ഗുരമ്മ

ഗുരമ്മ

Guramma | Author : Sorba


കഴിഞ്ഞ 3 മാസമായി യാതൊരു ജോലിയും ഇല്ലാതെ ഒരു സുഹൃത്തിന്റെ ദയയിൽ സുഭിക്ഷമായ ഭക്ഷണവും മദ്യവുമായി കഴിയുക ആയിരുന്നു ഞാൻ.. ജോലിക്ക് പോകാൻ അതിയായ ആഗ്രഹം ഉണ്ടായിരെന്നെങ്കിലും അവ തേടി പോകാൻ എന്നും എനിക്ക് മടി ആയിരുന്നു.. മാസങ്ങളോളം ചില നല്ലവരായ സുഹൃത്തുക്കളോടൊപ്പം കഴിയും..

അവർ എനിക്ക് ഭക്ഷണവും മദ്യവും തരും, എനിക്കായി ജോലി അന്യോഷിക്കും.. അങ്ങനെ ആണ് കുറച്ചു നാളുകളായുള്ള എന്റെ ജീവിതം.. കുറുപ്പ് എന്ന എന്റെ സുഹൃത്തിന്റെ ഒപ്പം ആണ് ഇപ്പോൾ.. ഉച്ച ആകുമ്പോൾ കുറുപ്പിന്റെ ജോലി കഴിയും.. പിന്നീട് രാത്രി വരെ തീറ്റയും കുടിയും ആയി ഇരിക്കും.. കുറുപ്പ് ഇതിനിടയിലും എനിക്കായി ജോലി അന്യോഷിക്കുന്നുണ്ടായിരുന്നു.. 3 മാസത്തെ കുറുപ്പിന്റെ ശ്രമത്തിന് ശേഷം കുറുപ്പും നിരാശനാകാൻ തുടങ്ങി..

 

ഒരു ദിവസം വളരെ സന്തോഷവാനായി കുറുപ്പ് എന്റെ അരുകിൽ എത്തി.. കുറുപ്പിന്റെ സന്തോഷത്തിനു കാരണം കുറുപ്പ് എനിക്കായ് ഒരു ജോലി കണ്ടെത്തിയിരിക്കുന്നു.. അദ്ദേഹം എന്നോട് പറഞ്ഞു, നാളെ തന്നെ പുറപ്പെടണം, വയനാട് ആണ് സ്ഥലം, അവിടെ എന്റെ ഒരു സ്നേഹിതൻ ഉണ്ട്, രാമകൃഷ്ണൻ.. അയാളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. നീ നാളെ തന്നെ അവിടെ എത്തുക..

ആത്മാർത്ഥമായ് നന്ദി പറഞ്ഞു കൊണ്ട് ഞാൻ കുറുപ്പിന്റെ അടുത്ത് നിന്ന് യാത്രയായി..

 

കുറുപ്പ് തന്ന വണ്ടി കാശുമായി ഞാൻ വയനാട് എത്തി.. രാമകൃഷ്ണനെ കണ്ടെത്തി.. കുറുപ്പിന്റെ ഒരു കത്ത് എന്റെ കയ്യിൽ ഉണ്ടായിരുന്നു, അത് ഞാൻ അദ്ദേഹത്തെ ഏൽപ്പിച്ചു.. രാമകൃഷ്ണൻ നിറഞ്ഞ മനസോടെ എന്നെ സ്വീകരിച്ചു.. സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയും കഴിക്കാൻ ഭക്ഷണവും അന്നത്തെ രാത്രി താമസിക്കാൻ ഒരു മുറിയും തന്നു..

 

രാവിലെ രാമകൃഷ്ണൻ എന്നെ വിളിച്ചുണർത്തി.. എന്റെ ജോലിയെ പറ്റി എന്നോട് പറഞ്ഞു.. അവിടെ അടുത്തുള്ള ഒരു തേയില എസ്റ്റേറ്റിൽ അസിസ്റ്റന്റ് കണ്ടക്ടർ ആണ്.. തേയില നുള്ളുന്ന ജോലിക്കാരെ നോക്കുക, അവരുടെ ജോലി ശ്രദ്ധിക്കുക, അവർക്ക് ആവിശ്യമുള്ള നിർദ്ദേശങ്ങൾ നൽകുക.. ഇതാണ് എന്റെ ജോലി.. മറ്റുള്ളവരുടെ ആശ്രയത്തിൽ മാത്രം കഴിഞ്ഞിരുന്ന എനിക്ക് എന്ത് ജോലിയും സ്വീകാര്യമായിരുന്നു..

 

അടുത്ത ദിവസം തന്നെ ഞാൻ എസ്റ്റേറ്റ് ലേക്ക് പോയി.. അവിടെ അടുത്ത് ഒരു ചെറിയ വീട്ടിൽ എനിക്കുള്ള താമസം ഒരുക്കിയിരുന്നു.. രണ്ട് ദിവസം എന്നോടൊപ്പം പഴയ കണ്ടക്ടർ ഉണ്ടായിരുന്നു, അയാൾ കാര്യങ്ങൾ എല്ലാം എനിക്ക് പറഞ്ഞു തന്നു.. വലിയ കഷ്ടപ്പാട് ഒന്നുമില്ല.. തേയില നുള്ളുന്നത് നോക്കുക, അതിന്റെ കണക്ക് എടുക്കുക, അങ്ങനെ കുറച്ചു പണികൾ..

 

രണ്ട് ദിവസത്തിന് ശേഷം അയാൾ പോയി.. പിന്നീട് ഞാൻ ഒറ്റയ്ക്ക് ആയി മേൽനോട്ടം.. ഞാൻ തേയില നുള്ളുന്നവർക്ക് ഇടയിലൂടെ പോയി.. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്, കൂടുതലും സ്ത്രീകളാണ് ജോലിക്ക്, അതും തമിഴ് സ്ത്രീകൾ.. ഒത്ത ഉയരവും നല്ല തടിച്ച ശരീര പ്രകൃയും, നല്ല മുഴുത്ത മുലകളും വിരിഞ്ഞു നിറഞ്ഞ ചന്തിക്കളുമാണ് അവർക്ക്.. രണ്ട് ദിവസം പഴയ കണ്ടക്ടർ കൂടെ ഉണ്ടായിരുന്ന കൊണ്ടും ജോലി പഠിച്ചെടുക്കാനുള്ള വ്യഗ്രത കൊണ്ടും ഇതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.. ബ്ലൗസ്സിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ കണ്ടു കൊണ്ട് ഞാൻ ജോലി നോക്കാൻ തുടങ്ങി.. ഓരോ മുലയും ഒന്നിനൊന്നു മികച്ചതായി എനിക്ക് തോന്നി.. ഓരോ ചന്തിയും കൂടുതൽ കൊതിപ്പിക്കുന്നതായി തോന്നി.. കുണ്ണയിൽ കൈ വെച്ച് ഒന്ന് ഉഴിഞ്ഞു നോക്കി ഞാൻ വീണ്ടും നടന്നു.. മുലയും ചന്തിയും കണ്ടുകൊണ്ടുള്ള ഈ യാത്ര ഞാൻ പതിവ് ആക്കി.. പക്ഷെ ആരോടും ഞാൻ മോശമായി പെരുമാറിയില്ല..

 

 

 

അങ്ങനെ ഒരു നടത്തത്തിനിടയിൽ ആണ് ഞാൻ ഗുരമ്മയെ കാണുന്നത്.. അപ്രതീക്ഷിതമായി ഒരു തേയില കാടിന്റെ അകത്തു നിന്ന് കാള രൂപീണിയായ ഗുരമ്മ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.. ഞാൻ നടുങ്ങി പോയി.. ഗുരമ്മയുടെ വായിൽ കറുത്തു തടിച്ച വലിയ ഒരു ചുരുട്ട്.. എന്നെ കണ്ടതും ഗുരമ്മ അത് മറച്ചു കളഞ്ഞു.. എന്നിട്ട് ഒന്ന് ചിരിച്ചു, പാതിരായ്ക്ക് ഒരു വെള്ളിടി! ഞാനും പുഞ്ചിരിച്ചു.. ഒരു വളിച്ച പുഞ്ചിരി..

 

ഗുരമ്മ ഭർത്തൃമതി ആണ്, നിത്യ വന്ധ്യ ആണ്.. ഗുരമ്മയുടെ ഭർത്താവ് ചടച്ചു വളഞ്ഞ ഒരു വൃദ്ധൻ ആണ്.. തേയില നുള്ളിൽ ഗുരമ്മ അദ്വൈത്തീയയാണ്..

