ഫൈവ്സ്റ്റാര്‍ വെടി – 10 3

“എനിക്കെന്താ കൊണ്ട് വന്നത്?”

” നിനക്കുള്ളത് എന്റെ കയ്യിലില്ലേ? ”
“അതല്ല ഗൾഫിൽ നിന്ന് വന്നപ്പോൾ ഒന്നും കൊണ്ട് വന്നില്ലെ?”

“എടി പെട്ടെന്നുള്ള വരവായിപ്പോയി. അവസാന നിമിഷമാണ് ടിക്കറ്റ് റെഡിയായത് തന്നെ. പിന്നെ ഒന്നും വാങ്ങാൻ പറ്റിയില്ല.”

“ഓഹ് ഇവിടെനിന്ന് പോകുമ്പോൾ ആനയെ കൊണ്ടുത്തരാം ചേന കൊണ്ടുത്തരാം എന്നൊക്കെ പറഞ്ഞിട്ട് പോയ ആളാണ്. ദേ മുന്ന് വർഷം കഴിഞ്ഞിരിക്കുന്നു. ഒന്ന് വിളിച്ചു എന്താ സുഖമാണോ എന്ന് പോലും ചോദിച്ചില്ലല്ലോ. നിങ്ങളൊക്കെ കാര്യം കാണാൻ തേനെ
പൊന്നെ എന്നൊക്കെ വിളിക്കും. പിന്നെ പോയ വഴിക്ക് പുല്ലു പോലും കാണില്ല.” ശാന്ത പരിഭവത്തോടെ തിരിഞ്ഞിരിന്നു.

അയാൾക്ക് അൽപ്പം പാട് പെടേണ്ടി വന്നു അവളെ ഒന്ന് അനുനയിപ്പിച്ചെടുക്കാൻ. അപ്പോഴേക്കും ശാന്തയുടെ ഭർത്താവ് വരുന്നതിന്റെ സൈക്കിളിന്റെ ശബ്ദം മുഴങ്ങി. പതിവ്രതയായ ഭാര്യയെപ്പോലെ വേഗം സക്കറിയയുടെ അടുത്ത് നിന്ന് മാറി ഭർത്താവിനെ സ്വീകരിച്ചു.
സക്കറിയയെ കണ്ടതും ഗോപാലന്റെ മുഖത്ത് ചന്ദ്രനുദിച്ചു. അന്നത്തെ ഒട്ടിപ്പ് ശരിയാകാത്തതിന്റെ കേട് തീർക്കാൻ ആളെ
കിട്ടിയ സന്തോഷം കണ്ടാൽ കടപ്പുറത്ത് ചാകര കയറിയതുപോലുണ്ട്.

“ലിക്കർ ഷാപ്പ് അടച്ചു കാണുമോ ഗോപാലാ?”

“ഇല്ലെന്നെ. അടച്ചാൽ തന്നെ അച്ചായന് വേണ്ടി തുറപ്പിക്കില്ലെ ഈ ഗോപാലൻ ”
ശാന്ത പിറുപിറുത്ത് കൊണ്ട് അകത്തേക്ക് പോയതും സക്കറിയയുടെ കൂടെ ബൈക്കിൽ അവർ മദ്യം വാങ്ങാൻ തിരിച്ചു. സിനിമാനടൻ കൃഷ്ണൻകുട്ടിനായരുടെ രൂപമുള്ള ഗോപാലൻ കുവിൽ നുഴഞ്ഞ് കയറി തിരികെയെത്തിയപ്പോൾ സക്കറിയ അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിയെത്തി. ഗ്ലാസ്സ് കൊണ്ട് കൊടുക്കുന്നതിനിടയിൽ ശാന്ത സക്കറിയയുടെ ചെവിയിൽ പതുക്കെ മന്ത്രിച്ചു.

“കുടിപ്പിച്ചിട്ടു കാര്യമൊന്നുമില്ല.”

സക്കറിയ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. പുറം പണി മാത്രമെ നടക്കു.

“ഉം എന്താ?”

” ഞാൻ പാർട്ടി മാറി. ഇപ്പോൾ ചുവന്ന കൊടിയാ.”

സക്കറിയ ഇടിവെട്ടിയത് പോലെ നടുങ്ങി.

“കൂത്തിച്ചി മോളെ നിനക്ക് നേരത്തെ പറയാൻ വയ്യായിരുന്നോ?” എന്ന് മനസ്സിൽ ചോദിച്ചു കൊണ്ട് ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൺ ഇളക്കി
ഞൊന്ന് ചൊറിഞ്ഞു. ശാന്തയുടെ കണ്ണുകൾ ആ നെഞ്ചിൽ തന്നെ തറച്ചു. സ്വർണ്ണം കൊണ്ടുണ്ടാക്കിയ വടംപോലെ സക്കറിയുടെ മാറത്ത് ഉരുണ്ട് കളിക്കുന്ന മഞ്ഞലോഹം അവളുടെ കണ്ണുകളിൽ മഞ്ഞളിപ്പ് പടർത്തി. ഈശ്വരാ ആലുങ്കായ പഴുത്തപ്പോൾ കാക്കയുടെ വായിൽ പൂണ്ണായത് പോലെ. ഇത് പോലെ ഒരവസരം ഇനി കിട്ടില്ലല്ലോ എന്റെ ഈശ്വര…അവൾ അറിയാതെ മൂക്കത്ത് വിരൽ വച്ചു പോയി.
സക്കറിയയുടെ സ്വഭാവം ശാന്തക്ക് നല്ലത് പോലെ അറിയാം,

നല്ലവണ്ണം കൊടുത്താൽ പറയുന്നതെന്തും ചെയ്യുന്ന സ്വഭാവക്കാരനാണ്. ഇഷ്ടപ്പെടുന്ന പെണ്ണിന്റെ തുടയിടുക്കിലെ മൂത്രക്കുഴി കിട്ടാൻ അയാൾ എന്ത് ത്യാഗം വേണമെങ്കിലും സഹിക്കും. ശാന്ത അത് നല്ലത് പോലെ മുതലാക്കിയിട്ടുമുണ്ട്.

സിസിലിയും അക്കാര്യത്തിൽ ഒട്ടും മോശമല്ലെന്ന് ശാന്തക്കറിയാം. കൊച്ച് ചെറുപ്പക്കാരെ സംഘടിപ്പിച്ചു കൊടുത്താൽ അവളും ചോദിക്കുന്നതെന്തും തരുമായിരുന്നു!!! – ഗോപാലൻ നല്ല പൂക്കുറ്റിയായതും ശാന്ത പതുക്കെ സക്കറിയയുടെ അടുത്ത് മുട്ടിയുരുമ്മിയിരുന്നു. അവളുടെ കണ്ണുകൾ കുറുക്കൻ കണ്ണ് കോഴിക്കുട്ടിലെന്ന് പറഞ്ഞത് പോലെ സക്കറിയയുടെ ഷർട്ടിനകത്ത് കൂടി അതിന്റെ തൂക്കമറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവൾ ഭർത്താവിനോട് പറഞ്ഞു

“മതി പോയിക്കിടന്നുറങ്ങ് മനുഷ്യാ (ഏതോ സിനിമയിൽ ജഗതി പറയുന്നത് പോലെയുണ്ട്).”

അനുസരണയുള്ള ഭർത്താവ് തന്റെ പായ നിവർത്തിയിട്ട് അതിലേക്ക് വീണു കഴിഞ്ഞു. ഒന്നും കഴിക്കേണ്ട അച്ചായ അവൾ അൽപ്പം കൊഞ്ചലോടെ ചോദിച്ചു. സക്കറിയയുടെ ചിന്ത രാത്രി വിഷമിറക്കാൻ ആരെ പൊക്കും എന്നുള്ളതിലായിരുന്നു.

“നീ കഴിച്ചോ , എനിക്ക് നല്ല വിശപ്പില്ല.. അത് നല്ല കൂത്ത് പിന്നെ ഇതെല്ലാം കൂടി എന്തിനാ വാങ്ങിക്കൊണ്ട് വന്നത്?” ശാന്ത അതു പറയുമ്പോൾ അവളുടെ കൈ അയാളുടെ മടിയിലേക്ക് കൊണ്ട് പോയി പതുക്കെ അവിടെ ഒന്നമർത്തി നോക്കി. അവന് അനക്കമൊന്നുമില്ല.
അവൾ ഒരു ഗ്ലാസ്സിൽ അൽപ്പം മദ്യം പകർന്ന് സക്കറിയക്ക് കൊടുത്തു.
“എന്താ നീ എന്നെ പിടിപ്പിച്ച് ഇവിടെ കിടത്താൻ പോകുവാണോ?” വാക്കുകളിൽ വല്ലാത്ത നീരസം കലർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *