അകത്ത് അധികം വെട്ടം ഇല്ലെങ്കിലും രവിക്ക് അകത്തുള്ളവരെ കാണാൻ കഴിഞ്ഞു. തടിച്ച ഒരു പെരുവയറൻ കട്ടിലിൽ. തൊട്ടരികിൽ, മോശമല്ലാത്ത സ്ട്രക്ചറിൽ സ്ത്രീ. ഇരുവരും പുർണ്ണ നഗ്നർ! പെണ്ണിന്റെ ഒരു കൈ പുരുഷന്റെ സാമാനത്തിലും മറുകൈ സ്വന്തം സാമാനത്തിലും. സൂക്ഷിച്ച് നോക്കിയപ്പോൾ അവരുടെ നടുവിരൽ സാമാനത്തിന്റെ അകത്ത് ചലിക്കുന്നു.
പാവം.. റിസ്ക് എടുത്ത് വന്നിട്ടും അവൾക്ക് സുഖിക്കാൻ വിരലേ രക്ഷ. ആണൊരുത്തൻ കട്ടിലിൽ മലർന്ന് കിടന്നിട്ടും പെണ്ണിന്റെ കടി മാറ്റാൻ കഴിയില്ലെങ്കിൽ അവൻ ആണാണോ???എന്തായാലും അവരുടെ കാമകേളി നടക്കട്ടെ. അതിന് മാർക്ക് ഇടാൻ അല്ലല്ലോ താൻ വന്നിരിക്കുന്നത്.
രവി പണി പുർത്തീകരിക്കാൻ താഴേക്ക് നടന്നു. ഒരു കിടപ്പുമുറിയിൽ വിശദമായി തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. നിരാശനാവാതെ രവി അടുത്ത മുറിയിലേക്ക് കടന്നു. അലമാര പുട്ടിയിട്ട നിലയിൽ. താക്കോലിനായി മുകളിൽ കൈയ്യോടിച്ചു, ഫലം നിരാശ. തലയിണയ്ക്ക് അടിയിലും ബെഡ്‌ഡിന്റെ അടിയിലും തപ്പി. ഫലം വീണ്ടും നിരാശ. പക്ഷെ, കൈ ഒരു ചെറു താഴിൽ സ്പർശിച്ച ഫീൽ. ബെഡ്ഡ് മാറ്റി കൈയ്യിൽ കരുതിയ ടോർച്ച് തെളിയിച്ച് വിശദമായി പരിശോധിച്ചു. ഭാഗ്യദേവത തന്നെ കൈവിടില്ലെന്ന് ഒരു തോന്നൽ.
ഈ മാസം വലിയ ഗുണം ഉണ്ടായിട്ടില്ല. എല്ലാ മാസവും ടൗണിലെ അശരണർക്ക് കൊടുക്കുന്ന ആയിരം രൂപയും കൊടുത്തിട്ടില്ല. സാധിച്ചില്ല എന്നതാണ് നേര്.
രവി കൈയ്യിലെ ടൂൾ ഉപയോഗിച്ച് താക്കോൽ ദ്വാരത്തിൽ ഒരു പ്രയോഗം നടത്തിയതും മുകളിലേക്ക് തുറക്കാൻ പാകത്തിന് ഒരു ചെറുവാതിൽ. പിന്നെ സമയം കളയാതെ അതിന്റെ അകത്തെ വസ്തുവകകൾ പുറത്തെടുത്തു.
കുറച്ച് സ്വർണ്ണം, നൂറിന്റെ 5 കെട്ടുകൾ. കുറച്ച് മുദ്രപത്രങ്ങൾ. സ്വർണ്ണത്തിൽ പകുതി – രണ്ട് വള, ഒരു മാല, ഒരു ജോഡി കമ്മൽ പിന്നെ മൂന്ന് നോട്ടുകെട്ടുകൾ. മതി. തനിക്കിത്രയും ഒരുമാസത്തേക്ക് വേണ്ടതിൽ അധികം. മോഷ്ടിച്ചവ ബാഗിൽ വച്ച്, ബാക്കിയെല്ലാം പഴയപടിയാക്കി അറയിൽ വെച്ച്, ബെഡ്ഡ് കൃത്യ സ്ഥാനത്ത് വച്ച്, മുറിവിട്ടു. അഥവാ കേസ്സോ പുകിലോ ആയാൽ മോഷണം കള്ളന്റെ തലയിൽ ആകരുത്. ഏതെങ്കിലും കള്ളൻ പകുതി മോഷ്ടിച്ച് പോകുമോ??? ഇല്ല… അപ്പോൾ അബദ്ധം വീട്ടുകാരുടെ തലയിൽ വന്നോളും. ഒരു ഓർമ്മക്കുറവായിട്ടേ പോലീസും ജനവും വിലയിരുത്തുകയുള്ളൂ.
തന്റെ ദൗത്യം നിറവേറ്റി രവി പോകാൻ തുനിഞ്ഞു. അപ്പോഴാണ് മുകളിലെ പരിപാടി മനസ്സിൽ വന്നത്. വീണ്ടും പടികേറി മുകളിലേക്ക്. അകത്ത് സ്വരം താഴ്ത്തി പൊരിഞ്ഞ വാക്കുതർക്കം.
“നിങ്ങൾ എന്തിനാണ് എന്നെ വിളിച്ചുവരുത്തിയത്? കളിക്കാനാണെങ്കിൽ കളിക്ക്.. പൊന്താത്ത സാമാനത്തിൽ എന്നെക്കൊണ്ടാവുന്നത് ഞാൻ ചെയ്തു. എന്നിട്ടും ഒരു അനക്കോമില്ല. കഴിഞ്ഞവട്ടവും ഇത് തന്നെ അവസ്ഥ. എന്നെ മെനെക്കെടുത്താൻ… ഇനി എന്നെ വിളിക്കേണ്ട… ഞാൻ താഴേക്ക് പോകുന്നു…” പെണ്ണ് നിലം തോടീക്കുന്നില്ല.
“നീ കിടക്ക്… ഞാൻ വഴിയുണ്ടാക്കാം…”
“എന്ത് വഴി? എനിക്ക് വഴി രണ്ടുണ്ട്… ഒന്നിലെങ്കിലും നാവിട്ട് വെള്ളം കളഞ്ഞുതരുമോ… അതുമില്ല…”
“നിനക്ക് ഞാൻ കാശ് തരുന്നില്ലേ…”
“കാശ്… ആർക്ക് വേണം?? പെണ്ണിന്റെ കടിമാറാൻ കാശ് തിരുകിയാൽ പോരാ… അതിന് കതിനാകുറ്റി പോലത്തെ സാമാനം വേണം…”
അവരുടെ സംസാരം കേട്ടതും രവിയുടെ കടകോൽ ഉണർന്നു. ഇവൾക്ക് വേണ്ടത് തന്റെപോലെയുള്ള ഉരുപ്പടിയാണ്. പെണ്ണ് കടി മുറ്റി നിൽക്കുകയാ. പക്ഷെ എങ്ങിനെ ഒപ്പിക്കും? രവി ചിന്തിച്ചു.
കതകിന്റെ ഇടയിലൂടെ നോക്കുമ്പോൾ പെണ്ണ് വസ്ത്രം വാരിയെടുത്ത് പുറത്തേക്ക് വരുന്നു. രവി പെട്ടെന്ന് മറഞ്ഞു. വാതിൽ അടച്ച് അവൾ പുറത്തേക്ക് നടന്നതും, രവി അവർക്ക് പിന്നാലെ നടന്നു. മങ്ങിയ വെട്ടത്തിലും അവർ തടസ്സമില്ലാതെ പടികൾ ഇറങ്ങുന്നത് കണ്ട് രവി അത്ഭുതം കൂറി. ഇവൾക്ക് ഇവിടുത്തെ ഓരോ മുക്കും മൂലയും ഹൃദിസ്തം. മാത്രമല്ല, വീട്ടുകാരില്ലാത്ത രാത്രിയിൽ ഇവർ കടിമാറ്റാൻ ഇറങ്ങിയെങ്കിൽ ഒന്നുകിൽ ഇവർക്ക് കിട്ടേണ്ടത് ഭർത്താവിൽനിന്നും കിട്ടുന്നില്ല… അല്ലെങ്കിൽ ഇവർ കടി കൂടിയ ഇനം.
