ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 4

കള്ള് കുടിയും നിരാശയും എന്നെ വല്ലാതെ ബാധിച്ചിരുന്നു. എങ്കിലും കുറേശ്ശെ ഞാന്‍ തിരികെ വരികയായിരുന്നു. കുടിയൊക്കെ കുറച്ചു. ശില[പ എന്നാ വികാരത്തെ വരുതിയിലാകാന്‍ ഞാന്‍ ശ്രമിച്ചു. എങ്കിലും അവളെ പറ്റിയുള്ള അന്വേഷണം ഞാന്‍ അവസാനിപ്പിച്ചില്ല. അവള്‍ ഈ മുംബയില്‍ എവിടെയോ ഉണ്ട് എന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ പതിയെ പഴയ ഞാന്‍ ആകുകയായിരുന്നു.

ഇതിനിടയില്‍ ഓഫീസിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. പഴയ ഉശിരും ആവേശവും വീണ്ടെടുത്ത ഞാന്‍ കിടിലന്‍ ഡിസൈനുകള്‍ ചെയ്യാന്‍ തുടങ്ങി. പതിയെ കമ്പനി വളരാന്‍ തുടങ്ങി.
ഇതിനിടയില്‍ ഞാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കമ്പനിയുടെ മുകളിലത്തെ നിലയില്‍ എനിക്ക് പ്രവേശനം ഇല്ല. അവിടേക്ക് മാടവും പ്രിയങ്കയും അന്കിതയും മാത്രമാണ് പോകാറുള്ളത്. മാടം വിളിക്കുമ്പോള്‍ ഒറ്റയ്ക്കോ ഒരുമിച്ചോ മുകളിലേക്ക് പോകും. കുറെ കഴിഞ്ഞാണ് തിരികെ വരുന്നത്. ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. പിന്നെയൊരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ അവിടെ സ്റോക്ക് സെറ്റ് ചെയ്യാന്‍ പൊകൂന്നതാനെന്നു പറഞ്ഞു.

എങ്കിലും എനിക്ക് സംശയം ആയി. ഒരു കാര്യം ഞാന്‍ മനസിലാക്കി. ഇവളുമാര്‍ പോയിട്ട് തിരികെ വരുമ്പോള്‍ ആകെ ഒരു മാറ്റമാണ്. ഡ്രസ്സ്‌ ഒക്കെ ചെറുതായി മാറിയിരിക്കും. എന്റെ നിരീക്ഷണ പാടവം ഉയര്‍ന്നു തുടങ്ങിയത് മുതല്‍ ഞാന്‍ മനസ്സിലാക്കിയതാണ്. മുഖതൊക്കെ ഒരു തളര്‍ച്ച.. ഒരു പ്രത്യേക മണവും.

പിന്നെ പിന്നെ എനിക്ക് ആ മണം കൃത്യമായി പിടി കിട്ടി തുടങ്ങി, മാഡത്തിന്റെ പെര്ഫുമിന്റെ മണമാണ് ഇവളുമാരുടെ ദേഹത്ത് നിന്നും വരുന്നത്.

അപ്പോള്‍, അതാണ്‌ കാര്യം, മാടം ലെസ്ബിയന്‍ ആണ്. കൂടെ കൂടെ ഇവളുമാര്‍ പോകുന്നത് മാഡത്തിന്റെ കടി മാറാനാണ്. ഇടയ്ക്കിടയ്ക്ക് മാടവും തിരിച്ചു തീര്‍ത്തു കൊടുക്കുന്നുണ്ട്. അതാണ്‌ മേടതിനും ഇവളുമാര്‍ക്കും എന്നോട് വലിയ മൈന്‍ഡ് ഇല്ലാത്തത്. അല്ലെങ്കിലും ഞാനും മൈന്‍ഡ് ചെയ്യാറില്ലല്ലോ. എന്റെ ഊഹം ശരിയാണെന്ന് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ നിന്നും എനിക്ക് മനസ്സിലയ്യി.

(മേടതിന്റെയും അങ്കിത പ്രിയങ്ക മാരുടെയും അഴകളവുകള്‍ വിവരിക്കാതത്തില്‍ വായനക്കാര്‍ ക്ഷമിക്കണം. ഞാന്‍ അതൊന്നും നിരീക്ഷിക്കാനുള്ള മൂഡില്‍ ആയിരുന്നില്ല എന്നതാണ് സത്യം.)

ഞാന്‍ മുംബയില്‍ വന്നിട്ട് മാസം രണ്ടു കഴിഞ്ഞു. ഇതിനിടയില്‍ മേടം ഒരു പെന്‍ കുട്ടിയെ കൂടി ജോലിക്കെടുത്തു. ട്രെയിനിയായി.

പേര് ഹീര. ശില്പയുടെ മുഖം മനസ്സില്‍ തങ്ങി നിന്നിരുന്നതിനാല്‍ ഞാന്‍ ഇവളെ ശ്രധിച്ചതെയില്ല.

മിക്കവാറും അന്കിതയും പ്രിയങ്കയുമാണ് അവളെ ട്രെയിന്‍ ചെയ്തിരുന്നത്. ഇടയ്ക്കിടെ എന്നോട് മിണ്ട്ടനോക്കെ അവള്‍ വന്നെങ്കിലും ഞാന്‍ അധികം മൈന്‍ഡ് ഒന്നും ചെയ്തില്ല.

ഒരു ദിവസം അവള്‍ എന്നോട് ചോദിച്ചു, ഞാനെന്താ അവളോട്‌ മിണ്ടാതതെന്നു.
ഞാന്‍ എല്ലാരോടും ഇങ്ങനെയൊക്കെ തന്നെ ആണല്ലോ എന്ന് ചോദിച്ചു.

അവള്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു. എന്തോ ഞാന്‍ അവളോട്‌ സംസാരിച്ചു.

പതുക്കെ ഞങ്ങള്‍ കമ്പനിയായി. ഇപ്പോള്‍ മിക്കവാറും ഞാനാണ് അവള്‍ക്കു ട്രെയിനിംഗ് കൊടുക്കുന്നത്. അവള്‍ മിടുക്കിയായിരുന്നു. പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ പഠിച്ചെടുത്തു.

ഇടയ്ക്കെപ്പോഴോ എന്നോട് ഐ ലവ് യു എന്നവള്‍ പറഞ്ഞു.

ശില്പ അല്ലാതെ മറ്റൊരു പെണ്ണും എന്റെ മനസ്സിലേക്ക് കടന്നു വരില്ല എന്നെനിക്കരിയാമായിരുന്നത് കൊണ്ട് ഞാന്‍ അവളെ വിലക്കി. അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

എങ്കിലും ഞങ്ങളുടെ സൌഹൃദത്തിനു കുറവൊന്നും വന്നില്ല.

കുറച്ചു ദിവസങ്ങള്‍ കടന്നു പോയി.

ഒരു ഞായാറാഴ്ച. റൂമിലിരുന്നു മടുതപ്പോഴാനു ബുക്കും പേനയുമെടുത്ത്‌ ഞാന്‍ കാണ്ടിവലി റെയില്‍ വെ സ്റെഷനില്‍ എത്തിയത്.(മുംബൈ ലോക്കല്‍ റെയില്‍ വെ സ്റേഷന്‍ നമ്മുടേതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ട്രെയിനും )

അവിടെ ഒരു കസേരയിലിരുന്നു പുതിയ ചില സ്കെച്ചുകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഇളം റോസ് കളര്‍ ടീ ഷര്‍ട്ടും വെള്ള ജീന്‍സുമിട്ട് അവള്‍ ട്രൈനിരങ്ങിയത്. ഞായറാഴ്ച് ആയിരുന്നതിനാല്‍ ആളുകള്‍ കുറവായിരുന്നു. അതിനാല്‍ തന്നെ അവളെ വ്യക്തമായി കാണാന്‍ എനിക്ക് കഴിഞ്ഞു.

ഹീര.

ആ വേഷത്തില്‍ അവള്‍ സുന്ദരിയായിരിക്കുന്നു. കൂര്‍ത് നിന്ന മുലകള്‍ അവളുടെ നടതതിനനുസരിച്ചു ചാഞ്ചാടുന്നുണ്ടായിരുന്നു. ചെറുതായി ചുരുണ്ട മുടികള്‍ മുലകളുടെ താളത്തിന് മറു താളം ചവിട്ടുകയാണോ എന്നെനിക്കു തോന്നി പോയി.

കോളി വുഡ് നടി സാമന്ത രൂത് പ്രഭുവിനെ പോലെ തന്നെ.

ഇവളെ ഞാന്‍ ഇത്രയും നാള്‍ ശ്രധിക്കാതിരുന്നതെന്തേ? എന്റെ കുണ്നയിലേക്ക് രക്തം ഇരച്ചു കയറുന്നതായി എനിക്ക് തോന്നി. ഗരീബ് രത് യാത്രക്ക് ശേഷം അവനൊന്നു അനങ്ങിയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.
അവള്‍ എന്നെ കണ്ടു. ആ മുഖത്ത് വിരിഞ്ഞത് പുഞ്ചിരിയാണോ അതോ റോസാ പൂവാണോ…അറിയില്ല.

എനിക്കെന്താണ് സംഭവിക്കുന്നത്‌. ഞാന്‍ മുഖം കുനിച്ചു,

അവള്‍ എനിക്കരികില്‍ വന്നിരുന്നു.

ഒന്നും മിണ്ടാതെ എന്റെ മടിയില്‍ നിന്നും ബുക്കെടുത്ത്‌ മറിച്ചു നോക്കി. ആ ചിത്രങ്ങളിലൂടെ വിരലോടിച്ചു.

ഞാന്‍ ഒന്നും മിണ്ടാതെ കുനിഞ്ഞു തന്നെ ഇരുന്നു. അവളുടെ സാമീപ്യം മുന്‍പെങ്ങും ഉണ്ടാക്കിയിട്ടില്ലാത്ത പോലെ വികാര തള്ളിച്ച എന്നില്‍ ഉണ്ടാക്കുന്നു. അവളെ കെട്ടിപ്പിടിക്കണമെന്ന് എന്റെ കൈകളും ശരീരവും ആശിച്ചു. പക്ഷെ ഹൃദയം വിലക്കി. അതെ ഹൃദയം തന്നെ യാതൊരു ദയയും ഇല്ലാതെ എന്റെ കുട്ടനിലേക്ക് രക്തം പമ്പ് ചെയ്തു കയറ്റി.

അകത്തോന്നുമിടാതെ വെറും ഷോട്സ് മാത്രം ഇട്ടു കൊണ്ട് ഇവിടെ വന്നിരിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.

എന്റെ മടിയിലേക്ക്‌ തിരികെ ബുക്ക് വച്ച അവള്‍ ഒരു നിമിഷം അത് മാറ്റി.

എന്റെ വികാരതള്ളിച്ച അവള്‍ കണ്ടെന്നു എനിക്ക് മനസ്സിലായി.

ഞാന്‍ പെട്ടെന്ന് ബുക്ക് വാങ്ങിച്ചു മടിയില്‍ വച്ചു.

അവളുടെ മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാവപ്പകര്‍ച്ച. എന്റെ കണ്ണുകളിലേക്ക് അവള്‍ നോക്കി.

അവളുടെ ചുവന്നു തുടുത്ത ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടു. ആ കീഴ്ച്ചുണ്ടിലെ രോമങ്ങള്‍ എഴുന്നെല്‍ക്കുന്നതും ഞാന്‍ കണ്ടു. എനിക്ക് ആ ചുണ്ടുകളെ ചപ്പി വലിക്കണമെന്ന് തോന്നി.

പെട്ടെന്നൊരു ഫാസ്റ്റ് ട്രെയിന്‍ ഞങ്ങളെ കടന്നു പോയി. (മുംബൈ ലോക്കല്‍ ട്രെയിനില്‍ ഫാസ്റ്റ് ട്രെയിനും സ്ലോ ട്രെയിനും ഉണ്ട്. ഫാസ്റ്റ് ട്രെയിന്‍ മെയിന്‍ സ്റ്റോപ്പില്‍ മാത്രമേ നിര്തുല്ല്. കാണ്ടി വലി മെയിന്‍ സ്ടോപ് അല്ല).

Leave a Reply

Your email address will not be published. Required fields are marked *