റംസീനയുടെ വാട്ട്‌സപ്പ് നമ്പര്‍ – 2

മലയാളം കമ്പികഥ – റംസീനയുടെ വാട്ട്‌സപ്പ് നമ്പര്‍ – 2

ഹായ് ഫ്രണ്ട്സ്… ആദ്യമേ അല്പം താമസിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു ഇത് ഞാന്‍ ആദ്യം പോസ്റ്റ് ചെയ്ത റംസീനയുടെ വാട്ട്‌സപ്പ് നമ്പര്‍ എന്ന അനുഭവ കഥയുടെ രണ്ടാമത്തെ പാര്‍ട്ട് ആണ്. എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയാണ്. ആദ്യം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ അത് വായിക്കുക. അതിനു ശേഷം മാത്രം തുടർന്നു വായിക്കുക ആദ്യ ഭാഗം വായിക്കാന്‍

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എനിക്ക് നിന്നോടിതു വരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല റജുൻ. ഇത്ര പെട്ടെന്ന് എങ്ങിനെ നമ്മളിത്രയും അടുത്തുവെന്ന് ഞാൻ ഇടക്കൊക്കെ ചിന്തിക്കാറുണ്ട്. അത്ര മാത്രം. പക്ഷേ നീ ഇന്നലെ അങ്ങനെ പറഞ്ഞപ്പോ എന്തോ പോലെ. എനിക്കും നിന്നോടങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് തോന്നുന്നു.

ഇതായിരുന്നു റംസീനത്തയുടെ മറുപടി.

ഇങ്ങനെയൊരു മറുപടി ശരിക്കും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്കനുകൂലമായ പ്രതികരണം കിട്ടിയതിനാലും റംസീനത്തയുമായി കുറച്ചൂടെ അടുപ്പം കൂട്ടാൻ പറ്റിയതിനാലും ഞാൻ ഹാപ്പിയായി. ഇനി ധൈര്യമായി സംസാരത്തിൽ കമ്പി ചേർക്കാലോ…. എങ്കിലും പതിയെ മുന്നോട്ട് പോയാൽ മതിയെന്നായിരുന്നു എന്‍റെ തീരുമാനം, ആക്രാന്തം കാണിച്ച് കൈയ്യിൽ കിട്ടിയതിനെ കളയണ്ടാന്ന് വിചാരിച്ചു. പയ്യെ തിന്നാൽ പനയും തിന്നാമെന്നല്ലെ പഴമക്കാർ പറയാറ്…

പിന്നീടങ്ങോട്ട് ഞാനും എൻറെ മനസ്സും തുള്ളിച്ചാടുകയായിരുന്നു. നല്ല നെയ്യ്മുറ്റിയ താത്തയോട് എന്തും പറയാനുള്ള ലൈസൻസ് ആണല്ലോ എനിക്ക് കിട്ടിയത്. പതിവു പോലെ ഞങ്ങളുടെ വാട്ട്സാപ്പ് ചാറ്റിംഗും ഫോൺ വിളിയും നന്നായി തന്നെ പോയി. ഞാൻ ശരിക്കും റൊമാന്‍റിക്കായി പെരുമാറി… പെണ്ണുങ്ങൾക്ക് റൊമാൻസ് നന്നായി പിടിക്കും, എനിക്കും. വെറുമൊരു വികാരം ശമിപ്പിക്കൽ മാത്രമായി സെക്സിനെ കാണാനെനിക്ക് താൽപര്യമില്ലതാനും. കളിക്കുന്നെങ്കിൽ അറിഞ്ഞു കളിക്കണം.. അൽപം റൊമാന്‍റിക്കായാൽ സെക്സിന് മധുരമേറും. ഒരു തരത്തിലും കൈയ്യിൽ കിട്ടിയ പർദ്ദക്കാരി നഷ്ടപ്പെടരുതെന്നെനിക്ക് നിർബന്ധമായിരുന്നു.

അതിനൊരു കാരണവും ഉണ്ട്, താത്തമാരെന്നാൽ എനിക്ക് വീക്ക്നെസ്സാണ്. പർദ്ദയും ഇട്ട് ഇറങ്ങിയാൽ പിന്നെ വേറൊന്നും വേണ്ട ഷഡ്ഡിക്കുള്ളിലെ ജവാൻ ബലം വെക്കാൻ. പർദ്ദ ധരിക്കുന്നത് അന്യപുരുഷനാൽ നയനഭോഗം ചെയ്യപ്പെടാതിരിക്കാനാണെന്നാണ് എന്‍റെ അറിവ്, എന്നാൽ ഇന്നത്തെ മുസ്ലിം സ്ത്രീകൾ പർദ്ദ ഇടുമ്പോളല്ലെ ശരിക്കും നമ്മെ മോഹിപ്പിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,
ആ അത് വിടാം. കാര്യമൊക്കെ ശരി തന്നെ, എന്നോടും ഇഷ്ടം തോന്നുന്നെന്ന് റംസീന പറഞ്ഞു. എങ്കിലും നേരെ ചെന്ന് കളി ചോദിച്ചാൽ ഒന്നും നടക്കില്ല, ഇതുവരെയുള്ള എല്ലാം വെറുതെയാകാനും മതി. അതിനാൽ റംസീനത്തക്ക് ഞാൻ നല്ലൊരു കാമുകനായി.

ദിവസവും രാവിലെ പോകുമ്പോളും വരുമ്പോളും കാണും, റംസീനയുടെയും മക്കളുടെയും കാര്യങ്ങളടക്കം എല്ലാത്തിലും ഞാൻ ശ്രദ്ധ കൊടുത്തു. അതും റംസീനയെ എന്നിലേക്കടുപ്പിച്ചു. കല്ല്യാണത്തിനോ മറ്റു വിശേഷങ്ങൾക്കോ പുതിയൊരു ഡ്രസ്സ് എടുക്കുമ്പോൾ പോലും എന്നോടഭിപ്രായം ചോദിക്കും.

ഇളയ മോന് ചികത്സയ്ക്കായി മംഗലാപുരത്ത് ആശുപത്രിയിൽ പോകുന്നെന്ന് എന്നോട് പറഞ്ഞപ്പോ ഞാനും കൂടെ വന്നോട്ടെയെന്ന് ചോദിച്ചു ഞാൻ. അയ്യോ അത്രയും ദൂരമോ, പോരാഞ്ഞിട്ട് കൂടെ ഭർത്താവിന്‍റെ ജേഷ്ഠനും ഭാര്യയും ഉണ്ടാകുമെന്നും പറഞ്ഞു. അതിനെന്താ, ട്രയിനിൽ മറ്റു യാത്രക്കാരെ പോലെ ഞാനും ഒരു യാത്രക്കാരൻ… പിന്നെ എന്നെ ഇത്തയ്ക്കും മോനുമല്ലെ അറിയു, ഞാനും കൂടെ വരാമെന്ന് പറഞ്ഞു.

അങ്ങിനെ ആ ദിവസം വന്നെത്തി.. പുതിയൊരു ഷർട്ടും ജീനും ഞാൻ വാങ്ങിയിരുന്നു… ഒന്നുമില്ലെങ്കിലും ഒരുമിച്ചൊരു യാത്ര പോകുകയല്ലേ… അങ്ങനെ തലശ്ശേരി റയിൽവേ സ്റ്റേഷനിൽ ഞാനെത്തി. എന്നെക്കാൾ മുന്നേ ഇത്തയും ടീമും എത്തിയിരുന്നു. പുതുതായി ഭർത്താവ് കൊടുത്തുവിട്ടതാണെന്നും പറഞ്ഞ് വാട്ട്സാപ്പിൽ എനിക്കൊരാഴ്ച മുന്നേ അയച്ചു തന്ന ഡ്രസ്സായിരുന്നു ഇത്ത ഇട്ടത്. അൽപം അയഞ്ഞൊരു വസ്ത്രം. ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ സ്വതവേ റംസീനത്ത ഇടാറില്ല, അതു പോലെ പർദ്ദയും ഇടാറു കുറവാണ്. വളരെ ചുരുക്കം മാത്രമേ റംസീനത്തയെ ഞാൻ പർദ്ദയിൽ കണ്ടിട്ടുള്ളു.

ഇത്തയെ ഉഴിഞ്ഞു കൊണ്ടിരുന്ന എന്‍റെ ചിന്ത മാറ്റിയത് റെയിൽവേ അനൗൺസ്മെന്‍റാണ്… ഞങ്ങൾക്ക് പോകേണ്ടുന്ന മംഗലാപുരം എക്സ്പ്രസ്സ് വന്നു നിന്നു. ഒരേ കമ്പാർട്ട്മെൻറിൽ വേറെ വേറെ ഡോറിൽ കൂടെ അകത്ത് കേറി നടന്നു വന്ന് റംസീനത്തയെ കാണാൻ പറ്റുന്ന സീറ്റിൽ ഞാൻ ഇരുപ്പുറപ്പിച്ചു.
സ്ലീപ്പർ ടിക്കറ്റായിരുന്നതിനാൽ ആൾക്കാരുടെ ഉന്തും തള്ളുമില്ലാതെ ഇത്തയെ നോക്കി തന്നെ ഇരിക്കാനെനിക്ക് പറ്റി. എന്‍റേത് ഒരാൾക്കിരിക്കാവുന്ന സൈഡ് സീറ്റും എനിക്ക് ഓപ്പോസിറ്റായി വലതു ഭാഗത്ത് 3 പേർക്കിരിക്കാവുന്ന സീറ്റിൽ ഇത്തയും മോനും ഭർത്താവിൻറെ ജേഷ്ടനും ഭാര്യയും ആ യാത്ര തുടങ്ങി. യാത്രയിലുടെ നീളം ഞങ്ങൾ വാട്ട്സാപ്പ് ചാറ്റിംഗിലായിരുന്നു.

എന്തിനാ വെറുതേ ബുദ്ധിമുട്ടി വന്നത്, മിണ്ടാൻ പോലും പറ്റില്ലാലോ നമുക്ക് എന്ന് എന്നോട് ചോദിച്ചു.

മിണ്ടിയില്ലേലും ഒരുമിച്ചെനിക്ക് ഇത്തയോടൊപ്പം യാത്ര ചെയ്യാനായില്ലേ, 4 മണിക്കൂർ നേരം കണ്ടു കൊണ്ടിരിക്കാലോ എനിക്കെന്‍റെ ഇത്തയെ, എനിക്കതുമതി, ഞാനും പറഞ്ഞു

മറുപടിയായി വാട്ട്സാപ്പിൽ വന്നതൊരു കൂമ്പാരം ഉമ്മയായിരുന്നു. ഇതെനിക്ക് നേരിൽ തരുവോന്ന് ചോദിച്ചപ്പോ, എങ്ങനേന്ന് ഇത്തയിങ്ങോട്ട് ചോദിച്ചു. ഇപ്പോളല്ല, അവസരം കിട്ടട്ടെ അന്നു പക്ഷേ തരാതിരിക്കരുതെന്ന് ഞാനും പറഞ്ഞു. അങ്ങനെ നോക്കിയും ചിരിച്ചും ചാറ്റിലൂടെ പ്രണയം കൈമാറിയും അന്നത്തെ യാത്ര മംഗലാപുരം സെൻട്രലിൽ ചെന്നു നിന്നു. ട്രയിനിറങ്ങി ഓട്ടോ കേറും വരെ ഞാനും അവരെ പിന്തുടർന്നു, ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കി ഇത്തയെനിക്ക് എനർജി തരുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ കേറി ചിക്കൻ ബിരിയാണിക്ക് ഓർഡർ കൊടുത്തു, അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇത്തയുടെ മെസ്സേജ്, അവർ ഹോട്ടലിലെത്തി റൂം എടുത്തെന്ന്. ഹോസ്പിറ്റലിൽ പോകാൻ നോക്കുന്നാ, നീ ശ്രദ്ധിച്ച് പോകണമെന്നും പറഞ്ഞ് ഇത്ത നിർത്തി.

ബിരിയാണി കഴിച്ച് പ്ലാറ്റ്ഫോമിലെത്തിയപ്പോളേക്കും എനിക്ക് മടങ്ങേണ്ടിയിരുന്ന ട്രയിൻ കാത്തു നിന്നിരുന്നു… അങ്ങോട്ടുള്ള യാത്ര പോലെയായില്ല മടക്കം, ‍ജനറൽ കമ്പാർട്ട്മെന്‍റിൽ കേറി.. നല്ല തിരക്ക്.
ആകെ മുഷിപ്പായി, ചാറ്റിംഗിനാണേൽ നമ്മുടെ സ്വപ്ന നായികയുമില്ല. അവസാനം സ്റ്റെപ്പിൽ ഇരിപ്പുറപ്പിച്ചു. വീട്ടിലെത്തി സുഖമായുറങ്ങി. മംഗലാപുരത്തായോണ്ട് പിന്നീട് ഫോൺ സംസാരം തീരെ നടന്നില്ല, വാട്ട്സാപ്പിലും ചാറ്റിംഗ് ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *