കിവികളുടെ നാട്ടിലൊരു പ്രണയകാലം – 2 5

പക്ഷേ ഇതിന് ശേഷം സെലീന സ്റ്റെപ്പിറങ്ങി വരുമ്പോളും ജിനു അറിയാതെ അവളെ തന്നെ നോക്കിനിന്നു. അരയോളം മാത്രം നീളുന്നൊരു അയഞ്ഞ ടോപ്പും തവിട്ട് ലെഗ്ഗിംസുമായിരുന്നു അവളുടെ വേഷം. വെളുപ്പില്‍ ചുവപ്പും ഓറഞ്ചും നിറങ്ങളുള്ള പൂക്കൾ നിറഞ്ഞ ടോപ്പ്. അതിന്റെ മുകൾഭാഗത്ത് ചുവന്നനെറ്റ് കൊണ്ടുള്ള ചെറിയ ഡിസൈൻ. ആ ടോപ്പിലവർ ഒരു അപ്സരസ്സിനെപോലെ ശോഭിക്കുന്നു. തന്റെ കോമളാംഗനയായ ആന്റിയെ അവൻ നോക്കിനിന്നു.

അവനെ വശ്യമായിയൊന്ന് നോക്കി പുഞ്ചിരിച്ച് സെലീന താഴേക്ക് ഇറങ്ങിവന്നു. അവനറിയാത്ത ഒരു രഹസ്യം കൂടി അവൾക്കറിയാമായിരുന്നു. അന്നവൾ ബ്രാ ധരിച്ചിരുന്നില്ല! ദുഷ്ചിന്തകളോടെയല്ല, പിക്നിക്കിനു പോവുമ്പോൾ തന്റെ കൊഴുത്ത മുലകളെ സ്വതന്ത്രരായിവിട്ട് കുറച്ചൊന്ന് റിലാക്സായി പോവാമെന്ന് കരുതിയതാണ് കാരണം. അയഞ്ഞ ടോപ്പായതുകൊണ്ട് ഞെട്ടുകൾ തള്ളിനിൽക്കുമെന്ന് പേടിക്കുകയും വേണ്ട. പിന്നെയിത് നമ്മുടെ നാടുമല്ലല്ലൊ… ഇതിലും ലിബറലായ വസ്ത്രങ്ങൾ ഇവിടുള്ളവർ ഇടുന്നു. ആര് ശ്രദ്ധിക്കാന്‍…!

എങ്കിലും ജിനുവിന്റെ കാമേച്ഛ സ്ഫുരിക്കുന്ന ആ നോട്ടം അവളെയൊന്ന് ആശയക്കുഴപ്പത്തിലാക്കി. ഇറങ്ങി വന്നപ്പോൾ തന്റെയാ ഇളനീർക്കുടങ്ങൾ ആടിക്കളിക്കുന്നത് ജിനു ശ്രദ്ധിച്ചിരുന്നോയെന്ന് അവളൊന്ന് പേടിച്ചു. ഉറപ്പിക്കാൻവേണ്ടി ചോദിച്ചു.

‘ ഈവട്ടം ആന്റി ഓക്കേയല്ലേടാ മോനേ?’

‘ ഓക്കേയോ? സൂപ്പറെന്ന് പറ ആന്റി. ഇന്ന് എല്ലാവനേം എനിക്ക് ആന്റീടെ പൊറേന്ന് ഓടിക്കാനേ സമയം കാണൂ’

അവൾ അഭിമാനത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു. പിന്നെ ഒരു കാമുകി കാമുകനേയെന്നപോലെ അവന്റെ വലംകൈയിൽ സ്വന്തം ഇടംകൈകോർത്ത് പുറത്തേക്കിറങ്ങി.

ന്യൂസിലാന്റിലെ ബേ ഓഫ് ഐലന്റ്സിലെ ദ്വീപുകളിലൊന്നായ അറോഹാ ഐലന്റിലായിരുന്നു പിക്നിക്കിനു തിരഞ്ഞെടുത്ത എക്കോപാർക്ക്. ചെറിയ സീപ്ലെയിനുകളിൽ കോളേജിൽ നിന്നുള്ളവരോടൊപ്പം അവരും അറോഹാ ദ്വീപിലേക്ക് പോയി. ഒരു കൊച്ചു സ്വർഗ്ഗമെന്ന് വേണമെങ്കിൽ അറോഹായെ വിശേഷിപ്പിക്കാം. ചെറുവനങ്ങളും തടാകവും പിക്നിക് റിസോര്‍ട്ടുകളും നിറഞ്ഞൊരു കൊച്ചു സ്വർഗ്ഗം. വനത്തേയോ ആവാസവ്യവസ്ഥയേയോ ശല്യപ്പെടുത്താതെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുമാത്രം അവിടെ വരാം. ആസ്വദിക്കാം.

സീപ്ലെയിനിൽനിന്ന് ദൂരെ അറോഹ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ സെലീനയുടെ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. തന്റെയും ജിനുവിന്റെ അങ്കിളിന്റെയും മധുവിധു അവിടെയായിരുന്നു. അവിടെവച്ചാണ് തന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. അവിടെയാ ചെറുകുന്നിൽ… ആ മുത്തച്ഛൻ ഓക്കുമരത്തിന്റെ തണലിൽ…. തന്റെ ഗർഭപാത്രത്തിലാദ്യമായി ബീജം നിക്ഷേപിക്കപ്പെട്ടു. അനേകം ബീജനിക്ഷേപങ്ങളുടെ തുടക്കമായിരുന്നു അത്. ഇവിടെ മധുവിധു നുകർന്ന് എത്രയോ നാളുകൾ… രതിയുടെ കാണാക്കയങ്ങളിൽ ഒരുമിച്ച് പാറിനടന്ന നാളുകൾ…. അദ്ദേഹം തന്നിൽ നിക്ഷേപിച്ച ബീജാണുകൾക്ക് തന്നെയൊരു അമ്മയാക്കാനുള്ള വീര്യമില്ലെന്നറിഞ്ഞപ്പോൾ മനസ്സിനൊരു മരവിപ്പായിരുന്നു. ആ മരവിപ്പിലേക്ക് ഒരു കുളിർമഴയായ് ജിനുമോൻ തങ്ങളുടെ ജീവിതത്തിലേക്ക് വന്നു. പിന്നെയുള്ള ആറുവര്‍ഷങ്ങൾ സ്വർഗ്ഗമായിരുന്നു. ജിനുവിന് ഇപ്പോഴും ഓർമ്മയുണ്ടോന്ന് അറിയില്ല. അവനെ തങ്ങൾക്ക് കിട്ടിയതിന്റെ ആദ്യ നാളുകളിൽ തങ്ങൾ മൂവരും ഇവിടെ വരാറുണ്ടായിരുന്നു. ഇവിടെയാണ് ഇച്ചായൻ അവനെ നീന്തൽ പഠിപ്പിച്ചത്. അവൻ തനിയെ നീന്തുമെന്നായപ്പോൾ അവന്റെ നീന്തലും കണ്ടുകൊണ്ട് തങ്ങളാ മുത്തച്ഛൻ മരത്തിന്റെ ചോട്ടിലിരിക്കും. അവൻ തീർത്തും നീന്തലിൽ മുഴകിയെന്ന് ഉറപ്പാകുമ്പോൾ അവൻ കാണാതെ മൗനദാഹങ്ങളോടെ ശരീരങ്ങൾ പങ്കുവയ്ക്കും. ഔട്ട്ഡോർ സെക്സ് അവൾക്കെന്നും ഒരു ഹരമായിരുന്നു.

സീപ്ലെയിൻ ഹാങ്ങറിലിറങ്ങിയ കുലുക്കംകേട്ട് സെലീന ചിന്തകളിൽനിന്ന് ഉണർന്നു. പാർക്കിന്റെ പ്രധാനഭാഗത്ത് നല്ല ബഹളമായിരുന്നു. കോളേജിൽനിന്നുള്ള വിദ്യാർത്ഥികളും അവരുടെ പേരൻസും കാമുകിമാരും ഒക്കെയായി എകദേശം എഴുപതുപേരോളം അവിടെയുണ്ടായിരുന്നു. ജിനു കുതിച്ച് മുന്നിലേക്ക് കയറി റിസോര്‍ട്ടിന്റെ ഫ്രണ്ട് ഡോർ ആന്റിയ്ക്കായി തുറന്നുകൊടുത്തു. അഭിമാനപൂര്‍വ്വം അവരിരുവരും കൈകൾകോർത്ത് റിസോര്‍ട്ടിലേക്ക് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *