ജലന്തര്‍ സിമ്രാന്‍ – 1

കമ്പികഥ – ജലന്തര്‍ സിമ്രാന്‍ – 1

രവി എഞ്ചിനീറിങ്ങ് ഡിഗ്രി പാസ്സായ ശേഷം ജോലിക്കു വേണ്ടി ശ്രമിച്ചതു വടക്കെ ഇൻഡ്യയിലാണു പഠിച്ചതു തിരുവനന്തപുരത്തു. കേരളത്തിനു പുറഞ്ഞു. ആകെ പോയിട്ടുള്ളതു ബാങ്കളൂരിലും മൈസൂറിലും, അതും കോളേജിൽ നിന്നു സ്റ്റഡി ടൂറിനും.

ലോകമൊന്നു കാണേണ്ട? ലോകം പോയിട്ടു ആദ്യ ഇൻഡ്യ ഒന്നു കാണണ്ടേ? അങ്ങിനെ ആണു ജലന്ത്രിൽ ഒരു ജോലി ശരിയായപ്പോൾ അതു സ്വീകരിച്ചതു അതിനു വേറെ ഒരു കാരണം കൂടി ഉണ്ടായിരിന്നു.കോളെജിൽ ഒരു പഞാബി പയ്യൻ കൂടെ പഠിക്കുന്നുണ്ടായിരിന്നു.ഗുരുചരൻ. അവൻ പഞാബി പെണ്ണുങ്ങളുടെ സൗന്ദര്യത്തിനെ പറ്റിയും അവരുടെ ഗോതമ്പു നിറത്തെ പറ്റിയുമൊക്കെ പറഞ്ഞു രവിയെ കൊതി പിടിപ്പിച്ചിരുന്നു ആ പെണ്ണുങ്ങളെ ഒന്നു കാണുകയെങ്കിലും ചെയ്യാമല്ലോ. പിന്നെ ആലോചിച്ചു വിഷമിച്ചിട്ടു കാര്യമില്ലല്ലോ.
ജലന്ദറിൽ ആരെയും പരിചയമില്ല. അങ്ങോട്ടു വിടാൻ അമ്മക്കു ഒട്ടും മനസ്സുണ്ടായിരുന്നില്ല. കുറച്ചു കാലം മതി അവിടെ ഒക്കെ ഒന്നു കാണട്ടെ. പിന്നെ അതിനു അവസരം കിട്ടിയെന്നു വരില്ലല്ലോ എന്നൊക്കെ പറഞ്ഞു അമ്മയെ ഒരു വിധം സമ്മതിപ്പിച്ചു കാശിനു ബുധിമുട്ടു വരരുത്തു. അമ്മ അഛനോടു പറഞ്ഞു മകന്റെ പേർൽ കുറച്ചു പെസ് ഇട്ടു കൊടുക്കുവാൻ. ആണായിട്ടു അവർക്കു അവൻ മാത്രമല്ലേയുള്ള പിന്നെ ഉള്ളതു ഒരു മൂത്ത ചച്ചിയും കോളേജിൽ പഠിക്കുന്ന അനിയത്തിയും അച്ഛൻ രവിയുടെ അക്കൗണ്ടീലേക്കു ഒരു ലക്ഷം രൂപ ഇട്ടു കൊടുത്തു. മകൻ വിഷമിക്കരുതല്ലോ.
അങ്ങിനെ രവി ഡെൽഹിയിലേക്കു വണ്ടി കയറി അവിടെ നിന്നു ജലന്ദറിലും. ഒരു ഞായറാഴ്ചച്ച ആണു അവിടെ എത്തിയതു തിങ്കളാഴ്ച്ച ജോലിക്കു കയറാമല്ലോ. കോള്ളാമെന്നു തോന്നിയ ഒരു ഹാട്ടലിൽ റൂം എടുത്തുകൂളി കഴിഞ്ഞു പുറത്തേക്കു ഇറങ്ങി ശരിയാണു പെണ്ണുങ്ങാൾക്കു നല്ല നിറം.പിന്ന് ആവസ്യത്തിലേറെ അവയവക്കാഴുപ്പും. പ്രായമായവരെല്ലാം നല്ല തടിച്ചു കൊഴുത്തിരിക്കുന്നു അതിനു തനിക്കെന്താ, ചെറുപ്പക്കാരികളെ നോക്കിയാൽ പോരെ?

ഓഫീസിൽ ചെന്നു ശേഷം താമസിക്കാൻ ഒരു വീടു കണ്ടെത്താൻ ആരുടെ എങ്കിലും സഹായം തേടാം.പേയിങ്ങ് ഗസ്റ്റ് ആയാൽ കൂടുതൽ നല്ലതു. സ്വയം കുക്കിങ്ങ് ഒന്നും വണ്ടല്ലല്ലോ.അതിൽ പരിചയമില്ല താനും.
രാവിലെ തന്നെ ജോലി സ്ഥലത്തേക്കു തിരിച്ചു അത്ര വലിയ കമ്പനി ഒസ്മെന്നുമല്ല. ആക്കെ എണ്ണൂർ ജോലിക്കാർ പേർസണൽ ഡിപ്പാർട്മന്റിൽ തന്നെ ഒരു മലയാളി ജനാർദന കുറുപ്പു സിമ്രാധാനമായി.മലയാളം സംസാരിക്കാൻ ഒരാളയല്ലോ. കുറുപ്പേട്ടൻ എല്ലത്തിനും സഹായീച്ചു. ജനറൽ മാനേജറെ കണ്ടു. ഒരു സർദാർജിനല്ല മനുഷ്യണാണെന്നു തോന്നി കുറച്ചു തമാഗ്ഗ് ഒക്കെ പറഞ്ഞു രവിയുടെ ടെൻഷൻ കുറയ്ക്കാൻ നോക്കി നല്ല ആളെന്നു രവിക്കു തോന്നി

പുറത്തു വന്നപ്പോൾ കുറുപ്പു ചേട്ടനോടു താമസിക്കാൻ ഒരു സ്തലത്തിന്റെ കാര്യം പറഞ്ഞു.കുറുപ്പുചേട്ടന്റെ വീട്ടിലക്കു പോകുന്ന വഴിക്കു ഒരു പഞാബി കുടുംബം ഉണ്ടെന്നും അവരുടെ വീടിന്റെ മുകളിത്ത് നില അവർ ന്റെറിനു കൊടുക്കുവാൻ ആലോചിക്കുമെന്നുണ്ടെന്നും ഫാമിലിയെ ആണു അവർ ഉദ്ദശിക്കുന്നതെന്നും ആ കാര്യം കുറുപ്പു ചേട്ടൻ പറഞ്ഞു ശരിയാക്കാമെന്നും പറഞ്ഞു.
അന്നു രാത്രി തന്നെ കുറുപ്പു ചേട്ടൻ ഫോൺ ചെയ്യു . വീടു തരാമെന്നു അവർ സമ്മതിച്ചിത്ര ഒരു സുരീന്ദർ ആണത്രെ വീടിന്റെ ഓണർ, നാളെ വൈകുന്നേരം അവിടെ പോയി എല്ലാം തീരുമാനമാക്കാമെന്നു പറഞ്ഞു. രവിക്കു സിമ്രാധാനമയി വീടിൽ നിന്നു വിളിച്ചപ്പോൾ ഇക്കാര്യമെല്ലാം പറയുകയും ചെയ്യു അടുത്ത ദിവസം ഓഫീസിൽ നിന്നു നേരെ ആ വീട്ടിലേക്കാണു പോയതു നേരത്തെ പറഞ്ഞിരുന്നതു കൊണ്ടു സുരീന്ദർ വീട്ടിൽ ഉണ്ടായിരുന്നു. സുരീന്ദർ ഒരു ഒട്ടോ മൊബയിൽ സ്പെയർ ഷോപ് നടത്തുന്നു എന്നു കുറുപ്പു പറഞ്ഞു. ഭാര്യ മാത്രമേ കൂടെ താമസ്സുമുള്ളൂ. ഗേറ്റ് തുറന്നപ്പോൾ തന്നെ സുരീന്ദർ വാതിൽ തുറന്നു..സർദാർമാരൊക്കെ വളരെ ചൂടന്മാർ ആണെന്നു ഒക്കെ വെറുതെ ആളുകൾ പറയുന്നതാണന്നു തോന്നി
സുരീന്ദർ താക്കോലുമായി വന്നു.
മുകളിലത്തെ റുമൊക്ക് കാണിക്കാൻ. പുറത്തു കൂടിയും മുകളിലേക്കു പാവാം. വണമെങ്കിൽ താഴത്തെ നിലയിൽ നിന്നും മുകളിലേക്കു പോവുകയും ആവാം.പുറത്തു കൂടി തന്നെ ഞങ്ങൾ മുകളിലേക്കു കയറ്റി ഒരു ബെഡ് റൂം, പിനെ ഒരു ഹാൾ, ചെറിയ കിച്ചുൺ. ആവശ്യം വേണ്ട ഫർണിഷിങ്ങ് ചെയ്തിട്ടുണ്ടു. ബഡ് റൂമിൽ നാലു അടി വീതിയുള്ള ബഡ്, ഷെൽഫ് ഹാളിൽ ടീവിയും ഉണ്ടു രവിക്കുഇഷ്ടപ്പെട്ടു. ഇതിൽ കൂടുതൽ എന്തു വേണം?

” എന്താ, ഇഷ്ടമായോ?” കുറുപ്പു ചോദിച്ചു.
” ഇഷ്ടമായി ഇതു തന്നെ ധാരാളം”
ഞങ്ങൾ താഴേക്കു പോയി

വാടകക്കാര്യങ്ങൾ ഒക്കെ പറഞ്ഞു ഉറപ്പിച്ചു : ഭക്ഷണം എങ്ങിനെ” വളരെ അടുത്തു ഹോട്ടിലൊന്നുമില്ലല്ലോ“ സുരീന്ദർ ചോദിച്ചു ” ബ്രേക്ക്ഫാസ്റ്റും ഡിന്നറും കിട്ടിയാൽ കോള്ളാമായിരുന്നു അതിനു ഇവിടെ സൗകര്യം ഉണ്ടാവുമാ?” ” വലിയ പ്രശ്നം ഉണ്ടാവുമെന്നു തോന്നുന്നില്ല. സിമ്രാനോടൂ ഒന്നു ചോദിച്ചേക്കാം” ആരാണാവോ ഈ സിമ്രാൻ, രവി ആലോചിച്ചു. ആ പേരിലുള്ള ഒരു നടിയെ കേട്ടിട്ടുണ്ടു. സിമ്രാൻ. അതും ഒരു പഞാബി പെണ്ണാണല്ലോ. അകത്തു നിന്നു ആരോ ചരുന്ന കാൽപ്പെരുമാറ്റം. രവിയുടെ കണ്ണുകൾ അങ്ങോട്ടു പാഞ്ഞു. ചായുമായി വരുന്നു ഇതായിരിക്കും സിമ്രാൻ.സിനിമാനടി സ്മാനെക്കാളും ഉഗ്രൻ.നല്ല പൊക്കം, ഫിഗർ, നിറം.രവിക്കു കണ്ണു എടുക്കാൻ തോന്നിയില്ല. സുരീന്ദ്രർ പരിചയപ്പെടുത്തി സിമ്രാൻ ചിരിച്ചു. നല്ല ചിരി വെളുത്തു തിളങ്ങുന്ന പല്ലുകൾ നല്ല ഗോതമ്പ വിളയുന്ന നാടു.ഗുരുചരൺ പറഞ്ഞു രവി ഓർത്തു പോയി സുരീന്ദർ എന്തോ പഞാബിയിൽ സംസാരിക്കുന്നതു കേട്ടു. പിന്നെ സംസാരിച്ചതു സിമ്രാൻ ആണു.അതും തമിഴ് ചുവയുള്ള മലയാളത്തിൽ രവി അത്ഭുതപ്പെട്ടു പോയി
“ ഞാൻ മദ്രാസിലാണു പഠിച്ചതു. അഛൻ അവിടെ ഒരു ട്രാവൽ ഏജൻസി നടത്തുന്നു. കോളേജിൽ എനിക്കു കുറെ കേരളാ ഫ്രണ്ട്സ് ഉണ്ടായിരിന്നു.അങ്ങിനെ കുറച്ചൊക്കെ മലയാളം പഠിച്ചു; രവിക്കു സന്തോഷമായി ഈ ഗോതമ്പുമണിക്കു മലയാളം പറയാൻ അറിയാമെന്നു.
ഇടക്കു മലയാളം പറയാമല്ലോ . അതും ഈ സുന്ദരിയുടെ ചൂണ്ടിൽ നിന്നു. ” ഭഷണമൊക്കെ ഞാൻ ശരിയാക്കിത്തരാം. ദോശ, സാംബാർ ഒമ്നല്ല ഒരു വിധം ഞാൻ ഉണ്ടാക്കാം.” ” സിമ്രാനു സന്തോഷമായെന്നു തോന്നുന്നു. അവൾക്കു മദ്രാസികളെ വല്യ ഇഷ്ടമാണു. അവളുടെ ഓർമ്മകളിൽ കൂടുതലും ചെന്നെ ആണു”
സുരീന്ദർ നന്നായി ഇഭീഷ് സംസാരിക്കുന്നു.
” എന്നാൽ നാളെത്തന്നെ ഞാൻ ഷിഫ്റ്റ് ചെയ്യാം”

കാര്യമായ ലഗേജ് ഒന്നുമില്ലായിരുന്നു രവില്ല. ആകെ രണ്ടു പെട്ടി മാത്രം. ടാക്സി വരുന്നതു കണ്ടപ്പോൾ തന്നെ സിമ്രാൻ വന്നു വാതിൽ തുറന്നു. സുരീന്ദർ വീട്ടിൽ ഉണ്ടായിരുന്നില്ലസ്റ്റപ്ത് കയറി സിമ്രാൻ മുകളിലത്തെ ഡാർ തുറന്നു.സിമ്രാന്റെ കുണ്ടിയുടേ വട്ടൽ നോക്കി രവി പുറകേയും. സാരിയിലോ ജീൻസിലോ ആയിരുന്നെങ്കിൽ കുണ്ടിയുടെ ഷപ്പ് കുറച്ചു കൂടി നന്നായി കാണാമായിരുന്നു എന്നു രവിക്കു തോന്നി ഒരിക്കൽ സാരി ഉടുത്തു വരാൻ പറയണം, രവി വിചാരിച്ചു ഒതുങ്ങിയ അരക്കെട്ടും അടിവയറും കാണാൻ നല്ല രസമായിരിക്കും. നല്ല കുഴിഞ്ഞ പൊക്കിൾ കുഴി ആയിരിക്കും.
ഒരു പെട്ടി സിമ്രാൻ തന്നെ ബഡ് റൂമിൽ കൊണ്ടു വെച്ചു. വളരെ ഇഴുകി പെരുമാറുന്നു സിമ്രാൻ എന്നു വിക്കു ” ഇതെല്ലാം കപ്തബോർഡിൽ വെക്കാൻ ഞാൻ സഹായിക്കണോ?” സിമ്രാൻ ചിരിച്ചു. ” ഞാൻ വെക്കാം. അധികമൊന്നുമില്ലല്ലോ” ” എന്നാൽ ഞാൻ ചായ കൊണ്ടു വരാം പഞാബി സ്വീറ്റസ് ഇഷ്ടമാണോ?”

Leave a Reply

Your email address will not be published. Required fields are marked *