ഒരു ട്വിങ്കും നാല് കിളവൻമാരും 3

പിന്നെ അമ്മയുടെ അനിയത്തിയും കെട്ടിയോനും പിന്നെ അച്ഛന്റെ ഒരു അമ്മാവനും ഒക്കെ പാലക്കാട്‌ തന്നെ ആണ് ഉള്ളത്. അപ്പോൾ പോകുന്ന വഴി ഇതുങ്ങളെയും കെട്ടിയെടുത്ത് ആവും പോവുക. പക്ഷേ എന്നെ ഒറ്റയ്ക്ക് വീട്ടിൽ നിർത്താൻ ഇവറ്റകൾ സമ്മതിക്കുകയുമില്ല.

ഫക്ക്. രക്ഷപ്പെടാൻ ഒരു വഴിയും ഇല്ല.

അങ്ങനെ ഒരു ശനിയാഴ്ച വെളുപ്പിന് 2 മണിക്ക്പോകാനുള്ള ഇന്നോവ ക്രിസ്റ്റ റെഡി. അച്ഛൻ, അമ്മ, അമ്മടെ അനിയത്തി, അവരുടെ കെട്ടിയോൻ, അച്ഛന്റെ അമ്മാവൻ, ഞാൻ – പിന്നെ വണ്ടിടെ ഡ്രൈവർ.

ഞാനും ഈ അച്ഛന്റെ അമ്മാമനും ഒഴിച്ചു ബാക്കി പെരട്ടകൾ മുഴുവൻ മോഷൻ സിക്ക്നെസ്സ്കാർ ആണ്. അവര് വിൻഡോ ഇല്ലാത്ത സൈഡിൽ ഇരുന്നാൽ വാളു വെക്കും, ഉറപ്പ്.

(അപ്പോൾ ഇത്രയും നേരത്തെ പോയാൽ മെല്ലെ പോയാൽ മതിയല്ലോ. പിന്നെ ഏറ്റുമാനൂർ എത്തിയിട്ട് ഇവർക്ക് എല്ലാം അമ്പലത്തിലും കയറി തൊഴാം )

അതുകൊണ്ട് വിൻഡോ ഇല്ലാത്ത തേഡ് റോ – ലാസ്റ്റ് സീറ്റിൽ ഞാനും നേരത്തെ പറഞ്ഞ അച്ഛന്റെ അമ്മാമനും.

ഈ പറഞ്ഞ അച്ഛന്റെ അമ്മാവനെ അച്ഛന് പേടിയാണ്. ഈ അമ്മാമൻ പഴയ കോളേജ് ലെക്ചർർ, റിട്ടയർഡ്, ആണ്. എം ടി വാസുദേവൻ നായരുടെ കഥകളിൽ പറയുന്നതുപോലെ അമ്മാവന്മാർ ഭരിച്ചിരുന്ന വീട്ടിലാണ് എന്റെ അച്ഛൻ ജനിച്ചു വളർന്നത്.

ഈ അമ്മാവൻ വളരെ സ്ട്രിക്റ്റ് ആണ് – ഇങ്ങേര് ഒരു വാക്ക് പറഞ്ഞാൽ അതിനെ എതിർക്കാൻ ഉള്ള ചങ്കൂറ്റം അച്ഛന് ഇപ്പോഴും ഇല്ല. അത് ഒരു കണക്കിന് നന്നായി. കാരണം എനിക്ക് എന്തെങ്കിലും സ്വാതന്ത്ര്യം കിട്ടാറ് ഇങ്ങേരുടെ മക്കൾ, എന്നേക്കാൾ 10-12 വയസ്സ് മിനിമം മൂത്ത മക്കളാണ്, അവര് ഇവിടെ വീട്ടിൽ വരുമ്പോൾ മാത്രമാണ് .

അവരുടെ ഒപ്പം സെക്കൻഡ് ഷോയ്ക്കും ക്രിക്കറ്റ് കളി കാണാൻ കലൂരുക്കും ഒക്കെ എന്നെ വിട്ടിട്ടുണ്ട്. അച്ഛൻ എത്ര നോ പറഞ്ഞാലും ഈ അമ്മാവൻ ” അവര് പൊക്കോട്ടെ… ” എന്ന് പറഞ്ഞാൽ എന്റെ വീട്ടുകാരുടെ പട്ടി ഷോ ഒക്കെ നിൽക്കും. ഈ അമ്മാവന്റെ മക്കൾ ഒക്കെ വിദേശത്ത് ആണ്, അമ്മായിയും പിള്ളേരെ നോക്കാൻ അവരുടെ കൂടെ ഒരു വർഷമായി വിദേശത്ത് തന്നെയാണ്.

ഇങ്ങേർക്ക് ഒരു ആറടി താഴെ പൊക്കം, അത്യാവശ്യം വണ്ണം, കറു കറുത്ത ശരീരം, എപ്പോളും മീഡിയം ലെവലിൽ താടി / മീശ ഒക്കെ സെറ്റ് ചെയ്തു, വളരെ മാന്യൻ ആയി ആണ് എപ്പോഴും കാണാറ്. 60വയസിൽ മീതെ പ്രായമുണ്ട്. എന്നോട് ആകെ പത്തോ പതിനഞ്ചോ വാക്കേ ജീവിതത്തിൽ അങ്ങേര് സംസാരിച്ചു കാണൂ. കാരണം അങ്ങേരും പിള്ളേരും കൂടി വീട്ടിൽ വന്നാൽ ഞാൻ ചേട്ടന്മാരുടെ കൂടെ കറങ്ങാൻ പോകാറ് ആണല്ലോ പതിവ്.

അങ്ങനെ ഞാനും അമ്മാവനും ലാസ്റ്റ് സീറ്റിൽ എന്ന് വീട്ടുകാർ പറഞ്ഞു പറഞ്ഞ് സെറ്റ് ആക്കി.

എന്തായാലും ഏറ്റുമാനൂര് എത്തിയിട്ട് റൂം ഒക്കെ എല്ലാവർക്കും എടുത്തിട്ട് ഉണ്ടത്രേ. അവിടെ പോയി ഡ്രസ്സ് ഒക്കെ മാറി പിന്നെ ചെക്കന്റെ വീട്ടിലേക്ക് പോയി, തിരികെ റൂമിലേക്കു വന്നു, പിറ്റേന്ന് കല്യാണത്തിന് റൂമിൽ നിന്ന് മണ്ഡപത്തിൽ പോവൽ. അങ്ങനെ ആയിരുന്നു പ്ലാൻ.

ചെക്കന്റെ വീടിന്റെ അവിടെ എന്തോ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ കാരണം എല്ലാരും കൂടി അവിടെ സ്റ്റേ ചെയ്യൽ നടക്കാൻ ബുദ്ധിമുട്ടാണ്.

എന്തായാലും റൂം എടുക്കുമല്ലോ, അവിടെ പോയി ഡ്രസ്സ് മാറ്റാമല്ലോ എന്ന് കരുതി ഞാൻ അത്ര നല്ല ഷർട്ട്/ പാന്റ് ഒന്നും ഇടാൻ നിന്നില്ല. സിമ്പിൾ ആയി വീട്ടിൽ ഇട്ടിരുന്ന ട്രാക്ക് സ്യൂട്ട്, ഒരു T ഷർട്ട് ഇത്രയും ഇട്ടു ബാക്കി ഒക്കെ ബാഗിലാക്കി ഇറങ്ങി.

അന്നേരമാണ് അടുത്ത പണി. ഈ മൈദമാവുകൾ എല്ലാത്തിനെയും ഡ്രെസ്സും സാധനങ്ങളും ഉള്ള പെട്ടികൾ ഇന്നോവയുടെ ബൂട്ട് സ്പേസിൽ മാത്രമൊതുങ്ങില്ലായിരുന്നു. 3-4 എണ്ണം 3rd റോയിൽ വെയ്ക്കണം. ഡബിൾ ഫക്ക്.

എല്ലാവരും വണ്ടിയിൽ കയറാൻ നേരത്ത് ആണ് ഇത് എഴുന്നള്ളിച്ചത്. ഉള്ളതിൽ വീക്ക് ആയ ഞാൻ ആണല്ലോ എല്ലാ ത്യാഗവും ചെയ്യേണ്ടത്.

എന്നോട് ” നീ ആകെ ഇത്തിരി അല്ലേ ഉള്ളൂ… ഇപ്പോൾ അങ്ങോട്ട് പോകുമ്പോൾ നീ അമ്മാവന്റെ മടിയിലിരുന്ന് അഡ്ജസ്റ്റ് ചെയ്യ്. തിരികെ പോരാൻ നേരത്ത് വനജ (അമ്മേടെ അനിയത്തി )യും ജയനും അവിടെ ഇറങ്ങുമ്പോ നിനക്ക് മുന്നിലിരുന്ന് പോരാ ലോ… ”

Leave a Reply

Your email address will not be published. Required fields are marked *