നിസിയാസിന്റെ ഇതിഹാസം – 1 4

അകലെ താഹിലാനിൽ ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വലിയ വെള്ളപൊക്കത്തിൽ അവിടുത്തെ കൃഷി മോശമായി. കുറെ നാശനഷ്ടങ്ങളും ഉണ്ടായി. അടുത്ത ദിവസം അവിടുത്തെ ഗോക്കളും മറ്റും മരിച്ചു വീഴാൻ തുടങ്ങി. ബാലവനായ വിഹിയാസിന് രോഗം പിടിപെടുകയും അത് മൂർദ്ധിച്ചദ്ദേഹം ക്ഷീണിച്ചു കിടപ്പിലാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് നിമാൽ രാജ്യം താഹിലിനുമേൽ യുദ്ധം പ്രഖ്യപിച്ചു.

പണ്ട് നിമാൽ രാജാവായ നിസിഹാറുമായി മിഹിതയുടെ പിതാവിന് നല്ല ബന്ധം ആയിരുന്നു. അതിനാൽ അവരുടെ മകനായ ഇസിഹാറുമായി മിഹിതയുടെ വിവാഹം ഉറപ്പിക്കുകയും, എന്നാൽ അന്നേ പ്രണയത്തിലായിരുന്ന മിഹിതയെ പരിണയഭൂമിയിൽ ഇസിഹാറിന്റെ മുൻപിൽ വെച്ച് വിഹിയാസ് തട്ടിക്കൊണ്ടുപോയി.അപമാനിതനായ ഇസിഹാർ ഉടനെ അവരുടെ പിറകെ ചെല്ലുകയും താഹിലിനടുത്തു വെച്ചുണ്ടായ പോരാട്ടത്തിൽ ഇസിഹാലിനെ തോൽപ്പിച്ച് നഗ്നനാക്കി രഥത്തിന്റെ പിറകിൽ കെട്ടുകയും ചെയ്തു.ഏറ്റുമുട്ടലിന് മുൻപ് ഇസിഹാർ പറഞ്ഞിരുന്നു :”എന്നെ അപമാനിച്ച നിന്നെ നഗ്നയാക്കി ഞാൻ എന്റെ രാജ്യത്തുള്ളവർക്ക് കാഴ്ചവെക്കും,വേശ്യയാക്കി ഉപയോഗിക്കാൻ കൊടുക്കും “എന്ന്.
ഇതിൽ ക്ഷുഭിതനായിയാണ് അവനെ നഗ്നനാക്കിയത്.താഹിലാന്റെ മധ്യത്തിൽ ഒരുക്കിയ മണ്ഡപം വരെ ആ തേരിനു പിറകിൽ അവനെ കൊണ്ടുപോയി. നഗ്നനായ അവനെ നാട്ടുകാർ നോക്കി പരിഹസിച്ചു.അവന്റെ മുൻപിൽ വെച്ച് അവർ വിവാഹം ചെയ്തു.അതിനു ശേഷം അവനെ അഴിച്ചു വിട്ടു. നഗ്നനായി നടന്ന അവനെ ആളുകൾ കളിയാക്കി. അതിൽ മനം നൊന്തു ഇസിഹാർ ആത്മഹത്യ ചെയ്തു. ഇതു കാരണം നിമാലും താഹിലാനും തമ്മിൽ യുദ്ധം നടക്കുകയും നിമാൽ രാജാവ് പരാജയപ്പെടുകയും ചെയ്തു.അതിന് പകരം വീട്ടാൻ പറ്റിയ അവസരം ഇതാണെന്ന് മനസ്സിലാക്കിയാണ് അവർ യുദ്ധത്തിന് വന്നത്.

ആദ്യദിനം തന്നെ പോരാളികളെ തോൽപ്പിച്ചടുത്ത ദിവസം ഇമാൽ കൊട്ടാരത്തിൽ പ്രവേശിച്ചു.എന്നാൽ കൊട്ടാരത്തിൽ വിഹിയാസും മിഹിതയും കുഞ്ഞിനേയും എടുത്ത് കടൽത്തീരത്തെ വഞ്ചിയിലേക്ക് പോയിരുന്നു. മിഹിതയും കുഞ്ഞും വഞ്ചിയിൽ കയറി.അപ്പോഴേക്കും പിറകിൽ നിന്നും ഒരു വിളി “വിഹിയാസ്, പേടിച്ചോടുന്നോ ”

“വേഗം കയറൂ “വഞ്ചിയിൽ നിന്നും മിഹിത പറഞ്ഞു.അത് കേട്ട് വിഹിയാസ് വഞ്ചികടുത്തേക്ക് നീങ്ങി. തന്റെ ഉടവാൾ എടുത്ത് ആ വഞ്ചിയെ ബന്ധിച്ചിരുന്ന കയറിനെ മുറിച്ചിട്ടു.ഇത് കണ്ട മിഹിത അതിൽ നിന്നും ചാടാൻ ശ്രെമിച്ചു.”നിങ്ങൾ പോകു, നിങ്ങളെ ദൈവം രക്ഷിക്കും. നീ അവനെ നോക്കണം,പോ “അത് വകവെക്കാതെ അവൾ അതിൽ നിന്നും ചാടി അവന്റെ അടുക്കലേക്കോടി. അപ്പോഴേക്കും തോണി അകലാൻ തുടങ്ങിയിരുന്നു. നിസിഹാറും പടയാളികളും അവിടെ എത്തി, അവർ വിഹിയാസുമായി ഏറ്റുമുട്ടി. എന്നാൽ ക്ഷീണിച്ചവഷനായിട്ടും വിഹിയാസിന്റെ ശൗര്യത്തിന് മുൻപിൽ അവർ തോറ്റുകൊണ്ടിരുന്നു. ശത്രുക്കളുടെ വാളുകൾ കൊണ്ട് ദേഹത്താകെ മുറിവുകൾ ഉണ്ടായി ചോരയിൽ കുളിച്ചു നിൽക്കുന്ന വിഹിയാസിനോടെതിരിട്ടു നിൽക്കുന്നവരുടെ ജീവൻ അവൻ വേർപെടുത്തികൊണ്ടിരുന്നു. ഇത് കണ്ടുകൊണ്ട് കരഞ്ഞു നിൽക്കുന്ന മിഹിതയെ നിസിഹാർ പിടിച്ചുകൊണ്ടു വന്നു, അവളുടെ കഴുത്തിൽ കത്തി വെച്ച് വിഹിയാസിന് മുന്നിൽ കൊണ്ടുപോയി.

“അവളെ ഒന്നും ചെയ്യരുത്, ആണാണെങ്കിൽ നേരെ നേരെ വാ,”

“യുദ്ധത്തിൽ ഒരു നിയമമേ എനിക്കൊള്ളു, എതിരാളിയെ കീഴടക്കുക, അതിനുഞാൻ എന്തും ചെയ്യും ”

വിഹിയാസ് അവന്റെ അടുത്തേക്ക് പോയതും അവന് പിന്നിൽ നിന്നും കുത്തേറ്റു.അവൻ അവിടെ മുട്ടിലിരുന്നു. സൈനികർ അവനെ ബന്ധിച്ചു.കൊട്ടാരത്തിൽ കൊണ്ടുപോയി. അവിടെ ഒരു മുറിയിൽ വിഹിയാസിനെ ബന്ധിച്ചു.കുറച്ചപ്പുറത്ത് മിഹിതയെയും.
“എന്റെ മകനോട് നീ ചെയ്തതിനുള്ള ശിക്ഷ ഞാൻ നിനക്ക് നൽകിയിരിക്കും ”

അതും പറഞ് അയാൾ മിഹിതയുടെ ഉടുവസ്ത്രം അഴിച്ചെടുത്തു.വിഹിയാസ് മാത്രം കണ്ടിട്ടുള്ള ആ സുന്ദരിയുടെ ഉൾരൂപം ഇതാ മറ്റൊരാൾക്കുമുന്നിൽ അനാവൃതമായിരിക്കുന്നു.അവളെ കണ്ടതും കിഴവനായ നിസിഹാറിന്റെ കുണ്ണവരെ മുൻപെങ്ങും ഇല്ലാത്ത വിധം ഉയർന്നു നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി താഴേക്ക് വീഴുന്നു. ഒട്ടും ഉടയാത്ത ആ മുഴുത്ത മുലകൾക്കിടയിലൂടെ ആ തുള്ളികൾ അവളുടെ പൊക്കിളിൽ ചെന്ന് നിറഞ്ഞു. അതിനടിയിൽ അല്പം രോമാവൃതമായ പൂറിടം. പാൽ കടഞ്ഞെടുത്തുണ്ടാക്കിയ വിശ്വസുന്ദരി.നിസിഹാർ തന്റെ വസ്ത്രമെല്ലാം ഊരി.

Leave a Reply

Your email address will not be published. Required fields are marked *