തറവാട്ടിലെ വെക്കേഷൻ – 1

അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ കുളിച്ച് പുറപ്പെട്ടു. അമ്മ ഓഫീസിലേക്ക് പോകുമ്പോൾ കൂടെ ഞാനും സ്കൂട്ടറിൽ കയറി. അമ്മ എന്നെ ബസ് സ്റ്റാൻഡിൽ ഇറക്കി ഓഫീസിലേക്ക് പോയി.
ഞാൻ ഒരു ഫ്രൂട്ടി വാങ്ങി ബാഗിലിട്ട് ബസ് നോക്കി നടന്നു. ബസ് സ്റ്റാൻഡിൽ അവിടെയും ഇവിടെയുമായി കുറേ കിടിലൻ ചേച്ചിമാരും പെൺപിള്ളേരും ഒക്കെ ഇരിപ്പുണ്ടായിരുന്നു. അവരുടെ ശരീരത്തിലെ മുഴുപ്പും ഷേയ്പ്പുമൊക്കെ നോക്കി വെള്ളമിറക്കി ഞാൻ സ്റ്റാൻഡ് ചുറ്റും നടന്നു. പക്ഷേ എനിക്ക് പോകാനുള്ള ബസ് മാത്രം കണ്ടില്ല.
അവിടെയുള്ള പോർട്ടർ ചേട്ടനോട് ചോദിച്ചപ്പോൾ പതിനഞ്ചു മിനുട്ട് കഴിഞ്ഞാൽ ഒരു ബസ് വരാനുണ്ടെന്ന് പറഞ്ഞു.
ഞാൻ അവിടുണ്ടായിരുന്ന വെയ്റ്റിംഗ് സീറ്റിൽ ഇരുന്നു. ബാഗ് അഴിച്ച് തൊട്ടടുത്ത സീറ്റിൽ വെച്ചു. ബാഗ് തുറന്ന് ഫ്രൂട്ടി എടുത്ത് കുറച്ച് കുടിച്ചു.
ഭയങ്കര ഉഷ്ണം. ഇനിയും പതിനഞ്ചു മിനിറ്റ് ഈ ചൂടും സഹിച്ച് ഇരിക്കണമല്ലോ ദൈവമേ.
“തിരുവമ്പാടി ബസ് പോയോ?” ഒരു സ്ത്രീ ശബ്ദം കേട്ട് ഞാൻ ഞെട്ടി തല ഉയർത്തി നോക്കി.

എന്റെ പൊന്നളിയാ. എന്താ ഒരു കളർ. എന്താ ഒരു ശരീരസൗന്ദര്യം. ഒരു മുപ്പത് വയസ് തോന്നിക്കുന്ന വെളുത്ത് അത്യാവശ്യം വണ്ണമുള്ള ഒരു കിടിലൻ ചരക്ക് മുന്നിൽ വന്ന് നിൽക്കുന്നു.
അവരുടെ ആ രമ്യമായ ശബ്ദത്തിലും രൂപത്തിലും മയങ്ങി നിന്നുപോയ എന്റെ പാവം തലച്ചോറിൽ അവരുടെ ആ അപ്സര സൗന്ദര്യമല്ലാതെ അവരുടെ ചോദ്യമോ അതിനുള്ള ഉത്തരമോ പ്രോസസ് ആയില്ലായിരുന്നു.
“ങേ! എന്താ ചേച്ചീ?” പെട്ടെന്നുള്ള ചോദ്യത്തിന്റെ ഞെട്ടലോടെ ഞാൻ ചോദിച്ചു.

“തിരുവമ്പാടിയ്ക്കുള്ള ബസ് പോയോ?” അവർ എനിക്ക് വേണ്ടി ആ മധുരസ്വരത്തിൽ ചോദ്യമാവർത്തിച്ചു.

“ഇല്ല! പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വരാനുണ്ട്.” ഞാൻ പറഞ്ഞൊപ്പിച്ചു.
“ആഹ്, ശരി” നന്ദി സൂചകമായി ഒരു കിടിലൻ ചിരി തന്ന ശേഷം അവർ എന്റെ മുന്നിലെ റോയിലുള്ള ഒരു കസേരയിൽ വന്നിരുന്നു.
പരിഭ്രമം കാരണം എന്റെ മുഖത്ത് ചിരി പോയിട്ട് ഒരു പറിയും ആ സമയത്ത് വന്നില്ലെന്ന് മാത്രമല്ല അത്ഭുതവും വെപ്രാളവും ആക്രാന്തവുമെല്ലാം ചേർന്ന ഒരു ഊമ്പിയ എക്സ്പ്രഷനിൽ വായും പൊളിച്ച് അവരെ നോക്കിയിരുന്നു. എനിക്ക് പുറം തിരിഞ്ഞ് ഇരുന്നത് കൊണ്ട് ഭാഗ്യത്തിന് എന്റെ നവരസങ്ങളൊന്നും അവർ കണ്ടില്ല.

അവർ ബാഗ് തുറന്ന് ഫോൺ എടുത്തു. എന്നിട്ട് ഹെഡ്സെറ്റ് കുത്തി ചെവിയിൽ വെച്ചു. ചെവിയിലേക്ക് വീണു കിടന്ന സ്മൂത്തെൻ ചെയ്ത ചെറിയ ബ്രൗൺ ഷെയ്ഡുള്ള തലമുടി കൈ കൊണ്ട് ഒതുക്കി വെച്ചു. ഹോ! ആ കൈവെള്ള ഒന്നു കാണണം. തൂവെള്ള നിറം. പഞ്ഞിക്കെട്ടുപോലെ സോഫ്റ്റ് ആയിരിക്കും. കൈയുടെ ഭംഗി കൂട്ടാൻ വണ്ണം കുറഞ്ഞ ഒരു സ്വർണ മോതിരവും ഒരു സ്വർണ ബ്രേസ്ലറ്റും കയ്യിലുണ്ടായിരുന്നു. അവർ സൈഡ് ബാഗ് മടിയിൽ വെച്ച് അതിനുമുകളിൽ കൈവെച്ച് ഫോൺ പിടിച്ച് ഇരിക്കുവാണ്. പുറകുഭാഗം മാത്രമാണ് ഇപ്പോ എനിക്ക് കാണാൻ പറ്റുന്നത്. നല്ല ഭംഗിയുള്ള തലമുടി ഒരു ചെറിയ ക്ലിപ്പ് കുടുക്കി വെച്ചിരിക്കുന്നു. ചുരിദാറും ലെഗ്ഗിൻസുമാണ് വേഷം. ആ ബ്രൗൺ ചുരിദാറും ഇളം പച്ച ലെഗ്ഗിൻസും ആ വെളുത്തു തുടുത്ത ശരീരത്തിന്റെ മാറ്റ് കൂട്ടുന്നു. ഫോണിൽ നിന്നും ഇടയ്ക്ക് കയ്യെടുത്ത് അവർ പുറത്തേക്ക് നോക്കുമ്പോൾ ആ മുഖശ്രീ ദൃശ്യമാവും. ഒരു കുഞ്ഞ് പൊട്ടും ലിപ് ഗ്ലോസും മാത്രം. കുഞ്ഞ് കമ്മലുകളും. പക്കാ സ്റ്റാൻഡേർഡ് ലുക്ക്. കണ്ടാൽ തന്നെ അറിയാം, കാശുള്ള വീട്ടിലെയാണെന്ന്. ഇത്ര സൗന്ദര്യമേ ഞാനും ആഗ്രഹിച്ചിട്ടുള്ളൂ. ഹൊ! ഇതിനെ ഒക്കെ വിധിച്ചത് ഏത് ഭാഗ്യം ചെയ്തവനാണാവോ?
മഷിയെഴുതാത്ത ആ വിടർന്ന കണ്ണുകൾ സ്റ്റാൻഡിൽ അങ്ങിങ്ങു പരതി നടന്നു. പിന്നെ വീണ്ടും ഫോണിലേക്ക് തിരിഞ്ഞു. ഇളം പിങ്ക് നിറമുള്ള ചുണ്ടുകൾ ഇടയ്ക്കിടെ ആ നാക്കുകൾ വന്ന് നനച്ചിരുന്നു. ചൂട് കൊണ്ടാവും. അവരുടെ മുഖത്ത് വിയർപ്പ് തുള്ളികൾ പൊടിഞ്ഞ് തുടങ്ങിയിരുന്നു.
ഈ ചൂടത്തും ആ സൗന്ദര്യം നോക്കിയിരുന്ന എന്റെ ഉള്ളിൽ മഞ്ഞ് പെയ്യുന്ന ഫീലായിരുന്നു. ആ ദേവീരൂപം മതിവരുവോളം ആസ്വദിക്കാൻ ഉണ്ടായ അവസരത്തിന് ഞാൻ ദൈവത്തോട് എന്നും കടപ്പെട്ടിരിക്കും. ‘ന്റെ കൃഷ്ണാ! ഇതിന് പകരമായി ഈ അപ്പു ഒരു കീറാത്ത പത്തുരൂപ ഭണ്ഡാരത്തിൽ ഇട്ടിരിക്കും! ഇത് സത്യം!’
ചേച്ചിയുടെ നോട്ടം ഫോണിൽ തന്നെ ആയതോടെ ഞാൻ നോട്ടം പയ്യെ താഴേക്ക് കൊണ്ടു വന്നു. ഇരിക്കുന്ന കസേരയുടെ മറവിൽ പുറംഭാഗം കാണാൻ വയ്യ. പക്ഷേ വിടവിലൂടെ ചന്തിയുടെ ഭാഗം കാണാം. ആ സൗന്ദര്യത്തിനൊത്ത വലിയ ചന്തി തന്നെ. പക്ഷേ ചുരിദാറുള്ളതു കൊണ്ട് ചന്തിയുടെ പൂർണ്ണഭംഗി ആസ്വദിക്കാൻ വയ്യ. സൈഡ് ഓപ്പണിലൂടെ പച്ച ലെഗ്ഗിൻസ് ചെറുതായി കാണുന്നുണ്ട്. ഞാൻ കയ്യിലുള്ള ഫ്രൂട്ടി സൈഡിലെ ഭാഗിലെ വെയ്ക്കാനെന്ന

പോലെ ചെരിഞ്ഞ് ആ സൈഡ് ഓപ്പൺ കാഴ്ച ഒന്നൂടെ വ്യക്തമായി നോക്കി. പച്ച ബനിയൻക്ലോത്ത് ഒട്ടി നിൽക്കുന്ന കൊഴുത്ത തുടകൾ. എന്തൊരു കൊഴുപ്പും വണ്ണവുമാണ് ആ തുടകൾക്ക്. വായിൽ വെള്ളം വന്നു പോയി.

പെട്ടെന്ന് അവർ മുന്നിലിരുന്ന കാല് പുറകിലേക്ക് വെച്ചു. ആ കാലിലിരുന്ന ഷൂസ് ഊർന്നു വീണതും എന്റെ കുട്ടൻ ഞെട്ടിവിറച്ചതും ഒന്നിച്ചായിരുന്നു. അഴിഞ്ഞു വീണ ഷൂസിനു മുകളിൽ കാൽ പാദങ്ങൾ പുറകിലേക്ക് വെച്ച് അവർ ഫോണിൽ നോക്കിയിരുന്നു.
എന്തു മനോഹരമായ പാദങ്ങൾ! തൂവെള്ള നിറം. ഞെരിയാണിക്ക് മുകളിൽ വരെ ഇറക്കമുള്ള ലെഗ്ഗിൻസിനു താഴെ വണ്ണം കുറഞ്ഞ ഒരു സ്വർണപാദസരം. തന്റെ ജന്മം സഫലമായ സന്തോഷത്തിൽ ആ പാദസരങ്ങൾ ആ വെണ്ണ കാൽപാദങ്ങളെ ഉമ്മവെച്ചും തഴുകിയും നിർവൃതി കൊള്ളുകയാണ്. അവരുടെ കാലടികൾ എനിക്ക് വ്യക്തമായി കാണാവുന്ന രീതിയിലാണ്. പേരിനു പോലും അഴുക്കോ ചെളിയോ ഇല്ലാതെ വെളുവെളുത്ത കാലടികളും നോക്കി ഞാൻ കണ്ട്രോളില്ലാതെ ഇരുന്നു. ആ വെളുപ്പിൽ കാലിലെ രേഖകൾ പോലും തിരിച്ചറിയാൻ പറ്റുന്നില്ല. ചെറുതായി നീട്ടിയ കാൽ നഖങ്ങളിൽ വൃത്തിയായി ഇളം നിറത്തിലുള്ള നെയിൽ പോളിഷ് പൂശിയിരുന്നു. ഈ നിമിഷം ദൈവം പ്രത്യക്ഷപ്പെട്ടു ഒരു വരം നൽകുകയാണെങ്കിൽ ആ മനോഹരമായ കാലുകൾ ഓരോന്നായി എന്റെ മുഖത്തോട് അടുപ്പിച്ച് ആ കാൽ വെള്ളകൾ മൂക്കിനോട് ചേർത്ത് ആഞ്ഞ് മണത്ത്, രണ്ട് പാദങ്ങളിലും ഉമ്മ വെച്ച് നാവ് കൊണ്ട് നക്കി നുണഞ്ഞ് കാലാ കാലം ഇരിക്കാനുള്ള ആഗ്രഹം വരമായി ആവശ്യപ്പെടുമായിരുന്നു ഞാൻ.
രണ്ട് കാലടികളും എന്റെ നാവ് വെച്ച് നക്കി തോർത്തി ഓരോ വിരലും വായിലിട്ട് ഊമ്പുമ്പോൾ ആ സ്വർണം പാദസരം കാലിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞുകളിക്കുന്നതും മനസ്സിൽ കണ്ട് ഇരുന്നപ്പോഴാണ് എനിക്ക് പോകാനുള്ള ബസ് മുന്നിൽ വന്ന് നിന്നത്.
ചേച്ചി എഴുന്നേറ്റ് ബസിനടുത്തേക്ക് വേഗം നടന്നു.
സ്വബോധം വന്ന ഞാൻ വേഗം ബാഗും വലിച്ച് തോളിലിട്ട് പിറകേ ഓടി.

Leave a Reply

Your email address will not be published. Required fields are marked *