അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 10

അവൾ ഞാൻ കുഴയുമെന്നു കരുതിയാണ് അത് പറഞ്ഞത്…പക്ഷെ എനിക്ക് നീലിമയെ കൊണ്ട് സമ്മതിപ്പിക്കാൻ കഴിയുമെന്നുള്ളത് അവൾ അറിയുന്നില്ലല്ലോ….

ഞാൻ ഒരു നമ്പർ പുറത്തെടുത്തു…..നിനക്കറിയാം അത് നടക്കുന്ന കാര്യമല്ല എന്നുള്ളത്…..നീ എന്നെ വഞ്ചിക്കുകയാണ്…..

ഒന്ന് പോ ശ്രീയേട്ടാ…വഞ്ചന പോലും….സ്വന്തം ഭാര്യ അറിയാതെ എന്നെ പ്രാപിക്കാൻ നടക്കുന്നു…..ഞാൻ പലതും പറഞ്ഞിട്ടുണ്ടാകും…..അതൊക്കെ എന്റെ കാര്യ സാധ്യത്തിനായിരുന്നു എന്ന് കൂട്ടിക്കോ…..നിങ്ങൾക്ക് എന്നെ പഴയതുപോലെ കാണാൻ പറ്റില്ലെങ്കിൽ നിങ്ങളും ആ നൗഷാദും തമ്മിൽ എന്ത് വിത്യാസം…..

ഓഹോ….മനസ്സിൽ ആഗ്രഹങ്ങൾ തന്നത് ഞാൻ ആണോ?നീയല്ലേ…..ഒകെ…ഞാൻ നിന്നെ നീലിമയുടെ അനുവാദത്തോടെ താലിചാർത്തിയാൽ……

അവൾ എന്നെ ആശ്ചര്യത്തോടെ നോക്കി…..

ഞാൻ ശ്രീയേട്ടന് അന്ന് വഴങ്ങി തരും….പക്ഷെ ഞങ്ങൾ ഒരുമിച്ചു താമസിക്കില്ല…സമ്മതമാണോ……

അടുത്ത ബുദ്ധിയുമായി അവൾ…..

അതിലും ഞാൻ സ്കിപ്പായി…ഒകെ….സമ്മതിച്ചിരിക്കുന്നു…..നീ ഇവിടെയും നീലിമ ബഹ്‌റൈനിലും…..സമ്മതിച്ചോ…..
അതുപറ്റില്ല…..അടുത്ത അടവ്….ഞാൻ ഗൾഫിലും….നീലിമ ചേച്ചി ഇവിടെയും…..

ഊം…ആലോചിക്കട്ടെ…..ഞാൻ പറഞ്ഞു….എന്റെ മനസ്സിൽ നീലിമ അതിനു വഴങ്ങുമോ എന്നുള്ളതായിരുന്നു….

അപ്പോൾ ഇതെല്ലം ആലോചിച്ചിട്ട് വാ….അന്ന് ഈ ഞാൻ ശ്രീയേട്ടനൊപ്പം കിടക്ക പങ്കിടാം….

അന്നേരം ഇന്ന് ഒന്നും നടക്കില്ലെ…ഞാൻ ചോദിച്ചു…..

അങ്ങനൊരു പൂതിയുണ്ടെങ്കിൽ അത് മാറ്റിവച്ചിട്ടു വന്നാൽ മതി അല്ലെങ്കിൽ ഞാൻ തിരുവല്ലേ പോകും……

