ഇന്ദുലേഖയുടെ വെടി – 1 Like

തുണ്ട് കഥകള്‍  – ഇന്ദുലേഖയുടെ വെടി – 1

പള്ളീലെ പെരുന്നാളിൻറെ റാസായിക്ക് ഇപ്രാവശ്യം സ്വർണ്ണക്കുരിശ് പിടിക്കാനുള്ള അവകാശം താടിക്കൽ കുടുംബത്തിനായിരുന്നു ..സ്വർണ്ണക്കുരിശും പിടിച്ചു ജോസച്ചായൻ മുന്നിൽ നടക്കുകയാണ്. .

രാത്രി പത്തു മണിക്ക് കവലയിൽ നിന്ന് തുടങ്ങിയ റാസ ആണ്. പന്ത്രണ്ടിന് മുൻപ് പള്ളിയിൽ എത്തണം. പിന്നെ ഒരു മണിക്കാണ് ഗംഭീരമായ വെടിക്കെട്ട്. ആയിരക്കണക്കിന് വിശ്വാസികൾ മുത്തുക്കുടയും മെഴുകുതിരിയും പിടിച്ചു സ്വർണ്ണക്കുരിശിനെ അനുഗമിക്കുന്നു. റാസ പള്ളിയിൽ എത്താറായി. താടിക്കൽ കുടുംബത്തിലെ എല്ലാരും തന്നെ ജോസച്ചായൻറെ പുറകിൽ വരി വരിയായി നടക്കുന്നുണ്ട്.

പള്ളീലോട്ടുള്ള പടികൾ കയറുമ്പോൾ ജോസച്ചായൻറെ തോളിൽ ആരോ തോണ്ടുന്ന പോലെ തോന്നി. ജോസച്ചായൻ തിരിഞ്ഞു നോക്കി

മോളി : അച്ചായാ… എനിക്ക് വീട്ടിൽ വരെ ഒന്ന് പോണം.

ജോസച്ചായൻറെ ഭാര്യ മോളി ആണ്.

ജോസ് : എന്താടീ മോളീ…

മോളി : എനിക്ക് വീട്ടിൽ പോണം എന്ന്…

ജോസച്ചായന്‌ ദേഷ്യം വന്നു.

ജോസ് : എന്നതാടീ ഈ പറയുന്നത്. എൻറെ കയ്യി കുരിശിരിക്കുന്നതു കണ്ടില്ലേ…

മോളി : റാസ കഴിഞ്ഞിട്ട് എന്നെ വീട്ടിൽ കൊണ്ട് വിടണം.

ജോസ് : എൻറെ മോളീ… നീ വേറെ കാര്യം വല്ലോം ഉണ്ടെങ്കിൽ പറ. ഞാൻ വെടിക്കെട്ടും കൂടെ കഴിഞ്ഞിട്ടേ വീട്ടിലൊട്ടൊള്ളു.

അത് പറഞ്ഞു ജോസച്ചായൻ സ്വർണ്ണക്കുരിശ് വെക്കാനായിട്ടു പള്ളിയുടെ അകത്തേക്ക് കേറി പോയി.

പള്ളിപ്പരിസരമാകെ ജനനിബിഡം തന്നെ ആണെന്ന് പറയാം. സൂചി കുത്താനുള്ള ഇടം ഇല്ല. താടിക്കൽ കുടുംബത്തിലെ എല്ലാവരും പള്ളിയുടെ ബുക്ക് സ്റ്റാളിൻറെ അവിടെ ഒത്തു കൂടി. ജോസച്ചായൻ ആണ് ഏറ്റവും മൂത്ത മകൻ. അതു കൊണ്ടു കുരിശു എടുക്കാനുള്ള അവകാശവും ജോസച്ചായന്‌ തന്നെ. ജോസിൻറെ അനിയൻ തോമാച്ചനും പെങ്ങള് സാലിയും പിള്ളേരും പിന്നെ അമ്മച്ചിയും. എല്ലാരും ബുക്ക് സ്റ്റാളിൻറെ മുൻപിൽ തന്നെ നില്കുന്നു.
ജോസച്ചായൻ കുരിശു പള്ളിക്കകത്തു കൊണ്ട് വെച്ചിട്ടു അവരുടെ അടുത്തേക്ക് വന്നു.

ജോസ് : എൻറെ അമ്മച്ചീ… അടിപൊളി റാസ ആരുന്നു കേട്ടോ…

ജോസിന് ഭയങ്കര ആവേശം ആരുന്നു.

മോളി പിന്നെയും ജോസിനെ പുറകീന്നു തോണ്ടി.

ജോസ് : നിനക്കെന്നെത്തിൻറെ കഴപ്പാടീ മോളീ….

ജോസച്ചായൻ കലിപ്പ് കേറി മോളിയെ നോക്കി. മോളിയാകെ പേടിച്ചു പോയി.

മോളി : എനിക്ക് വീട്ടിൽ പോണം…

ജോസ് : ഞാൻ കൊണ്ട് വിടില്ല.

അച്ചായൻ തീർത്തു പറഞ്ഞു.

അന്നാമ്മ : എന്താടി മോളീ കാര്യം?

അന്നാമ്മച്ചി ഇടപെട്ടു. എല്ലാരുടെയും അമ്മച്ചിയാണ് അന്നാമ്മച്ചി.

മോളി : എന്റമ്മച്ചി… എനിക്ക് വീട്ടിൽ പോണം. ഞാൻ വെടിക്കെട്ടൊന്നും കാണാൻ നിക്കുന്നില്ല.

അന്നാമ്മ : എടാ കൊച്ചു മോനെ… നീ മോളിയാന്റിയെ നിൻറെ ബൈക്കെ കൊണ്ട് ഒന്ന് വീട്ടിൽ കൊണ്ട് വീടു…

ജോസിൻറെ പെങ്ങൾ സാലീടെ മോനാണ് കൊച്ചുമോൻ. പ്ലസ് ടൂ നു പടിക്കുവാണ്. ലൈസൻസൊന്നും ഇല്ലങ്കിലും അവൻ പത്തു വയസു മുതല് ബൈക്കോടിക്കുന്നുണ്ട്.

കൊച്ചുമോൻ : എനിക്ക് വെടിക്കെട്ട് കാണണം. മോളിയാന്റി ഇപ്പഴെന്തിനാ വീട്ടിലോട്ടു പോണത്. വെടിക്കെട്ട് കഴിഞ്ഞിട്ട് പോവാം.

മോളിയുടെ എല്ലാ പ്രതീക്ഷയും കെട്ടു. മോളി വയറിൽ പൊത്തി പിടിച്ചു നിൽക്കുകയാണ്. സാലി മോളീടെ അടുത്ത് വന്നു. രണ്ടു പേരും കൂടെ കുറച്ചു ദൂരേക്ക് മാറി നിന്നു.
സാലി : എന്നാ പറ്റി മോളി ചേച്ചി?

മോളി : എടീ സാലി… എൻറെ വയറിനു വേദന എടുക്കുന്നു.

സാലി : പീരീഡാകാറായോ ചേച്ചി?

മോളി : അതൊന്നുവല്ലടി… അത് രണ്ടു ദിവസം മുന്നേ ആണ് അങ്ങോട്ട് കഴിഞ്ഞത്.

സാലി : പിന്നെന്തുവാ ചേച്ചി?

മോളി : റാസയുടെ കൂടെ ഇത്രയും ദൂരം നടന്ന കൊണ്ടാരിക്കും.

പിന്നെ സാലി മറ്റൊന്നും നോക്കിയില്ല.

സാലി : കൊച്ചു മോനെ… മോളിയാന്റിയെ കൊണ്ട് വീട്ടി വീട്.

കൊച്ചുമോൻ : മമ്മീ…

കൊച്ചുമോന് പ്രായപൂർത്തി ആയെങ്കിലും ഇപ്പഴും കുഞ്ഞു പിള്ളേരെ പോലാണ്.

സാലി : ഒന്നും പറയണ്ട. ആന്റീനെ കൊണ്ട് വിട്ടിട്ടു വന്നാൽ മതി.

കൊച്ചുമോൻ പാന്റിൻറെ പോക്കറ്റിൽ നിന്നും ബൈക്കിൻറെ കീ എടുത്തു. കൊച്ചുമോൻ ബൈക്ക് വെച്ചിരിക്കുന്ന കുരിശും തോട്ടിയുടെ പുറകു വശത്തേക്ക് പോയി. മോളിയും കൊച്ചുമോനെ അനുഗമിച്ചു. ഏകദേശം മുക്കാൽ മണിക്കൂറോളം ബൈക്കിൽ യാത്ര ചെയ്യണം മോളിയാന്റിയെ വീട്ടിൽ കൊണ്ട് വിടാൻ. മോളി കൊച്ചുമോൻറെ ബൈക്കിൻറെ പുറകിൽ കേറി. കൊച്ചു മോൻ ബൈക്ക് പറപ്പിച്ചു വിടുകയാണ്. വെടിക്കെട്ട് തുടങ്ങുന്നതിനു മുൻപു പള്ളീൽ തിരിച്ചെത്തണം.

Leave a Reply

Your email address will not be published. Required fields are marked *