ഞാൻ തമ്പുരാട്ടിയെ അവസാനമായി കണ്ടത് പത്തിൽ പഠിക്കുന്ന സമയത്താണ്. അന്നു ഞങ്ങളുടെ കണ്ണുകൾ പല പ്രണയ കവിതകളും കൈമാറിയീട്ടുണ്ട്. വലിയ പ്രൗഡിയുള്ള കോവിലകത്തെ കൂട്ടിയായിരുന്നതിനാൽ ഒന്നു അടുത്തു കാണാനോ സംസാരിക്കുവാനൊ കഴിഞ്ഞില്ല
പിന്നീടു തമ്പുരാട്ടിയുടെ വിദ്യാഭ്യാസം ബേംഗളൂരിലായതിനാൽ പിന്നീടുള്ള കാലം വല്ല അവധി ദിവസങ്ങളിൽ ഒരു മിന്നായം മാത്രം ഇപ്പോഴിതാ യുവതിയായി എന്റെ ആതിര തമ്പുരാട്ടി എന്റെ മുന്നിൽ. നെറ്റിയിൽ ചന്ദനക്കുറിയും മുടിയിൽ തുളസിക്കതിരും ചൂടി.
ആതിര തമ്പുരാട്ടിയേ പറ്റി പറയുമ്പോൾ, 18 വയസ്സ് പ്രായം നല്ല ചന്ദനത്തിന്റെ നിറം നല്ല മുഖശീ, കറുത്ത് ഇടതുർന്ന കാർക്കുന്തൽ പിന്നോട്ട് തള്ളിനിൽക്കുന്ന വിരിഞ്ഞ നിതംഭത്തിനുകീഴേ അലകളായികിടക്കുന്നു. നേർത്ത വെളുത്ത ബ്ലൗസിനുള്ളിൽ നിന്ന് തെളിയുന്ന ബ്രാക്കുള്ളിൽ വിങ്ങി നിൽക്കുന്ന കുജദ്വയങ്ങൾ നേദിക്കാൻ കൊണ്ടുവരുന്ന മുഴുത്ത നാളികേരത്തിന്റെ വലുപ്പം കാണും. കൃശമായ അരക്കെട്ട് മൊത്തത്തിൽ കണ്ടാൽ ശ്രീകോവിലിനകത്തിരിക്കുന്ന ശിവലിംഗത്തെ വരെ പൊടിതട്ടി എണീറ്റ് കുലപ്പിച്ചു നിൽപ്പിക്കുന്ന ഒരു പരുവം. ആതിര തമ്പുരാട്ടി തൊഴാൻ വരുമ്പോളൊക്കെ കുണ്ണേശ്വരൻ തലപൊക്കി ആതിര തമ്പുരാട്ടിയെ ആശിർവദിക്കാൻ മറന്നിരുന്നില്ല. ഇതിനിടയിൽ തമ്പുരാട്ടി അമ്പലത്തിലെ ഒരു നിത്യ സന്ദർശകയായി കഴിഞ്ഞിരുന്നു. ശ്രീകോവിൽ നിന്നിറങ്ങി ഭക്ത ജനങ്ങൾക്ക് പ്രസാദം കൊടുക്കുന്നതിടയിൽ തമ്പുരാട്ടിയുടെയും എന്റേയും കണ്ണുകൾ തമ്മിലിടഞ്ഞു.അതിനുശേഷം എനിക്കു തരുന്ന ദക്ഷിണയുടെ ഖനം കൂടിക്കുടി വന്നു. ഒരു ദിവസം ദക്ഷിണ തന്ന പണത്തിനുള്ളിൽ ഒരു ശീട്ടുമുണ്ടായിരുന്നു. പ്രഭാതപൂജ കഴിഞ്ഞു നേദ്യച്ചോറും എടുത്ത് വീട്ടിലേക്കു പോകാൻ ഒരുങ്ങിയപ്പോളാണ് അരയിൽ തിരുകിയ ആതിര തമ്പുരാട്ടിതന്ന കുറിപ്പിനെ കുറിച്ചോർത്തത്. കയ്യിലെ നേദ്യമടങ്ങിയ ഉരുളി ശ്രീകോവിലിന്റെ കൈവരിയിൽ വെച്ചു. അരയിൽ നിന്നും കുറുപ്പെടുത്തു വായിച്ചു.
“സന്ധ്യാ പൂജ കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ കാവിൽ കാത്തിരിക്കും – ആതിര’ മനസ്സിൽ അതിയായ സന്തോഷം തോന്നി അതുപോലെത്തന്നെ മുന്നിൽ നേരിടേണ്ട ഭവിഷത്തുകൾ ആലോചിച്ചപ്പോൾ ഭീതിയും
സന്ധ്യാ പൂജ കഴിഞ്ഞു. ആറര മണിയോടുകൂടി ഭക്ത ജനങ്ങെളെല്ലാം മടങ്ങി. ഏഴുമണിയോടുകൂടി ശ്രീകോവിലുമടച്ച് നടന്നു. മനസ്സിൽ മുഴുവനും ആതിരത്തമ്പുരാട്ടി ആയിരുന്നു. എന്തുചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഇല്ലത്തേക്കു പോകുന്ന ഇടവഴിയിലുള്ള കെട്ടിനകത്താണ് കാവ് കാവിലേക്കു കടക്കാൻ ഇടവഴിയിൽ നിന്നും അഴിയിട്ട ഒരു ചെറിയ കവാടമുണ്ട്. ഇപ്പോൾ ആ വഴി ആരും ഉപയോഗിക്കാറില്ല. അതുകൊണ്ടു തന്നെ മൊത്തം കാടും ചെടികളുമാണ്.
നടന്നു കാവിലേക്കുള്ള കവാടത്തിനു മുന്നിലെത്തി. ഹൃദയമിടിപ്പ് അങ്ങകലെ കേൾക്കാവുന്ന വിധത്തിൽ മിടിച്ചു. കാവിനുള്ളിൽ നിന്നും ഒരു പാദസ്വര കിലുക്കം കേട്ടു. ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. എന്തും വരട്ടെ എന്ന് മനസ്സിൽ തീരുമാനമെടുത്ത് അഴികളിട്ട കവാടം വഴി കാവിലേക്കു കടന്നു. ചെടികൾകൊണ്ട് നിറഞ്ഞിരുന്നതിനാൽ കാവിനകെത്തെന്താണെന്ന് കാണാൻ കഴിയുമായിരുന്നില്ല. കൈകൾകൊണ്ട് ചെടികളെ തഴുകിമാറ്റി മുന്നോട്ടു നടന്നു. മൂന്നിലെ പൊക്കത്തിലുള്ള ചെടികൾ വകഞ്ഞുമാറ്റി മുന്നിലേക്കു നോക്കിയപ്പോൾ കണ്ടത് പാലമരത്തിനടിയിൽ കയ്യിൽ ഒരു ചെറിയ നിലവിളക്കുമായി ആതിരത്തമ്പുരാട്ടി നിൽക്കുന്നു. പാലമരത്തിൽ നിന്നും ഇറങ്ങിവന്ന ഒരു യക്ഷീ സൗന്ദര്യമായിരുന്നു ഞാൻ മുന്നിൽ കണ്ടത്. മുടികളഴിച്ചിട്ട് വെളുപ്പു നിറമുള്ള ബ്ലൗസും നേരിയതുമൂടുത്ത്, നിലവിളക്കിന്റെ നാളത്തിൽ തിളങ്ങുന്ന മുഖ ലാവണ്യം എന്നെ ആകെ മത്തുപിടിപ്പിച്ചു. അടിവയറിൽ ഒരു ആരവത്തിനു തുടക്കമിട്ടതു ഞാനറിഞ്ഞു. ശ്വാസത്തിനു വേഗത കൂടി. തമ്പുരാട്ടിയുടെ അടുത്തേക്ക് നടന്നടുത്തു. തമ്പുരട്ടി തല താഴ്തി കാൽ വിരൽ കൊണ്ട് നിലത്ത് കളം വരച്ചുകൊണ്ടുനിന്നു. തമ്പുരാട്ടിയുടെ അടുത്തേക്കു ചെന്നു. ഭയവും കാമാവേശവും കൊണ്ട് എന്റെ ശ്വാസത്തിനു വേഗത കൂടിക്കൊണ്ടിരുന്നു. തമ്പുരാട്ടിയുടെ താടി പിടിച്ചുയർത്തി.