ഞാൻ അണ്ടി കളഞ്ഞ അണ്ണനെ പോലെ ഇരുന്നു…

നൗഷാദിന്റെ വീട്ടിൽ നിന്നുമിറങ്ങിയ ജനാർദ്ദനൻ എസ്.ഐ നിരവധി സ്വപ്നങ്ങൾ മനസ്സിൽ നെയ്‌തുകൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് ചെന്നത്….മൂന്നു ദിവസത്തെ ലീവ് സർക്കിൾ ഇൻസ്പെക്ടർക്കു പാസ്സ് ചെയ്തു എസ്.ഐ ജനാർദ്ദനൻ പരിസരങ്ങളിലുള്ള എല്ലാ സ്റേഷനിലേക്കും ബൈക്ക് നമ്പർ വച്ച് മെസ്സേജ് വിട്ടു….അര മുക്കാൽ മണിക്കൂർ കൊണ്ട് മൂന്നാർ സ്റ്റേഷനതിർത്തിയിൽ നിന്നും മെസ്സേജ് വന്നു…ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയിരിക്കുന്നു….എസ്.ഐ ജനാർദ്ദനൻ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെൻഡറിൽ മൂന്നാർ ബസ് സ്റ്റേഷനിൽ എത്തി….ബൈക്കിരിക്കുന്ന സ്ഥലത്തേക്ക് ചെന്ന്….നൗഷാദിന് വാട്സ്ആപ്പിൽ ബൈക്കിന്റെ പിക്ക് മെസ്സേജ് ചെയ്തു….ഇത് തന്നെ അവിടെ നിന്നും മറുപടിയും വന്നു…മറ്റുള്ള നടപടികളിലേക്ക് പോകണ്ടാ എന്ന് മൂന്നാർ എസ്.ഐക്ക് മുന്നറിയിപ്പ് നൽകിയിട്ടു നൗഷാദിനോട് വന്നു ബൈക്കെടുത്തുകൊള്ളാൻ പറഞ്ഞു….എസ്.ഐ ജനാർദ്ദനൻ നേരെ പോയത് ബേസ് സ്റ്റേഷനിലെ കൗണ്ടറിലേക്കാണ്….തന്റെ ഐ.,ഡി കാണിച്ചു….ഇന്നലെ രാത്രിയിൽ മുതൽ ഇന്ന് പുലർച്ചെ വരെ ഇവിടെ നിന്ന് പോയ ദീർഗ്ഗ ദൂര സർവീസുകൾ ഏതെല്ലാമാണെന്നു ചോദിച്ചു….
അത് സാർ….മൂന്നു നൈറ്റ് സർവ്വീസുകളാണ്….ഒന്ന് തിരുവനന്തപുരം….പിന്നെ ഒന്ന് തമിൾ നാട് കോർപ്പറേഷന്റെ വണ്ടിയാണ് കൊടൈക്കനാൽ…മറ്റേതു പുലർച്ചെ പുറപ്പെട്ട ബാന്ഗ്ലൂർ സൂപ്പർ ഫാസ്റ്റാണ്….ഇനി ഇപ്പോൾ കൊടൈക്കനാലിനു ബസ് ഉണ്ടോ?

ഉണ്ട് സാർ….ഒരു പതിനഞ്ചു മിനിറ്റിനകം അടിമാലിയിൽ നിന്നും വരുന്ന ഒരു സൂപ്പർ ഡീലക്സ് ഉണ്ട്…..ജനാർദ്ദനൻ കയ്യിലിരുന്ന ഫോട്ടോയുമെടുത്ത ബൈക്ക് കണ്ടെടുത്ത സ്ഥലത്തിനടുത്തുള്ള കടയിൽ കയറി…അതൊരു ഹോട്ടൽ ആയിരുന്നു….കൗണ്ടറിൽ ചെന്ന് എസ്.ഐ ജാനാർദ്ദനൻ തിരക്കി…എത്രമണിക്കാണ് ഈ കട അടക്കാറുള്ളത്…..അത് വന്ത് സാർ ഇന്ത കടയെ അടക്കയില്ലേ….കൗണ്ടറിൽ ചന്ദനം പൂശിയ ഒരു പട്ടര് മറുപടി പറഞ്ഞു…

അപ്പോൾ ആരായിരുന്നു ഇന്നലെ കൗണ്ടറിൽ രാത്രിയിൽ….

അത് വന്ത് സുപ്പു എൻ മകൻ സാർ…

അവനെ വിളിക്ക്….

അവൻ തൂങ്ങിയിരിക്കേണ്….

ഈ ബൈക്കിവിടെ വച്ചത് ആരെന്നു അറിയാമോ….

തെരിയില്ല സാർ അത് വന്ത് എൻ മകൻ ശൊല്ലിയാച്ച….ഒരു പെണ്ണും ശെക്കാനും അന്ത ബൈക്ക് അവിടെ വച്ചിട്ട് കൊടൈക്കനാൽ വണ്ടിയിലേറി പോയെന്നു….

എസ്.ഐ.ജനാർദ്ദനൻ നേരെ അടുത്ത കടയിൽ ചെന്ന് ഒരു ബാഗും ഒരു ചെരുപ്പും ഒരു കൈലിയും വാങ്ങി….ഒപ്പം ഒരു റെഡിമെയ്ഡ് ഷർട്ടും പാന്റും….ആ കടയിൽ ട്രയൽ റൂമിൽ കയറി തന്നെ ഡ്രസ്സ് മാറി പണവും കൊടുത്ത ഇറങ്ങി….അപ്പോഴേക്കും അടിമാലിയിൽ നിന്നുമുള്ള കൊടൈക്കനാൽ ബസ് എത്തി….
അതിൽ കയറി എസ്.ഐ ജനാർദ്ദനൻ യാത്രയായി…ആരുമറിയാതെ ലൈലയെ യും സൈഫിനെയും പിടിക്കാൻ…..രണ്ടരയോടെ ബേസിൽ കയറിയ ജനാർദ്ദനൻ ഏഴുമണിയോടെ കൊടൈക്കനാലിൽ എത്തി….ആദ്യം കണ്ട ഹോട്ടലിൽ റൂമെടുത്തു…നല്ല തണുപ്പ്…..താഴെയിറങ്ങി റിസപ്‌ഷനിൽ തന്റെ ഐ.ഡി കാർഡ് കാണിച്ചു….എന്നിട്ടു ലൈലയുടെ ഫോട്ടോയും…..ആദ്യം അവനൊന്നു ഉരുണ്ടു കളിച്ചു…പിന്നെ ഒളിച്ചോടി വന്നതാണ് റ്റ്എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അവർ ഇങ്ക താനേ ഇരിക്കണത്….റൂം നമ്പർ മുന്നൂറ്റി നാൾ…എസ്.ഐ ജാനാർദ്ദനൻ തന്റെ കീയിലേക്ക് നോക്കി…റൂം നമ്പർ മൗന്നൂറ്റി പത്ത്…..തന്റെ കൈ എത്താതാവുന്ന ദൂരത്താണ്…രണ്ടും…..പോയി ഒരു സ്വെറ്ററും ഒക്കെ വാങ്ങി വന്നു…കയ്യോടെ രണ്ടിനെയും പൊക്കാം..പക്ഷെ അത് എങ്ങനെ ഈ രാത്രിയിൽ ഒരു സീൻ വേണ്ട..പോരാത്തതിന് ആ സൈഫിനു തന്നെ അറിയാം….ഓരോന്നാലോചിച്ചു റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴാണ് സൈഫ് കതകു തുറന്നു പുറത്തേക്കു വരുന്നത് കണ്ടത്…..സൈഫിന്റെ കണ്ണ് ജനാര്ധനയിൽ പതിഞ്ഞു..ജനാര്ദ്ദനന് കണ്ടു സൈഫ് തന്നെ കണ്ടു എന്നുള്ളത്……സൈഫ് തിരിഞ്ഞോടി മുറിയിൽ കയറാൻ ശ്രമിക്കും മുമ്പ് ജനാർദ്ദനൻ അവന്റെ വായും പൊത്തിപ്പിടിച്ചു തൂക്കിയെടുത്തു തന്റെ റൂമിൽ കൊണ്ട് വന്നു…..അവനെ തെള്ളി കട്ടിലിലേക്കിട്ടു..കതകടച്ചു…..

“ഫാ കള്ളാ പൂറിമോനെ കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ….നാറി തായോളി…..കണ്ടവന്റെ പെണ്ണുമ്പിള്ളയെയും കൊണ്ട് വന്നു അവരാതിക്കുവാണോടാ….

സാർ..ഞാനല്ല…ഇതയാണ്….

മിണ്ടരുത്…..നായിന്റെ മോനെ…കൈ വലിച്ചു കണ്ണം നോക്കി ഒന്നങ്ങു പൊട്ടിച്ചു….അവളെന്തിയെടാ നാറി തായോളി…..

ഇത്ത കുളിക്കാൻ കയറി….

ആ നേരം നോക്കി നീ മുങ്ങുവാരുന്നോടാ…..പന്ന പുണ്ടച്ചി മോനെ….

അല്ല സാർ…ഞാൻ ആഹാരം വാങ്ങിക്കാൻ ഇറങ്ങിയതാ…..

എന്തെല്ലാം നീ മോട്ടിച്ചെടാ തായോളി….പാന്റ് മാറി കൈലിയുടുക്കുന്നതിനിടയിൽ ജാനാർദ്ദനൻ ചോദിച്ചു….

കുറച്ചു സ്വർണ്ണവും പിന്നെ ഇക്ക ഇന്നലെ ഏൽപ്പിച്ച കുറെ കാശും….വീണ്ടും അടി….ഇനി അവളെയും കൂടി ഞാനൊന്ന് ചോദ്യം ചെയ്യട്ടെ….മിണ്ടാതെ ഇവിടെ ഇരുന്നോണം…തായോളി….എസ്.ഐ ജനാർദ്ദനൻ കൈലിയുമുടുത്ത പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്തു….ഹോ തന്റെ ഒരു ഭാഗ്യം ഒരുപാടലയാതെ രണ്ടിനെയും കയ്യിൽ കിട്ടിയല്ലോ….കതകു തുറന്നു അകത്തുകയറിയ ജനാർദ്ദനന്റെ സർവ്വ നാഡീ ഞരമ്പുകളും നിലച്ചു പോയി….കുളി കഴിഞ്ഞു തണുത്തു പല്ലുകൾ കൂട്ടിയിടിച്ചു ഒരു ടവ്വലിൽ മാത്രം നിന്നുകൊണ്ട് മുടി മുനോട്ടു ഇട്ടു തട്ടിക്കുടയുന്ന ലൈലയെ കണ്ടു ജനാർദ്ദനന്റെ ചങ്കിടിച്ചു….മടക്കി കുത്തിയിരുന്ന കൈലിക്കടിയിൽ ജനാർദ്ദനന്റെ കുണ്ണ ഒന്ന് വെട്ടി വിറച്ചു….കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിത്തിരിഞ്ഞ ലൈല കണ്ടത് തന്നെ നോക്കി വെള്ളമിറക്കുന്ന ഒരു മധ്യ വയസ്കനെയാണ്…..
നിങ്ങൾ ആരാ…എന്ത് വേണം…സൈഫ്…സൈഫ്….അവൾ വിളിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *