സ്ഖലനത്തിനൊടുവിൽ, കിതച്ചുകൊണ്ട് എന്റെ ശരീരത്തിലേക്ക് തളർന്നു കിടക്കുമ്പോൾ രമേശേട്ടന്റെ ഇഴഞ്ഞ വാക്കുകൾ കേട്ടതും…
ഞാനാകെ ചൂളിപ്പോയി…
“………….ഛീ!!!!….
അയാൾക്ക് നാണമില്ലേ…
സ്വന്തം കൂട്ടുകാരന്റെ ഭാര്യയെപ്പറ്റി ഇങ്ങനൊക്കെ പറയാൻ..
എന്നിട്ട് രമേശേട്ടൻ ദേഷ്യപ്പെട്ടില്ലേ അയാളോട്???..”
സ്വരത്തിൽ ദേഷ്യംകലർത്തി രമേഷേട്ടനോട് അങ്ങനെ പറഞ്ഞെങ്കിലും, ഉള്ളിൽ ഇക്കയെ വീണ്ടും കാണാനുള്ള അതിയായ ആഗ്രഹം വല്ലാതെ തലപൊക്കാൻ തുടങ്ങിയിരുന്നു..
രമേശേട്ടൻ പാതിയാക്കി നിർത്തിയ ഭോഗാനുഭൂതിയുടെ അലകൾ, വീണ്ടും വീണ്ടും ആൺസുഖമറിയാനുള്ള അടക്കാനാവാത്ത ആഗ്രഹത്തെ ഉള്ളിൽ ഉണർത്തിവിട്ടുകൊണ്ടിരുന്നു…
സമയം ഏതാണ്ട് വൈകിട്ട് മൂന്നരയായിരിക്കുന്നു…
“………….നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ചിത്രേ…
പുള്ളി ആള് നല്ല സ്നേഹമുള്ളവനാണ്… പിന്നെ ഇഷ്ടം വരുമ്പോ ഇങ്ങനത്തെ വർത്തമാനമേ വായിൽ വരൂ എന്നുമാത്രം..
എന്നെ പുള്ളിക്കാരൻ നാക്കെടുത്താൽ മൈരേ, കുണ്ണേ, എന്നൊക്കെയേ വിളിക്കാറുള്ളു…
അതിപ്പോ ഇന്നു നീയും കേട്ടതല്ലേ…
പിന്നെ…
നിന്നെ കാണാൻ നല്ല സുന്ദരിയാണെന്ന് ഇടയ്ക്കിടക്ക് ഞങ്ങൾ ഒന്നിച്ചു കൂടുമ്പോ പറയുന്ന കേൾക്കാം..
സത്യത്തിൽ എൻഗേജ്‌മെന്റിന്റെ അന്നെടുത്ത നിന്റെ ഫോട്ടോസ് എല്ലാം ഇക്കേടെ കയ്യിലാ…”
രമേശേട്ടന്റെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ ആയിഷ അയാളെയും രമേശേട്ടനെയും പറ്റി പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് കൃത്യമാകുമെന്ന് എനിക്കുറപ്പായി…
“………….നിനക്ക് കുളിക്കണോ ചിത്രേ…
വേണെങ്കിൽ ഒന്നു കുളിച്ചോ പോയിട്ട്…
യാത്ര കഴിഞ്ഞതിന്റെ ക്ഷീണം കാണില്ലേ…
ഭക്ഷണം കഴിച്ചിട്ട് നമുക്ക് കിടക്കാം… ഞാൻ ഇന്നും നാളേം ലീവാ…
നാളെ കാലത്തേ ഇനി ഇക്ക വരൂ…
അതുവരെ നേരം പോവാനാ പാട്….”
ബെഡിൽ കിടന്നിരുന്ന ഷെഡ്‌ഡി വലിച്ചുകയറ്റി സൈഡ് ടേബിൾ തുറന്ന് ഒരു സിഗരറ്റും കയ്യിലെടുത്ത് രമേശേട്ടൻ പുറത്തേക്ക് നടന്നു…
“………….ഏട്ടൻ വലിക്കുവോ?? “
ആശ്ചര്യപൂർവ്വം ഞാൻ ചോദിച്ചു…
വിവാഹം കഴിഞ്ഞ സമയത്തൊന്നും എനിക്കത് അറിയുമായിരുന്നില്ല..
കൂടെകിടക്കുമ്പോൾ പോലും പുള്ളിക്കാരനിൽ നിന്ന് അങ്ങനെയൊരു മണം കിട്ടിയതായി തോന്നിയിട്ടില്ല, മുൻപൊന്നും…
“………….ഹേയ്…
ഇക്കയോട് പറയല്ലേ ട്ടോ…
ഇത് പുള്ളീടെ സിഗററ്റാ…
ഇന്നലെ രാത്രി ഇവിടെയാ പുള്ളി കിടന്നതേ.. രാവിലെ എടുക്കാൻ മറന്നതാ മൂപ്പര്..
ഞാൻ വലിക്കുന്നത് ആൾക്കിഷ്ടല്ല…
ഇതു വെറുതെ ഒരു നേരമ്പോക്കിന് ഞാൻ എടുത്തെന്നേ ഉള്ളു…
പറയല്ലേ…”
വല്ലാത്തൊരു ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് പുറത്തേക്ക് കടക്കുന്ന എന്റെ ഭർത്താവിനെ കണ്ടപ്പോൾ…
എന്തോ… എനിക്കു വല്ലാത്ത സഹതാപം തോന്നി…
അൻവർ ഇക്ക രമേശേട്ടനെ ഒരു അടിമയെപ്പോലെ ഉപയോഗിക്കുകയാണോ???
അതോ അയാളുടെ വെപ്പാട്ടിയെപ്പോലെയോ???
കാലങ്ങളായി ആയിഷയോടൊപ്പമുണ്ടായിരുന്ന ബന്ധമോർക്കുമ്പോൾ…
അവർതമ്മിലുള്ള ബന്ധത്തിൽ തെറ്റുപറയാനും എനിക്കാവുമായിരുന്നില്ല…
പക്ഷെ…
പക്ഷെ ഇതിൽ എന്താണ് എന്റെ സ്ഥാനം???
രമേശേട്ടനെ അൻവർ ഇക്കയ്ക്ക് ആ വിധത്തിൽ ഇഷ്ടമാണെങ്കിൽ പിന്നെ എന്നോട് കാണിക്കുന്ന താൽപ്പര്യം????
ചോദ്യങ്ങൾക്കു മീതെ ചോദ്യങ്ങൾ നിറഞ്ഞ് മനസ്സിന്റെ താളം തെറ്റുമോ എന്നുപോലും എനിക്കു സംശയമായി…
“………….രമേഷേട്ടാ…
എനിക്കൊന്നു നാട്ടിലേക്ക് വിളിക്കണം…”
ആയിഷയോട് എല്ലാം പറയാൻ ഞാൻ തീർച്ചപ്പെടുത്തി…
“………….വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞല്ലോ ചിത്രേ…
എയർപോർട്ടിൽ നിന്ന് ഞാൻ വിളിച്ചിരുന്നു.. നീ സുഖമായി എത്തി ന്നു പറഞ്ഞിട്ടുണ്ട്..”
പുറത്തുനിന്ന് രമേശേട്ടൻ വിളിച്ചുപറഞ്ഞപ്പോ ദേഷ്യം തോന്നി…
ഇനി എന്നെക്കൊണ്ട് നാട്ടിലേക്ക് വിളിപ്പിക്കില്ലെന്നാണോ???
“………….അതിനല്ല…
ഇവിടെ എത്തിയാൽ ഞാൻ ആയിഷയെ വിളിക്കാം ന്നു പറഞ്ഞിരുന്നു…
അതിനാ ഏട്ടാ…”
ദേഷ്യപ്പെട്ടതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞാനെന്റെ സംസാരത്തിൽ ഒരല്പം കൊഞ്ചൽ കലർത്തിക്കൊണ്ട്, താഴെ കിടന്നിരുന്ന പാന്റി എടുത്തണിഞ്ഞ് പുറത്തേക്ക് ചെന്നു…
ലെഗ്ഗിൻസ് ഇടാൻ മെനക്കെട്ടില്ല…
