ബ്രെക്ഫാസ്റ്റിനു ശേഷം അമ്മായിയച്ഛന്റെ സ്‌കൂട്ടറിൽ തന്നെ മാളവികയെ സ്‌കൂളിലേക്ക് അയാൾ ആക്കി. മാളവിക സ്‌കൂളിലേക്ക് നടന്നു പോകുമ്പോ അവളെ യാത്രഅയക്കും പോലെ അവളുടെ കുണ്ടിയുടെ അഴക് നോക്കി നില്കുന്നത് അയാളുടെ ഒരു ശീലമാണ്. പെട്ടന്നാണ് പിന്നിൽ നിന്നുമൊരു വിളി.
“കൃഷ്ണേട്ടാ.”
“ഹാ ആരിത് ശ്രീലതയോ. നീയെന്താ ഇവിടെ.”
“ഞാൻ ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി. അമ്മ പറഞ്ഞില്ലേ ഏട്ടനോട്.”
“ഇല്ല, ഞാൻ കുറച്ചായി പനങ്ങാട് വന്നിട്ട്.”
“ഉം.”
“നിന്റെ ഭർത്താവും കുഞ്ഞുമൊക്കെ സുഖമല്ലേ.”
“സുഖം.”
“മോനിപ്പോ എത്ര വയസായി.”
“5.”
“ഹം കാലം എത്രവേഗമാണ് പോകുന്നതെല്ലേ?” എന്തോ നഷ്ടപെട്ടോരോർമ്മയിൽ ശ്രീലത ആ സംസാരം നിർത്താൻ തുനിഞ്ഞു.
“ശെരി കൃഷ്ണേട്ടാ ഞാൻ ചെല്ലട്ടെ, ക്‌ളാസിനു സമയമായി.”
ശേഷം കൃഷ്ണദാസ് വർക് സൈറ്റിലേക്ക് ചെന്നു. ഹോളോ ബ്രിക്സിന്റെ പരിപാടിയാണയാൾക്ക്. അവിടെ ചെന്നാൽ ഓരോ തിരക്ക് തന്നെ. അധ്വാനിയായ അയാളുടെ രണ്ടേക്കർ പറമ്പിലെ വീടും സ്വത്തുമൊക്കെ സ്വയമേ അയാളുണ്ടാക്കിയതാണ്. ആയതിനാൽ നാട്ടാർക്ക് അത്യാവശ്യം അസൂയയും ഉണ്ട്.
സ്റ്റാഫ് റൂമിൽ ആരുമില്ലാത്ത നേരം:
“അമ്മെ.”
“മോളെ നീയെവിടെയാ.”
“ഞാൻ സ്‌കൂളിലുണ്ടമ്മേ. പിന്നെ കൃഷ്ണേട്ടനെ കണ്ടു ഞാൻ.” ശ്രീലത കുസൃതിപോലെ ആ കാര്യം തന്റെ അമ്മയെ അറിയിച്ചു.
“അതെയോ.” അങ്ങേത്തലക്കൽ നാണത്തോടെയുള്ള ചിരി ശ്രീലത കേട്ടു, അവളും കിലുകിലെ ചിരിച്ചു.
“ആ.. പിന്നെ, അമ്മ കൃഷ്ണേട്ടനോട് ഇതുവരെ പറഞ്ഞില്ലേ എനിക്കിങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയ കാര്യം.”
“പറഞ്ഞു.”
“എപ്പോ?”
“ദേ ഒരു പത്തു മിനിറ്റ് മുൻപ് കൃഷ്ണേട്ടൻ എന്നെ വിളിച്ചിരുന്നു നിന്നെ സ്‌കൂളിന്റെ അടുത്ത് കണ്ട കാര്യം പറയാൻ.”
“അതെയോ.”
“ആ ഇന്ന് പറ്റിയാൽ വരാം ന്നു പറഞ്ഞിട്ടുണ്ട്. ഇന്നിവിടെ അമ്പലത്തിൽ ആറാട്ടാണ്.”
“ഓ അമ്പലത്തിൽ മാത്രമല്ലാലോ, ഇന്നപ്പോ അമ്മയ്ക്കും ആറാട്ടല്ലേ? വെളുക്കുവോളം!!! ഹിഹി.”
“അതിനു നിനക്കെന്നോട് അസൂയ ഉണ്ടെങ്കിൽ മനോജിനോട് പറഞ്ഞിട്ട് അമ്മയെ കാണാൻ തോന്നുന്നു പറഞ്ഞിട്ട് ഇങ്ങോട്ടേക്ക് വാ. അല്ലാണ്ട് ….എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.”
“ഛീ, ഈ അമ്മയ്ക്ക് നാക്കിനു ഒരു ലെസിൻസും ഇല്യ. അപ്പുറത്തു ആരെങ്കിലും കേക്കണ്ട.”
“ഇല്ലെടി, ഞാനിപ്പോ അമ്പലകമ്മിറ്റി ആഫിസിലാ ആരുമില്ല ഇവിടെ.”
“ഉം ചെണ്ടമേളം കേൾക്കുന്നുണ്ട് ഇവിടെ. ശെരി അമ്മെ ഞാൻ വെക്കട്ടെ. ആരേലും വരും സ്റ്റാഫ് റൂമിലാ ഞാൻ!” അമ്മയ്ക്കും മകൾക്കും സംസാരിക്കാൻ ഈ കാര്യമല്ലേ ഉള്ളു എന്ന് രണ്ടുപേരും ഒരുപോലെ ചിന്തിക്കയും ചെയ്തു.
“എടി നിക്ക് വെക്കല്ലേ! എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.”
“എന്താ എന്റെ ശ്രീദേവിയമ്മേ വേഗം പറ.”
“എടി, കൃഷ്ണേട്ടന്റെ മരുമകൾ അവിടെ നിന്റെ കൂടെയല്ലേ? സ്കൂളില്?”
“ആ അറിയില്ല, പേരെന്താ. അവളുടെ”
“മാളവിക.”
“എന്റീശ്വരാ മാളവികയോ?”
“എന്തെഡീ നീ കണ്ടോ? പരിചയപ്പെട്ടോ? അവളെ”
“ഉം! അതിപ്പോ ….. കുഴപ്പമായല്ലോമ്മെ!”
“എന്താടീ നിന്ന് വിറക്കുന്നേ നീ കാര്യം പറ”
“അവളുടെ ഭർത്താവ് പുറത്തെങ്ങാണ്ടാ, അവളും ഞാനും മാത്രേ ഏതാണ്ട് ഒരേ പ്രായത്തിലുള്ളവർ ആയിട്ടുള്ളു. അതുകൊണ്ട് വന്നപ്പോഴേ ഞാനവളെ പരിചയപ്പെട്ടിരുന്നു.”
“നിന്റെ സ്‌ഥിരം സംസാരം എടുത്തുകാണും അവളോടല്ലേ?”
“അത് പിന്നെ ഞാൻ!”
“അവൾ തന്യാ കാരണം! സംസാരിക്കുമ്പോ വീട്ടിൽ ഭയങ്കര ബോറടിയാണ്! അപ്പടിയാണ് ഇപ്പടയാണ് എന്നൊക്കെ പറഞ്ഞപ്പോ…”
“പറഞ്ഞപ്പോ”
“അത് ഞാനവളെ ചുമ്മാ പിരി കേറ്റാൻ, ആരേലും വളച്ചു കളിപ്പിക്കാനൊക്കെ പറഞാര്ന്നു.”
“അടിപൊളി. നിന്റെ മടിച്ചെറുപ്പിൽ ആണുങ്ങളെ വെച്ചാണോ നടപ്പ്. നാട്ടാർക്ക് സപ്ലൈ ചെയ്യാൻ.”
“ആ അങ്ങനെ തന്യാ പറഞ്ഞെ, എന്റെയമ്മയ്ക്ക് ഒരാളുണ്ട് ഇടക്ക് വന്നു അമ്മെ കളിക്കും, ഞാൻ കണ്ടിട്ടുണ്ട് എന്നൊക്കെ ഞാൻ ചുമ്മ പറഞ്ഞു.”
“നിനക്ക് വേറെ പണിയൊന്നുമില്ല എന്റെ ശ്രീലതെ”
“അതിനു ഞാൻ കരുതിയോ ഇതിങ്ങനെ ആകുമെന്ന്?”
“ശെരി ഞാൻ നിന്നോട് ഒരു കാര്യം കൂടെ പറയാം. നീ ചെന്ന് ഇത് പറഞ്ഞേക്കരുത്.” പക്ഷെ അത് പറയാൻ തുടങ്ങുമ്പോഴേ ശ്രീദേവിക്ക് അറിയാമായിരുന്നു തന്റെ വിടുവായത്തി മകളുടെ നാക്കിന്റെ നീളം!
