കമ്പിയാത്രകള്‍ – 12 4

നീ ലതയെ കണ്ടിട്ടില്ല. പക്ഷെ സ്ക്കൂളിലെ ഫോട്ടോ കാണിച്ചപ്പോൾ നിന്നെ ഞാൻ അവളുടെ ചിത്രം കാണിച്ചിട്ടുണ്ട്. വെളുത്തു കാണാൻ കൊള്ളാവുന്ന പെണ്ണ്; പൊക്കം കുറവായിരുന്നു; ചുരുണ്ട മുടി വലിയ കണ്ണുകൾ പഠിക്കാനും അവൾ ഒരുവിധം മിടുക്കിയായിരുന്നു.

ആറാം ക്ലാസ്സു മുതലാണു ഞങ്ങൾ ഒരേ ക്ലാസ്സിലായതു്. നല്ല കൂട്ടുകാരിയായിരുന്നു, അവൾ ഒമ്പതിലെത്തിയപ്പോൾ ഒരു പ്രേമത്തിന്റെ ലാഞ്ഛനയായി. കൗമാര പ്രണയം എന്നു നിങ്ങൾ കവികൾ പറയുന്ന ആ രോഗം. സ്കൂളിൽ എല്ലാവർക്കും ഇതറിയാമായിരുന്നു. കത്തുകൾ കൈമാറും, കാണുമ്പോൾ വർത്തമാനം പറയും, അത്രയൊക്കയുള്ളൂ.

എൻറ വീട്ടിൽ ഇക്കാര്യം അറിഞ്ഞു. ഇളയ ചേച്ചി ലതികയാണ് ആദ്യം അറിഞ്ഞതു്; അവളന്ന് ബർകമാൻസിൽ പഠിക്കുന്നു. എങ്ങനെയാ അവളറിഞ്ഞു. സമയം കളയാതെ അവൾ വാർത്ത ചൂടോടെ വീട്ടിലെത്തിച്ചു. അമ്മയുടെ ചെവിയിൽ ഇതെത്തി.

“എടാ ഞാനീ കേട്ടതൊക്കെ സത്യമാണോടാ?” ഒരു ദിവസം സ്ക്കൂളിൽ നിന്നു വന്നപ്പോൾ ദേഷ്യത്തിൽ അമ്മ ചേചാദിച്ചു.

“എന്തു കേട്ട കാര്യമാ അമ്മ പറയുന്നേ?” എനിക്കൊന്നും മനസ്സിലായില്ല.

“ആരാ ഈ ലത?” എനിക്കു മനസ്സിലായി, എങ്ങനെയോ കാര്യം ഇവിടെവരെയെത്തി. ഇനി തർക്കിച്ചിട്ടു കാര്യമില്ല. എന്നാലും ഒന്നു ശ്രമിച്ചു നോക്കാമല്ലോ.

“ലതയോ ? ഏതു ലത?”

“ഉം. എന്താ, ഒന്നുമറിയാത്തപോല; നിന്റെ ക്ലാസ്സിൽ ഒരു ലതയുണ്ടോ?“

“ഉണ്ട്”

“നിങ്ങൾ തമ്മിൽ പ്രേമമാണോ? മൊട്ടേന്നു വിരിഞ്ഞില്ല. അതിനുമുമ്പേ തുടങ്ങി ഒരു പ്രേമം! ഇത്തരം വഷളത്തരങ്ങളാന്നു. ഇവിടെ വേണ്ട അച്ഛനെങ്ങാനും അറിഞ്ഞാപ്പിന്നെ.“

ഞാൻ ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

“എന്റെ പൊന്നമ്മയല്ലേ , അച്ഛനോടിതൊന്നും പറയണ്ട, ഇതത്ര വലിയ പ്രമാണമല്ല. അവളെ കെട്ടിയില്ലെങ്കിൽ തൂങ്ങിച്ചാകുകയും മറ്റുമില്ല.“
പിന്നെപ്പിന്നെ വീട്ടിൽ ഇതൊരു തമാശയായി മാറി. സുഭദ്രയും അതു വിട്ടുകളഞ്ഞു.

പക്ഷെ ഞങ്ങൾക്കതു തമാശയല്ലായിരുന്നു. ഭാവിയിൽ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കണം എന്നു തന്നെയാണ് തീരുമാനിച്ചതു്; ഇത്തരം ചിന്തകൾക്കു പറ്റിയ പ്രായമല്ല അത് എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു.
ജയന്തിയെ പരിപാടി നടത്തിക്കഴിഞ്ഞപ്പോൾ പെട്ടെന്നു ഞാൻ ആലോചിച്ചു; ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലൊ! പ്രേമമെന്നു പറഞ്ഞ് നല്ലൊരു ചരക്കിനെ എത്രനാൾ കൊണ്ടുനടക്കുന്നു; എന്തു പ്രേമം? വല്ലതും നടക്കുമോ എന്നു നോക്കണം. അതിന് ഒരു പ്രയാസവുമില്ല. വർഷങ്ങളായി അറിയാവുന്ന ഒപണ്ണല്ലേ? സീലു പൊട്ടിക്കാത്തസാധനമാണ്.കൂടുതൽചിന്തിക്കുകയായിരുന്നു? അന്ന് പുസ്തകത്തിന്റെ അകത്തു ഒരു കത്ത് ലത എനിക്കു തന്നു. ഞാനതു വാങ്ങി. ഞങ്ങൾ ഒരു മാവു് അവിടെയുണ്ടു് അത് നമ്മുടെ സ്കൂളിന്റെ പുറകിലെ ഗ്രൗണ്ടിലായിരുന്നു, ; ഇത്തരം സമാഗമങ്ങൾക്കുള്ള വദിയൊരുക്കുന്നതു് ആ മാഞ്ചുവടാണ്.പലരുടെയും മധുരിക്കുന്ന എത്രയോ ഓര്‍മ്മകൾക്കു മണിമഞ്ചലേകിയ മാഞ്ചുവട്!!!….. പതിവിലും നേരത്തെയായിരുന്നതുകൊണ്ട് ചുരുക്കം ചില പുസ്തകപ്പുഴുക്കളല്ലാതെ ആരും എത്തിയിരുന്നില്ല.

“ലതേ, ഒരു കാര്യം പറയാനുണ്ടു്, ഞാൻ പറഞ്ഞു.

”എന്താ കാര്യം, ഗോപൂ?”

”പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, ഞാൻ കടലാസിലെ ഈ പ്രേമമൊക്കെ മടുത്തു; അതിലപ്പുറം എന്തെങ്കിലും ആവാമെങ്കിൽ നമുക്കു തുടരാം അല്ലെങ്കിൽ നമുക്കിതു നിർത്താം.”

അദ്ഭുതമൂറുന്ന കണ്ണുകളോടെ ലത എന്നെ നോക്കി. അവൾക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

“ഗോപി, ഞാൻ എന്തുചെയ്യണമെന്നാ പറയുന്നതു്? എനിക്കു… ശരിക്ക് മനസ്സിലായില്ല.”

”നാളെ ഒരിത്തിരികൂടി നേരത്തെ വരണം; ഞാൻ അപ്പോൾ പറയാം; വരുമോ?”

“ശരി, വാം “.

ക്രാഫ്റ്റ് റൂമിന്റെ പുറകിലുള്ള കോണിപ്പടികളുടെ അടിയിൽ പിറ്റേന്ന് ഞാൻ കാത്തു നിന്നു. അവിടെ ആ സമയത്ത് ആരും വരാനിടയില്ല. അവൾ വന്നു.

ലതേ, കടലാസ്സിൽ മാത്രമൊതുങ്ങുന്ന ഈ ഉണക്ക പ്രേമം എനിക്കു മടുത്ത്”, ഞാൻ കാര്യം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *