എടി പിന്നീടാണ് അവൾ ഇങ്ങനെ ആയതു
ആഹ് അതെന്തെലും ആവട്ടെ, പക്ഷേ ഇപ്പ ആ നാൽപതു വയസിലും ചേച്ചിയെ കാണാ നല്ല ഭംഗിയല്ലേ.?
ഓ എന്ത് ഭംഗി, അത്രയ്ക്കൊന്നുമില്ല നല്ല നിറമുണ്ട്, അത്ര തന്നെ, അമ്മായിയിലെ കുശുമ്പ് പ്രെവർത്തിച്ചു
ഏഹ്ഹ് നിറം മാത്രല്ല കാണാനും നല്ല ചേലാണ്, പിന്നെ ആവശ്യത്തിൽ കൂടുതൽ മുന്നിലും പിന്നിലുമുണ്ട്
എനിയ്ക്കീ സംഭാഷണം കേട്ട് ഇപ്പൊ തന്നെ അങ്ങ് ഭൂമിയിലേക്ക് താണുപോയാൽ മതിയെന്നായി,
പെട്ടെന്നാണ് ഞങ്ങളിരുന്ന അങ്ങെ തലയ്ക്കൽ കാട് ഒന്നനങ്ങിയത് ഏതോ ഒരു തെണ്ടി ആവേശം മൂത്തു അനങ്ങിയതാണ്, ശബ്ദം കേട്ട പാടെ രെമ്യ ചേച്ചി അയ്യോ എന്ന്ഉം വിളിച്ചു വേഗം കരയിലേക്ക് കയറി, അമ്മായിക്ക് വലിയ ഭാവമാറ്റമൊന്നും കണ്ടില്ല, ഇതൊക്കെ എന്തെ എന്ന ഒരു ഭാവം മാത്രം.. ചേച്ചി ഓടി കയറി പടവിനടുത്തു നിന്ന് ഒരു കല്ലെടുത്തു ശക്തിയായി ശബ്ദം കേട്ട ഭാഗതേയ്ക്കു എറിഞ്ഞു, ഏറു കൊണ്ട മാത്രയിൽ അയ്യോ എന്ന് വിളിച്ചുംകൊണ്ടു അജിയും സാബുവും കുറ്റികാട്ടിൽ നിന്ന് ഇറങ്ങി ഓടി, അപ്പൊ തന്നെ അതിനു കുറച്ചുമാറി ഇരുന്ന മറ്റു രണ്ടുപേരും ചാടി ഓടി, പിന്നെ ആകെ ബഹളമായി രെമ്യ ചേച്ചിയും അമ്മായിയും കിട്ടിയ തുണിയെല്ലാം വാരിചുറ്റി, രെമ്യ ചേച്ചിയുടെ വഹ ഒച്ചപ്പാടും ബഹളവും, അപ്പഴും അമ്മായി ഇതൊക്കെ എന്തു എന്ന ഭാവത്തിൽ ഒരു നിൽപ്പാണ്, ചേച്ചിയുടെ ബഹളം കേട്ട് അമ്പലത്തിലേക്ക് വന്നവരെല്ലാം ഓടി കുളക്കടവിലേക്കു എത്തി, ഇത് കണ്ട സുനിൽ വേഗം വിട്ടോടാ സനലേ എന്നും പറഞ്ഞു ആ മതിലും ചാടി ഓടി, എനിക്ക് എന്ത് ചെയ്യണം എന്ന് ഒരുപിടിയും കിട്ടാത്ത അവസ്ഥയിലാണ് രതീഷേട്ടന്റെ കയ്യിൽ പെട്ടതും, ഊരിപോന്നതും,
അമ്പലത്തിലെ കലാപരിപാടിയെല്ലാം കഴിഞ്ഞു ഞാൻ മെല്ലെ കവിളും തടവി വീട്ടിലേയ്ക്കു വെച്ച് പിടിച്ചു, ഇനി ഒരിക്കലും ഈ പണിയ്ക്കു പോവില്ല എന്ന ഉറപ്പോടെ , അതല്ലേലും സ്വന്തത്തിനെപ്പറ്റി ആരേലും പറയുമ്പോഴാണ് നമുക്കു ബോധോദയം ഉണ്ടാവുന്നത്,
അമ്പലത്തിൽനിന്നുള്ള വരമ്പും കഴിഞ്ഞു ഞാൻ മെല്ലെ റോഡിലേക്ക് കയറിയപ്പോൾ അവിടെ സാരിയുമുടുത്തു അമ്മായി നിൽക്കുന്നു,
എന്താടാ അവിടുത്തെ മേളമൊക്കെ കഴിഞ്ഞോ
ആ കഴിഞ്ഞു അമ്മായി, അവരുടെ ചക്ക മുലയിലേക്ക് നോക്കാതെ പണിപെട്ട് ഞാൻ പറഞ്ഞു
എന്നട്ട് എന്ത് തീരുമാനമെടുത്തു?
ആ ക്ഷേത്ര പരിസര വീക്ഷണ സംഘമുണ്ടാക്കി , എന്നെയും ഒരു വിഭാഗത്തിന്റെ നേതാവാക്കി അമ്മായി, ഞാൻ തെല്ലു ഗർവോടെ പറഞ്ഞു
നിന്നെയോ, അത് നന്നായി കുറുക്കനെത്തന്നെ കോഴിക്കൂടിനു കാവൽ അല്ല? അല്ല നീയും ആ മനയ്ക്കലെ സുനിലും കൂടെ ആ കുറ്റിക്കാട്ടിൽ എന്താരുന്നു പരുപാടി.?
അമ്മായിയുടെ ചോദ്യം കേട്ട് ഞാൻ എന്ത് പറയണമെന്നറിയാതെ വിയർത്തു നിന്നു