 

എന്റെ പ്രഭാത പാര്യടനങ്ങൾക്കിടയിൽ മിക്കവാറും ഞാൻ ഗുരമ്മയെ കണ്ടു തുടങ്ങി.. ദിവസം ചെല്ലുതോറും ആ കരിംഭൂതം എന്നെ കൂടുതലായി ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി.. ഒരു തരം വെട്ടുപോത്തിന്റെ നോട്ടം..

 

ഒരു ദിവസം കാലത്ത് കഷ്ടിച്ച് ഏഴുമണിക്കാണ് ആ സംഭവം നടന്നത്.. അപ്പോഴും തോട്ടത്തിനുള്ളിൽ ഇരുട്ടാണ്.. കട്ടിയുള്ള മൂടൽ മഞ്ഞ് അലിഞ്ഞു മാഞ്ഞട്ടില്ല.. ഞാൻ ഗുരമ്മയുടെ ബ്ലോക്കിൽ കൂടി നടക്കുന്നു.. പെട്ടന്ന് അയ്യാ എന്നൊരു വിളി കേട്ടു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കഷ്ടിച്ച് ഒരു പത്തടി അകലെ ഒരു മരച്ചുവട്ടിൽ ആ കറുത്ത രൂപം നിൽക്കുന്നു.. ആ ചുണ്ടുകൾ അസാധാരണമായി വിറക്കുന്നു.. ആ വിറയൽ സർവ്വാഗം വ്യാപിക്കുന്നതായി എനിക്ക് തോന്നി.. അവളുടെ മുഴുത്ത മാറിടം ഉയരുന്നു, താഴുന്നു, ആ വിറയൽ ഒരു തേങ്ങലടിയായി മാറുന്നു.. ഇതെല്ലാം കണ്ട് ഞാൻ അന്തം വിട്ട് നോക്കി നിൽക്കുന്നു..

 

ഇടയ്ക്ക് താളത്മകമായി അയ്യാ, അയ്യാ എന്ന വിളിയോടെ ആ സ്ത്രീ എന്നോടടുത്തു.. പെട്ടെന്ന് അയ്യാ എന്നൊരാലർച്ചയോടെ ആ ഭീകര സത്വം എന്റെ അരക്കെട്ടിൽ വട്ടം പിടിച്ചു കൊണ്ട് എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട്, ആ മുഖം എന്റെ നാഭിയിൽ അമർത്തി കൊണ്ട് എങ്ങലടിക്കാൻ തുടങ്ങി.. ഞാൻ പകച്ചു പോയി.. ആ സ്വരൂപത്തിൽ ഒരു ഭൂകമ്പം നടക്കുന്നു.. ആ പിടി ഒന്നിനൊന്നു മുറുകുന്നു.. സാവധാനം ആ മൃഗം എന്റെ തുടയിൽ കടിക്കുന്നു.. വല്ലാത്ത വേദന.. എനിക്ക് ഭയമാകുന്നു..

 

എന്ന ഇത്? ഞാൻ ഒരുപ്രകാരത്തിൽ കഴിയുന്നിടത്തോളം അധികാര സ്വരത്തിൽ ചോദിച്ചു.. എന്നിട്ട് ആ തലമുടിക്കുത്തിനു പിടിച്ചു ആ മുഖം വലിച്ച് ഉയർത്തി..

 

അയ്യാ, മന്നിചിടുങ്കായാ. എനക് താങ്ക മുടിയലെ.. മുറിഞ്ഞു മുറിഞ്ഞു ആ വാക്കുകൾ ആ വായിൽ നിന്ന് അടർന്നു വീണുകൊണ്ടിരുന്നു.. അതോടുകൂടി എന്നെയും വലിച്ചാടുപ്പിച്ചു കൊണ്ട് ആ മരുത്വ മല മറിയുന്ന മാതിരി ആ സ്ത്രീ മലർന്ന് കിടന്നു..

 

ഇതെന്ന ഇത്? ഞാൻ അമർത്തി അലറി

 

കാപ്പാത്തിടുങ്കായാ, താങ്ക മുടിയലെ.. പേയാ, വ്യാതിയ, തെറിയാത്തുങ്കേ.. മുടിയലയാ, മുടിയല..