അങ്ങിനെയിരിമ്ന നാട്ടിലെ പുരയിടത്തിൽ എന്തൊക്കെയോ അറ്റകുറ്റപണികൾ ആവശ്യമായി വന്നു. എനിയ്ക്കാണേൽ ലീവെടുക്കാൻ പറ്റാത്ത സമയം. അമ്മ വളണ്ടിയായി പോകാൻ തയ്യാർ, അമ്മയ്ക്ക് അവിടമെല്ലാം ഒന്നു സന്ദർശിയ്ക്കാൻ വെമ്പുകയാണ്, അവരുടെ പ്രിയപ്പെട്ട ഒരു പശുവുണ്ട് ഒരാളെ ഏർപ്പാടാക്കിയിരിയ്ക്കുകയാണ്. അതിനെ കാണാനാണു ആൾ തിടുക്കും. പക്ഷെ തനിയെ വിടാൻ എനിയ്ക്ക് മനസ്സുവന്നില്ല. അപ്പോഴാണ് ചേച്ചി കൂടെ പോകാൻ തയ്യാറായത്. അവൾക്കും അവിടമെല്ലാം കാണാൻ താൽപര്യം കാണുമല്ലോ. അങ്ങിനെ അവർ രണ്ടാളും യാത്രയായി. ബോറടിച്ചപ്പോൾ മേജറുടെ വീട്ടിൽ പോയാലോ എന്നു കരുതിയതാണ്, പക്ഷെ എന്തോ മനസ്സു വന്നില്ല.
അങ്ങിനെയിരിക്കെയാണ് മുംബൈയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായ്. എല്ലാക്കൊല്ലവും പതിവുള്ളതാണ്. പെട്ടന്നാണ് വെള്ളം കയറുന്നതും റോഡു ഗതാഗതവും ട്രെയിനും നിശ്ചലമാകുന്നതും. ഞാൻ വീടെത്തിയിരുന്നു. അപ്പോഴാണറിയുന്നത് ജാനകി വീട്ടിലെത്തിയിട്ടില്ലെന്ന്. അവളുടെ സ്ക്കൾ എന്റെ ഫ്ളാറ്ററിനടൂത്താണ്. അവൾ ഇടയ്ക്ക തനിച്ച് വരാനുള്ളതുമാണ് ആ ഒരു സമാധാനം മാത്രമായിരുന്നു. അന്വേഷിച്ചിറങ്ങാൻ നിൽക്കുമ്പോഴേയ്ക്കും അവളെത്തി. ആകെ നനഞ്ഞതൊഴിച്ചാൽ കുഴപ്പമൊന്നുമില്ല. ഏതായാലും അവൾക്കിന്നിവിടെ തങ്ങുകയേ നിവൃത്തിയുള്ളൂ. രാവിലെ വെള്ളമിറങ്ങുകയാണെങ്കിൽ ഞാൻ അവിടെക്കൊണ്ടെത്തിച്ചോളം എന്നും ഏറ്റു. മേജർക്കും ആശ്വാസമായി.
തൂണികൾ പിഴിഞ്ഞിട്ട് മാറാൻ കൊടുക്കാൻ വേറൊന്നുമില്ല. അവസാനം എന്റെ ഒരു ടീ ഷർട്ട് കൊണ്ട് തൽക്കാലം ഒപ്പിച്ചു. ഒരു ലൂസ് ബനിയൻ പോലെ അതുമിട്ട് നടക്കാൻ അവൾക്ക് മടിയൊന്നുമില്ല. പക്ഷെ എന്റെ മനസ്സിലാണ് അങ്കലാപ്പ. എന്തായാലും അവൾക്ക് കിടക്കാൻ ഞാൻ അമ്മയുടെ മൂറി ഒരുക്കി കൊടുത്തു. രാത്രിയേറെ കഴിഞ്ഞപ്പോൾ മഴയുടെ ശക്തി വർദ്ധിച്ചു, ഒപ്പം കനത്ത ഇടയും മിന്നലും. ജാനകി വന്നു കുലുക്കി വിളിച്ചപ്പോളാണ് ഞാൻ അവളുടെ പേടിച്ചുരണ്ട മുഖം കണ്ട്.(തുടരും)
