പുഷ്പനെ സിമിയുടെ അച്ഛനും കണ്ടിട്ടുണ്ട്. ആള് നല്ല സുന്ദരനാ. പക്ഷെ കണ്ടാൽ അല്പം തണുത്ത മട്ടാണ്.
ചിലർ അവനെ ഒരു മണ കുണാഞ്ചൻ എന്ന് വിളിക്കുന്നു ആള് ചട്ടനും പൊട്ടനും ഒന്നുമല്ലല്ലോ.
പിന്നെ നാട്ടിലെ ഏറ്റവും വലിയ സമ്പന്നനും.
&&&&&&&&&&&&&&&&&&
രണ്ടു ദിവസത്തിന് ശേഷം
കുറുപ്പും പെങ്ങളും അളിയനും പുഷ്പനും കൂടെ പെണ്ണ് കാണാൻ വന്നു.
പുഷ്പൻ ഒരു നാണം കുണുങ്ങിയെ പോലെ മൊബൈലും കുത്തിപ്പിടിച്ചു ഇരുന്നു.
കുറുപ്പും സിമിയുടെ വീട്ടുകാരും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.
“കുട്ടിയെ ഞങ്ങൾക്ക് പണ്ടേ ഇഷ്ട്ടമാണല്ലോ. അപ്പോൾ പിന്നെ ഒരു ദിവസം നോക്കിയാൽ മതി. നാളെ സിമിയും അച്ഛനും കൂടെ ബാങ്കിലോട്ടു വാ.
കടം എഴുതി തള്ളാനുണ്ടോ വകുപ്പ് ഉണ്ടാക്കാൻ പറ്റുമോന്നു നോക്കാം. ഇനിയിപ്പോൾ ബന്ധുക്കൾ ആയില്ലേ? അപ്പോൾ എല്ലാത്തിനും ഒരു വഴി കണ്ടു പിടിക്കണമല്ലോ.”
കുറുപ്പ് പറഞ്ഞപ്പോൾ സിമിയുടെ വീട്ടുകാർക്ക് ഒക്കെ വളരെ സന്തോഷം ആയി.
പിറ്റേ ദിവസം സിമിയോടും അച്ഛനോടും കൂടെ ബാങ്കിൽ ചെല്ലാൻ പറഞ്ഞിട്ട് കുറുപ്പും കൂട്ടരും ഇറങ്ങി.
താൻ ചെല്ലുന്നതു എന്തിനാണ് സിമി അച്ഛനോട് ചോദിച്ചെങ്കിലും എന്തെങ്കിലും കാര്യം കാണും എന്ന് അച്ഛൻ പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം അവര് രണ്ടു പേരും കൂടെ ബാങ്കിൽ ചെന്നു. പ്രസിഡന്റിൻ്റെ ചേമ്പറിൽ കേറിചെന്നപ്പോൾ കുറുപ്പുണ്ടായിരുന്നു.
കുറച്ചു നേരം കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നിട്ടു ലോൺ സെക്ഷനിലെ ഒരാളെ വിളിച്ചു സിമിയുടെ അച്ഛനെ കൂട്ടിക്കൊണ്ടു പോയി എല്ലാം ഒന്ന് സംസാരിക്കു എന്നും പറഞ്ഞു വിട്ടു.
എഴുന്നേൽക്കാൻ തുടങ്ങിയ സിമിയോട് കുറുപ്പ് പറഞ്ഞു –
“അച്ഛൻ പോയിട്ട് വരട്ടെ. നമുക്ക് സംസാരിച്ചിരിക്കാം.” സിമി അവിടെ ഇരുന്നു. വേറെ വഴിയില്ലല്ലോ.
കുറുപ്പ് സിമിയോട് അവളുടെ ഇപ്പോൾ വർക്ക് ചെയ്യുന്നിടത്തെ കാര്യങ്ങളും PSC ടെസ്റ്റ് എഴുതുന്ന കാര്യങ്ങളും ഒക്കെ ആയി പൊതുവായ കാര്യങ്ങൾ കുറച്ചു നേരം സംസാരിച്ചു.
അതിനു ശേഷം കുറുപ്പ് പറഞ്ഞു –
“മോളെ, നിന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ സീരിയസായിട്ടു പറയാനുണ്ട്.”
“സാർ പറഞ്ഞോ”, സിമി പറഞ്ഞു.
“സാറോ? ആ ബെസ്റ്റ്.
‘അച്ഛൻ’ എന്ന് വിളിക്കു മോളെ.”
കുറുപ്പ് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ സിമി ഒന്ന് റിലാക്സ് ആയി.
“വിളിക്കാം അച്ഛാ’”,
സിമി പതിയെ പറഞ്ഞു.
“മിടുക്കി. ഇനി പറയാം. മോൾക്കറിയാല്ലോ എനിക്ക് ഒറ്റ മകനേയുള്ളൂ. പുഷ്പൻ .
അവനാണ് എൻ്റെ എല്ലാ സ്വത്തുക്കളുടെയും അവകാശി.
ഇനി അതിനു മോളും കൂടെ അവകാശി ആകും”, കുറുപ്പ് പറഞ്ഞു. സിമി ഒന്നും മിണ്ടിയില്ല.
“ഇനി പറയുന്ന കാര്യങ്ങൾ മോൾ നല്ലതു പോലെ കേട്ടിട്ട് ഒരു തീരുമാനം എടുത്താൽ മതി.
‘നോ’ എന്നാണേലും എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ ഈ കല്യാണം നടക്കില്ല”,
കുറുപ്പ് പറഞ്ഞു.
സിമി ഞെട്ടിപ്പോയി.
എന്താണ് കുറുപ്പ് ഇപ്പോൾ ഇങ്ങനെ പറയുന്നത്, സിമി ആലോച്ചു.
ഞാൻ എന്തിനു ഇയാള് പറയുമ്പോൾ നോ പറയണം
“മോള് പേടിക്കേണ്ട. കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നതാ എനിക്ക് ഇഷ്ട്ടം.
ഞാൻ ഡീറ്റയിൽഡ് ആയിപ്പറയാം”, കുറുപ്പ് പറഞ്ഞു നിർത്തി.
സിമി ഒന്നും മിണ്ടാതെയിരുന്നപ്പോൾ കുറുപ്പ് വീണ്ടും പറയാൻ തുടങ്ങി.
എല്ലാം കേട്ട് കഴിഞ്ഞു ഒരു പാവയെപോലെ ഇരിക്കാനേ സിമിക്ക് കഴിഞ്ഞുള്ളു.
കുറുപ്പ് പറഞ്ഞ കാര്യങ്ങൾ ഇതായിരുന്നു.
കുറുപ്പിൻ്റെ ഭാര്യ മരിച്ചത് പുഷ്പൻ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ്. അന്ന് മുതൽ ഇങ്ങോട്ടു അവനു താനും തൻ്റെ പെങ്ങൾ സുലോചനയും ആയിരുന്നു ഉണ്ടായിരുന്നത്.
തനിക്കുവരെ ഒരു സ്ത്രീയുമായും അടുപ്പം ഉണ്ടായിട്ടില്ല. വെടിക്കു പോകും, അതും നല്ല ചരക്കുകളെ മാത്രം. അതിനു കാശ് നോക്കാറില്ല.
ഇപ്പോൾ മോളെ കണ്ടപ്പോൾ തനിക്ക് നല്ലതു പോലെ ബോധിച്ചു.
മകൻ നിന്നെ കെട്ടിയാൽ ഇനി സ്ഥിരമായി തനിക്കും കൂടെ ആകുമല്ലോ. അവൻ രാവിലെ ഷോപ്പിംഗ് കോംപ്ലക്സിൽ പോയാൽ വരാൻ വൈകും. അപ്പോൾ താനും സിമിയും മാത്രേ വീട്ടിൽ കാണൂ. പിന്നെ പുഷ്പൻ ഒരു പെണ്ണിൻ്റെ അടുത്ത് കളിക്കാൻ പോയിരുന്നു.
അത് വീട്ടിലെ പണിക്കാരി ശാന്തയുടെ അടുത്ത്. അവൾ കണ്ടാലും കുഴപ്പമില്ല. താനും ഇടയ്ക്കു ഊമ്പിക്കുന്നതാ. അവളാണ് പുഷ്പന്റെ കാര്യം പറഞ്ഞത്. അവനു കളിക്കാൻ തീരെ അറിയില്ല. ശാന്ത പലതവണ നോക്കിയെങ്കിലും നടന്നില്ല. ഒന്ന് അവൻ്റെ കുണ്ണ ചെറുതാണ്. പിന്നെ വേഗം പാലും പോകും. ഒരു പെണ്ണിനെ സുഖിപ്പിക്കാൻ ഉള്ള വഴികൾ ഒക്കെ ശാന്ത പറഞ്ഞു കൊടുത്തിട്ടും അവനു അതിലൊന്നും താൽപ്പര്യം ഇല്ല.
പൂറ്റിൽ കുണ്ണ കയറ്റി വെള്ളം കളയണം എന്നേയുള്ളൂ. ഡ്രസ്സ് ഒന്ന് ഊരാൻ പോലും വലിയ താൽപ്പര്യം ഇല്ല. അങ്ങനെ പലതും. പുഷ്പന് തരാൻ പറ്റാത്തത് എല്ലാം സിമിക്ക് തരാൻ തനിക്കു പറ്റും.
ഊക്കൻ കുണ്ണയാണ്. പെണ്ണുങ്ങളെ ഊക്കി നല്ല പരിചയമുണ്ട്. പിന്നെ ഏറ്റവും പ്രധാന കാര്യങ്ങൾ ഒക്കെ നടക്കണമല്ലോ.
വീടിൻ്റെ കടം,
അനിയത്തിമാരുടെ പഠിപ്പു , .
അതൊക്കെ ആണല്ലോ പ്രധാന കാര്യങ്ങൾ. അത് കൊണ്ട് സിമി തനിക്കും കൂടെ ഭാര്യ ആകണം. നല്ലതു പോലെ ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി. ഇതൊക്കെ ആയിരുന്നു കുറുപ്പ് പറഞ്ഞ കാര്യങ്ങൾ.
“ഒരു കാര്യം കൂടെ മോളെ. ഞാനീ പറഞ്ഞത് മോൾക്ക് സമ്മതം ഇല്ലാതെ ഈ കല്ല്യാണം നടന്നില്ലേലും അച്ഛൻ്റെ ബാങ്കിലെ കടം ഞാൻ വീട്ടും. മോൾ ഞാൻ പറഞ്ഞതെല്ലാം കേട്ടതിനു പകരം എന്ന് വേണേൽ ആകാം. പക്ഷെ ഞാൻ പറഞ്ഞ മറ്റു കാര്യങ്ങൾ മോളുടെ ഇഷ്ട്ടം പോലെ ആയിരിക്കും. ആലോചിക്ക്”,
കുറുപ്പ് പറഞ്ഞു.
കുറുപ്പ് നിർത്തിയപ്പോൾ പുറത്തു ഒരു മുട്ട് കേട്ടു.
“കേറി പോരെ”, കുറുപ്പ് പറഞ്ഞപ്പോൾ സിമിയുടെ അച്ഛനും കൂടെ പോയ ആളും കൂടെ കയറി വന്നു. കൂടെ വന്ന ആൾ കുറുപ്പിനോട് കുറച്ചു കണക്കും കാര്യങ്ങളും പറഞ്ഞിട്ട് പോയി.
“എന്നാൽ ശരി മോളെ, ഞാൻ ഇടയ്ക്കു വിളിക്കാം”, കുറുപ്പ് പറഞ്ഞു.
സിമി അപ്പോഴും ഒരു പാവയെ പോലെ ഇരുന്നു.
“മോളെ, നമുക്ക് ഇറങ്ങാം”, അച്ഛൻ പറഞ്ഞു.
“ആ..അച്ഛാ. ഇറങ്ങാം”, സിമി ഞെട്ടിയ പോലെ പറഞ്ഞു.
അവൾ കുറുപ്പിൻ്റെ മുഖത്ത് നോക്കാതെ ഇറങ്ങി. കൂടെ കുറുപ്പിനോട് യാത്ര പറഞ്ഞു അച്ഛനും .
വീട്ടിൽ ചെന്ന സിമി ആകെ വിഷമത്തിലായി. എന്തൊക്കെയാണ് കുറുപ്പ് പറഞ്ഞത്? ഇത് തനിക്കു ചെയ്യാൻ പറ്റുമോ?
ഈ വിവാഹം നടന്നില്ലേൽ വീട് പോകും. എല്ലാവരെയും കൊണ്ട് അച്ഛൻ എങ്ങോട്ടു പോകും?
സിമിക് ആലോചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.
അച്ഛൻ ആണെങ്കിലോ ഭയങ്കര സന്തോഷത്തിൽ …..
അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും സന്തോഷം പക്ഷെ എന്റെ ജീവിതം……