പിന്നെ പറയാന്‍ മറന്ന കാര്യം രണ്ടാമത്തെ മകന്‍ യാസീന്റെ ബയോളജിക്കല്‍ ഫാദര്‍ മൊയ്ദീന്‍ അല്ല അത് ഉദയ് ഹുസൈന്‍ ആണ്, മൊയ്ദീനും അറിയാം അത്, ഒരിക്കല്‍ ഉദയ്യും മൊയ്ദീനും ഗായത്രിയും ചേര്‍ന്ന് കുക്കോള്‍ഡ് ത്രീസം ചെയ്യുമ്പോള്‍ ആണ് ഉദയ് അയാള്‍ക്ക് ഗായത്രിയില്‍ ഒരു കുഞ്ഞ് വേണം എന്ന് പറയുന്നത്.. പൊന്നുതമ്പുരാന്റെ ആജ്ഞ കേട്ട ഉടനെ ഗായത്രിയും മോയ്ദീനും സമ്മതിച്ചു.. അതുകൊണ്ട്തന്നെ മൊയ്ദീന്‍ യാസീന് ഒരു രാജകുമാരനെപോലെ പ്രത്യേക കെയറും കൊടുക്കാറുണ്ട്…
നമുക്ക് കഥയിലേക്ക് മടങ്ങിവരാം…
അതേസമയം ഇങ്ങ് നാട്ടില്‍ പല സംഭവങ്ങളും നടന്നു ഭൂപരിഷ്കരണം മൂലം പകുതിഭൂമിയും നഷ്ടപ്പെട്ട പൂമന ഇല്ലക്കാര്‍ക്ക് ചെറിയ സാമ്പത്തികഞെരുക്കം ഒക്കെ തുടങ്ങി, ജഗന്‍നാഥന്‍ നമ്പൂതിരി പുത്രിദുഖത്തിന്റെ ആലസ്യത്തില്‍ ഇരുന്നപ്പോള്‍ മരുമകന്‍ മംഗലശേരി കാര്‍ത്തികേയന്‍ കുടുംബകാര്യത്തിലിടപെട്ട് പലതും തട്ടിയെടുത്തു, അങ്ങനെ ആ ഇല്ലം ചെറിയ പട്ടിണിയിലേക്കൊക്കെ വഴിമാറി.. പഴയ ജന്മികുടുംബത്തോട് നാട്ടില്‍ പുതുതായി മുളച്ചുവന്ന പുത്തന്‍പണക്കാര്‍ക്കും തൊഴിലാളിവര്‍ഗ്ഗത്തിനും പുച്ഛമായിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണിമംഗലം കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്ന കാരക്കൂട്ടില്‍ ദാസന്റെ നേതൃത്തലുള്ള കോണ്‍ഗ്രസ്സ് ഭരണസമിതിയെ സോഷ്യലിസ്റ്റുകാര്‍ തറപറ്റിച്ചു, കണിമംഗലം കുടുംബത്തിന്റെ വയലുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ തരിശിട്ടു
നാടും നാട്ടുകാരും ഒറ്റപ്പെടുത്തി,ദാരിദ്രത്തിന്റെ പടുകുഴിയിലായ ആ വൃദ്ധബ്രാഹമണന്‍ അവസാനം ആ കടുംകൈ ചെയ്യ്തു….!!!
അത്മഹത്യയാണോ?.. അല്ല, വീടിനെയും വീട്ടുകാരെയും അപമാനിച്ച് മേത്തന്റെ കൂടെ ഇറങ്ങിപോയ തന്റെ വഞ്ചകിയായ പുത്രിക്ക് സങ്കടം ബോധിപ്പിച്ചുകൊണ്ട് ഒരു കത്തെഴുതി… അല്ലെങ്കിലും രാജ്യത്തെ മതേതരത്ത്വം പഠിപ്പിച്ച നെഹറുവിന്റെ അനുയായി ആയ ജഗന്‍നാഥന്‍ നമ്പൂതിരിക്ക് എന്ത് മതം എല്ലാം ക്ഷമിക്കാനും പൊറുക്കാനും ഞാന്‍ തയ്യാറാണെന്നും കുടുംബം പട്ടിണിയിലാണെന്നും അദ്ദേഹം കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു…
എന്നാല്‍ ജഗന്‍നാഥന്റെ മൂത്ത മകന്‍ നീലകണ്ഠന് അച്ചന്റെ ഈ മാപ്പെഴുത്ത് തീരെ പിടിച്ചില്ല, സെല്ലുലാര്‍ ജയിലില്‍ കിടന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയ വീരദേശാഭിമാനിക്ക് അച്ചനേക്കാള്‍ ഉളുപ്പ് ഉണ്ടാകും എന്നും പറഞ്ഞ് നീലകണ്ഠന്‍ വീടുപേക്ഷിച്ച് ബീഹാറിലേക്ക് പാലായനം ചെയ്യ്തു.. . . പക്ഷേ.. മാണിക്യമലരായ പൂവീ മഹതിയാം ഗായത്രിബീവി പേര്‍ഷ്യയെന്ന പുണ്യനാട്ടിൽ വിലസിടും നാരിയായ നമ്മുടെ ഗായത്രിബീവി അച്ചന് മറുപടി കത്തയച്ചു കത്തില്‍ ഒരു ചെക്ക് ചെക്കില്‍ ഒരു കോടി രൂപ.. !!
പൂജ്യങ്ങളെണ്ണി കിളി പോയ ആ സാധുബ്രാഹമണന്‍ ചെക്കുമായി അടുത്തുള്ള നെടുങ്ങാടി ബാങ്കിന്റെ ശാഖയിലേക്കോടി ചെക്കിലെ കോടി കണ്ട് മാനേജ്റുടെ കിളിപോയി,
ഒരുകോടി അല്ലേ ഉള്ളൂ എന്നുപറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ എഴുപതുകളിലെ ഒരുകോടി ഇന്നത്തെ 45 കോടിയിലധികം മൂല്യം ഉണ്ട് എന്ന് ഓര്‍ക്കണം..!!
ജഗന്‍നാഥന്‍ നമ്പൂതിരിക്ക് കിട്ടിയ ഈ ലോട്ടറി നാട് മുഴുവന്‍ അറിഞ്ഞു മനോരമയില്‍ ജഗനാഥനെകുറിച്ച് വാര്‍ത്തകള്‍ പൊടുപ്പും തേങ്ങലും വെച്ച് വന്നു,
ഗായത്രിയെക്കുറിച്ച് പല കഥകളും മഞ്ഞപത്രത്തില്‍ എഴുതിവന്നു… പാണന്‍മാര്‍ പലതും പാടിനടന്നു… പക്ഷേ ആ കുടുംബം പഴയ പ്രതാപത്തിലേക്ക് നടന്നുകയറി നാടും നാട്ടാരും വീണ്ടും പൂമന ഇല്ലത്തുകാരെ കാണുമ്പോള്‍ ഉടുമുണ്ട് അഴിച്ചിടാന്‍ തുടങ്ങി, ജന്മിവിരുദ്ധ സമരങ്ങള്‍ നടത്തിയ പഴയ കുടിയാളന്മാര്‍ കോളാമ്പിയുമായി പൂമന ഇല്ലത്തിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കാന്‍ തുടങ്ങി കീഴാളസ്ത്രീകള്‍ ഇല്ലത്തുകാരുടെ കുണ്ണഭാഗ്യത്തിനായി കൊതിച്ച് അടിവസ്ത്രം ഇടാതെ നടക്കാന്‍ തുടങ്ങി, ആയിടക്ക് രാജ്യത്ത് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജഗനാഥന്‍ എന്ന പഴയ കോണ്‍ഗ്രസ്സുകാരന്‍ നാട്ടുരാജാവ് വീണ്ടും നാട്ടില്‍ ശക്തനായി മാറി, പക്ഷേ ജഗനാഥന്റെ ബീഹാറിലേക്കുപോയ മകന്‍ നീലകണ്ഠന്‍ അടിയന്തരാവസ്ഥക്കെതിരെ ബീഹാറില്‍ ജെ പിയോടും ജോര്‍ജ് ഫെര്‍ണാഡസിനോടും ഒപ്പം ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു ജയിലില്‍പോയി………..
