എങ്കിലും ജിനുവിന്റെ കാമേച്ഛ സ്ഫുരിക്കുന്ന ആ നോട്ടം അവളെയൊന്ന് ആശയക്കുഴപ്പത്തിലാക്കി. ഇറങ്ങി വന്നപ്പോൾ തന്റെയാ ഇളനീർക്കുടങ്ങൾ ആടിക്കളിക്കുന്നത് ജിനു ശ്രദ്ധിച്ചിരുന്നോയെന്ന് അവളൊന്ന് പേടിച്ചു. ഉറപ്പിക്കാൻവേണ്ടി ചോദിച്ചു.
‘ ഈവട്ടം ആന്റി ഓക്കേയല്ലേടാ മോനേ?’
‘ ഓക്കേയോ? സൂപ്പറെന്ന് പറ ആന്റി. ഇന്ന് എല്ലാവനേം എനിക്ക് ആന്റീടെ പൊറേന്ന് ഓടിക്കാനേ സമയം കാണൂ’
അവൾ അഭിമാനത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു. പിന്നെ ഒരു കാമുകി കാമുകനേയെന്നപോലെ അവന്റെ വലംകൈയിൽ സ്വന്തം ഇടംകൈകോർത്ത് പുറത്തേക്കിറങ്ങി.
ന്യൂസിലാന്റിലെ ബേ ഓഫ് ഐലന്റ്സിലെ ദ്വീപുകളിലൊന്നായ അറോഹാ ഐലന്റിലായിരുന്നു പിക്നിക്കിനു തിരഞ്ഞെടുത്ത എക്കോപാർക്ക്. ചെറിയ സീപ്ലെയിനുകളിൽ കോളേജിൽ നിന്നുള്ളവരോടൊപ്പം അവരും അറോഹാ ദ്വീപിലേക്ക് പോയി. ഒരു കൊച്ചു സ്വർഗ്ഗമെന്ന് വേണമെങ്കിൽ അറോഹായെ വിശേഷിപ്പിക്കാം. ചെറുവനങ്ങളും തടാകവും പിക്നിക് റിസോര്‍ട്ടുകളും നിറഞ്ഞൊരു കൊച്ചു സ്വർഗ്ഗം. വനത്തേയോ ആവാസവ്യവസ്ഥയേയോ ശല്യപ്പെടുത്താതെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുമാത്രം അവിടെ വരാം. ആസ്വദിക്കാം.
സീപ്ലെയിനിൽനിന്ന് ദൂരെ അറോഹ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ സെലീനയുടെ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. തന്റെയും ജിനുവിന്റെ അങ്കിളിന്റെയും മധുവിധു അവിടെയായിരുന്നു. അവിടെവച്ചാണ് തന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. അവിടെയാ ചെറുകുന്നിൽ… ആ മുത്തച്ഛൻ ഓക്കുമരത്തിന്റെ തണലിൽ…. തന്റെ ഗർഭപാത്രത്തിലാദ്യമായി ബീജം നിക്ഷേപിക്കപ്പെട്ടു. അനേകം ബീജനിക്ഷേപങ്ങളുടെ തുടക്കമായിരുന്നു അത്. ഇവിടെ മധുവിധു നുകർന്ന് എത്രയോ നാളുകൾ… രതിയുടെ കാണാക്കയങ്ങളിൽ ഒരുമിച്ച് പാറിനടന്ന നാളുകൾ…. അദ്ദേഹം തന്നിൽ നിക്ഷേപിച്ച ബീജാണുകൾക്ക് തന്നെയൊരു അമ്മയാക്കാനുള്ള വീര്യമില്ലെന്നറിഞ്ഞപ്പോൾ മനസ്സിനൊരു മരവിപ്പായിരുന്നു. ആ മരവിപ്പിലേക്ക് ഒരു കുളിർമഴയായ് ജിനുമോൻ തങ്ങളുടെ ജീവിതത്തിലേക്ക് വന്നു. പിന്നെയുള്ള ആറുവര്‍ഷങ്ങൾ സ്വർഗ്ഗമായിരുന്നു. ജിനുവിന് ഇപ്പോഴും ഓർമ്മയുണ്ടോന്ന് അറിയില്ല. അവനെ തങ്ങൾക്ക് കിട്ടിയതിന്റെ ആദ്യ നാളുകളിൽ തങ്ങൾ മൂവരും ഇവിടെ വരാറുണ്ടായിരുന്നു. ഇവിടെയാണ് ഇച്ചായൻ അവനെ നീന്തൽ പഠിപ്പിച്ചത്. അവൻ തനിയെ നീന്തുമെന്നായപ്പോൾ അവന്റെ നീന്തലും കണ്ടുകൊണ്ട് തങ്ങളാ മുത്തച്ഛൻ മരത്തിന്റെ ചോട്ടിലിരിക്കും. അവൻ തീർത്തും നീന്തലിൽ മുഴകിയെന്ന് ഉറപ്പാകുമ്പോൾ അവൻ കാണാതെ മൗനദാഹങ്ങളോടെ ശരീരങ്ങൾ പങ്കുവയ്ക്കും. ഔട്ട്ഡോർ സെക്സ് അവൾക്കെന്നും ഒരു ഹരമായിരുന്നു.
സീപ്ലെയിൻ ഹാങ്ങറിലിറങ്ങിയ കുലുക്കംകേട്ട് സെലീന ചിന്തകളിൽനിന്ന് ഉണർന്നു. പാർക്കിന്റെ പ്രധാനഭാഗത്ത് നല്ല ബഹളമായിരുന്നു. കോളേജിൽനിന്നുള്ള വിദ്യാർത്ഥികളും അവരുടെ പേരൻസും കാമുകിമാരും ഒക്കെയായി എകദേശം എഴുപതുപേരോളം അവിടെയുണ്ടായിരുന്നു. ജിനു കുതിച്ച് മുന്നിലേക്ക് കയറി റിസോര്‍ട്ടിന്റെ ഫ്രണ്ട് ഡോർ ആന്റിയ്ക്കായി തുറന്നുകൊടുത്തു. അഭിമാനപൂര്‍വ്വം അവരിരുവരും കൈകൾകോർത്ത് റിസോര്‍ട്ടിലേക്ക് പ്രവേശിച്ചു.
റിസോര്‍ട്ടിനുള്ളിലെ എല്ലാകണ്ണുകളും സെലീനയെ ഉഴിഞ്ഞെന്നുള്ളത് സ്പഷ്ടമായിരുന്നു. ആ ചുവപ്പും ഓറഞ്ചും പൂക്കൾനിറഞ്ഞ വെള്ളടോപ്പിൽ അവൾ ഒരു ദേവസ്ത്രീയെപ്പോലെ ശോഭിച്ചു. അവന്റെ ഫ്രണ്ട്സും അവരുടെ തന്തമാരും അവളെ നോക്കി വെള്ളമിറക്കി. മറ്റു സ്ത്രീകൾ അവളെ നോക്കി അസൂയപ്പെട്ടു. ചില പുരുഷൻമാർ കുറേക്കൂടി കടന്ന് അവളോട് ഓരോന്നുപറഞ്ഞ് അടുക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ അവള്‍ അവരെയല്ലാം ഒഴിവാക്കി. തനിക്കൊരു ഡേറ്റ് ഉണ്ടെന്നു പറഞ്ഞ് അവൾ ജിനുവിനുനേരെ അഭിമാനത്തോടെ വിരൽ ചൂണ്ടി. ജിനു ഒരു പെൺമയിലിനുചുറ്റും ആൺമയിലെന്നപോലെ അവൾക്കു ചുറ്റും പീലിവിരിച്ചു പാറിനടന്നു. കൺവെട്ടത്തുനിന്നും ഒരുപാട് ദൂരെമാറാൻ അവനവളെ അനുവദിച്ചില്ല.
എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ കുറച്ചുപേർ വോളിബോൾ കളിക്കാൻ പോയി.. കുറച്ചാളുകൾ തടാകത്തിൽ ബോട്ടിങ്ങിനും പോയി. അങ്ങനെ പലരും പലവഴിയ്ക്കു പോയപ്പോൾ റിസോര്‍ട്ടിലെ തിരക്ക് കുറഞ്ഞു. ജിനുവും ആന്റിയും ക്യാമറയും പുതപ്പുവിരികളും എടുത്തുകൊണ്ട് എല്ലാ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് കുന്ന് കയറി അവർ പണ്ടിരിക്കാറുള്ള ഓക്ക് മരത്തിന്റെ അടുത്തെത്തി. സെലീന അവിടെ ഒരിടത്ത് ക്യാമറാ സ്റ്റാന്‍ഡ് ഫിറ്റു ചെയ്തു. അവളുടെ നിർബന്ധത്തിന് വഴങ്ങി ഓക്കു മരത്തിന്റെ ചുവട്ടിലായി ജിനു ഫോട്ടോയ്ക്ക് പോസുചെയ്തു.
ഫോട്ടോ സെഷൻ കഴിഞ്ഞ് അവള്‍ പുതപ്പെടുത്ത് പുല്ലിൽ വിരിച്ചു. തലേന്നത്തെ ആ വീര്യമേറിയ വൈൻ ബോട്ടിലും അവര്‍ കൂടെ കരുതിയിരുന്നു. അതിൽനിന്നും വൈൻ നുകർന്ന് അവരിരുവരും അവിടെയിരുന്നു. സെലീന കുറേ ദിവസങ്ങളായി വൈൻ ശരിക്കും കുടിക്കുന്നുണ്ടായിരുന്നു. അവളെക്കൊണ്ട് പുതുതായി തുടങ്ങിയ ആ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
സമയം വൈകിട്ട് മൂന്നുമണിയോട് അടുത്തിരുന്നു. കുന്നിൻമുകളിൽ.. ആ ഓക്കുമരത്തിൻ ചുവട്ടിലിരുന്ന്… തണുത്ത വേനൽക്കാറ്റും ആസ്വദിച്ച് അവർ അങ്ങു ദൂരെയുള്ള ആളുകളെ കണ്ടുകൊണ്ടിരുന്നു.
ആ ഓക്കുമരത്തിൽ അവരങ്ങനെ ചാരി ഇരിക്കുമ്പോൾ ജിനു പതുക്കെ സെലീനാന്റിയുടെ ചുമലിലേക്ക് അവന്റെ കരംവച്ചു. എന്നിട്ടവരെ തന്റെ കക്ഷത്തിലേക്ക് ചാഞ്ഞടുപ്പിപ്പു. പതുക്കെയാ ചെവിയിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ അവന്റെ ചുണ്ടുകൾ അടുപ്പിച്ചു. ആ നറുസ്പർശനത്താൽ സെലീന രോമാഞ്ചം പൂണ്ടു.
‘ ഐ ലവ് യൂ ആന്റീ’ അവളുടെ കാതിലവൻ മന്ത്രിച്ചു.
‘ ഐ ലവ് യൂ ടൂ ജിനുക്കുട്ടാ’ അവനു നേരേനോക്കി അവൾ പറഞ്ഞു.
അപ്പോഴാ സുന്ദരനയനങ്ങളിൽ അശ്രുകണങ്ങൾ ഊറിക്കൂടിയത് അവൻ ശ്രദ്ധിച്ചു.
‘ എന്താ ആന്റീ? എന്തിനാ കരയുന്നെ?’ ജിനു ഉത്കണ്ഠാകുലനായി.
‘ ഒന്നുമില്ലടാ കുട്ടാ… ഇപ്പൊ… ഇപ്പഴത്തെ ഈ നിമിഷം… ഇതെത്ര പെർഫെറ്റാണെന്ന് അറിയാമോടാ നിനക്ക്? നിനക്ക് ഓർമ്മ കാണുമോന്നറിയില്ല. ചെറുപ്പത്തിൽ നിന്നേംകൊണ്ട് നിന്റെ അങ്കിളും ഞാനും ഇവിടെ സ്ഥിരം വരുമായിരുന്നു. നിന്നെ കളിക്കാനും നീന്താനുമൊക്കെ വിട്ടിട്ട് ഞങ്ങളിവിടെ കുറച്ചുനേരം ഇതുപോലെയീ മരച്ചുവട്ടിലിരിക്കും. അദ്ദേഹം പോയതിനുശേഷം ഇന്നത്തെ… ഈ നിമിഷമാടാ ആന്റി ഇത്രേം സന്തോഷിക്കുന്നത്… നീ ഇപ്പൊ ഇവിടെ… എന്നോടൊപ്പം ഇരുത്തിയേന് ജീസസിന് കോടി നന്ദി പറേവാ ആന്റി’. സെലീന അവന്റെ ചുമലിൽ തലചായ്ച്ചു.
‘ ഇപ്പൊ മാത്രമല്ല… എപ്പഴും ഞാൻ ആന്റീടെ കൂടെയുണ്ടാവും’
ജിനു അവരുടെ ചുമലിന് പുറകിലൂടെ കൈയിട്ട് സെലീനാന്റിയെ മൃദുവായി തന്നിലേക്ക് അമർത്തിപ്പിടിച്ചു. എന്നിട്ട് അവന്റെ വലതുകൈ സെലീനയുടെ ശരീരത്തിന്റെ അരികിലൂടെ അവരുടെ ഭുജത്തിൽ മെല്ലെ തലോടി.