്തുകൊണ്ടേയിരിക്കുന്ന തലകൾ.. ഷൈനിക്കും കടുത്ത നിരാശ അനുഭവപ്പെട്ടു. റീന മിസ്സിന്റെ ഇനോർഗാനിക് കെമിസ്ട്രി ക്ലാസ് തുടങ്ങാൻ ഇനി പതിനഞ്ചു മിനിറ്റ് സമയമേയുള്ളൂ..
ഷൈനി ബെഞ്ചിൽ പോയിരിക്കാൻ നേരം അവളുടെ അടുത്ത ഇരിക്കുന്ന കവിത അവളെ ചുഴിഞ്ഞൊന്നു നോക്കി..
“ഇന്നലെ വയറു വേദനയായിരുന്നോടി..”
പെണ്ണ് ഉറക്കെ ചോദിച്ചു.. മറ്റുള്ള കുട്ടികളെല്ലാം ഒരു വേള അവളുടെ മുഖത്തേക്ക് മാത്രം നോക്കിയിരിപ്പായി..
ഈ പെണ്ണിന്റെ കാര്യം.. എന്ത് എങ്ങനെ ചോദിക്കണമെന്നുള്ള ബോധമില്ല.. എന്നാലും ഷൈനിക്ക് കവിതയെ ഇഷ്ടമായിരുന്നു..
“അതേടി.. കൂടെ തലവേദനയും..”
സത്യത്തിൽ പിരിയേഡ്സ് ആവുന്ന ദിവസം ഷൈനി ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും ലീവ് എടുക്കുന്നതാണ് പതിവ്.. ആദ്യത്തെ ആ രണ്ടു ദിവസമെങ്കിലും ആരും പഠിക്ക് എന്ന് പറയാതെ, പപ്പ ജോലിക്ക് പോവുന്ന സമയത്ത് ടി.വി യും കണ്ടിരുന്നു ചോക്ലേറ്റും ലെയ്സുമൊക്കെ തട്ടിവിടാലോ..
“നീ ലീവ് ലെറ്റർ കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലെ.. അല്ലെങ്കി പണിയാകും… നീ ആബ്സൻറ് ആണെന്ന് ഇന്നലെ അറിഞ്ഞപ്പൊത്തന്നെ ആ റീന മിസ്സിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.. അവർക്ക് നിന്നോട് നല്ല ദേഷ്യമുണ്ട്..”
“കവിതാ, നീയോരോന്നും പറഞ്ഞെന്നെ പേടിപ്പിക്കാതെ .. ഞാൻ കൊണ്ടുവന്നിട്ടുണ്ട് ..”
“ആ.. അത് പോട്ടെ.. നിനക്ക് ഇന്നല്ലേ വലിയൊരു ഷോ മിസ്സാക്കിയെടി..”
“എന്ത് ഷോ..??!!!”
“ആ… എങ്ങനാ ഇപ്പൊ ഞാൻ അത് പറയുവാ…”
“പറയെന്നെ..”
“നീ പണ്ട് നമ്മുടെ സ്കൂളിൽ കൂടെ പഠിച്ചിരുന്ന ഏതെങ്കിലും ചെക്കന്റെ ചന്തി കണ്ടിട്ടുണ്ടോ.. അല്ലെങ്കിൽ അവന്മാരുടെ മൂത്രമൊഴിക്കുന്ന ആ സാമാനം.. ചുക്കാമണി..??”
“ഇല്ലാ.. നീ എന്തൊക്കെയാടി ഈ പറയുന്നത്.. നിനക്ക് വട്ടായോ..”