ലൈബ്രറിയിലെ കമ്പിക്കഥ
നബീസത്തയെ വീട്ടിലാക്കിയിട്ട് അന്ന് നേരേ എയർപോർട്ടിലേക്കാണ് പോയത്. അവിടെ കാറിൽകിടന്ന് ഉറങ്ങിയിട്ട് രാവിലത്തെ ഫ്ലൈറ്റിന് ജർമ്മനിയിൽ നിന്ന് കെട്ടിയെടുത്ത മൂത്ത അങ്കിളിനെയും കുടുംബത്തെയും വീട്ടിൽ ആക്കിയിട്ടാണ് കോളേജിൽ പോയത്. ആ ക്ഷീണവും പറഞ്ഞ് റീനാ മിസ്സിൽ നിന്ന് രക്ഷപ്പെടാന്‍ അവധിയെടുത്താലോന്ന് ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്നുവച്ചു. എന്നായാലും അവരെ നേരിട്ടല്ലേ പറ്റൂ. ഓടിയാൽ എപ്പോഴും ഓടിക്കൊണ്ടിരിക്കും.
ഭഗവതിയെ വിളിച്ച് ബസ്സില്‍ കേറുമ്പോൾ കയ്യിലൊരു ബാഗുമായി സുനിതയും ഓടിവന്ന് കേറുന്നു. അവളും ക്ലാസിന് പോവുകയാണ്. എന്നെ നോക്കിയൊരു ഗൂഢസ്മിതത്തോടെ അവൾ ബസ്സില്‍ എനിക്ക് മുന്നിൽ വന്ന് മുട്ടിയുരുമ്മി നിന്നു. സ്വാതിയോട് കിടപിടിക്കാനുള്ള ശ്രമമായിരിക്കാം. പക്ഷേ അവളെപ്പോലെ മുൻകയ്യെടുക്കാൻ സുനിതയ്ക്ക് മടി. എങ്കില്‍പ്പോലും ആ അഞ്ജനക്കറുമ്പിയുടെ ഇളംമേനി മുട്ടിയുരുമ്മുമ്പോൾ സത്യത്തില്‍ എന്റെ കുണ്ണ പെരുക്കേണ്ടതാണ്.
പക്ഷേ ആസ്വദിക്കാന്‍ മനസ്സിനൊരു സുഖം തോന്നുന്നില്ല. പണ്ടത്തെ ജാക്കിവെപ്പിന്റെ ഓർമ്മകളുടെ പുതുക്കലാണ് അവൾ ആഗ്രഹിക്കുന്നതെന്ന് അറിയാം. പക്ഷേ റീനാ മിസ്സുമായുള്ള കട്ടസീൻ ആലോചിക്കുമ്പോൾ കുണ്ണയൊന്ന് കമ്പിയായി കിട്ടണ്ടേ? അതുകൊണ്ട് അവളോട് മാപ്പിരന്ന് എന്റെ കരവിരുതുകൾക്ക് വെമ്പുന്നയാ ആരും തൊടാത്ത കുസുമത്തെ പാടേ അവഗണിച്ച് ഞാൻ പിന്നിലേക്ക് നീങ്ങിനിന്നു. ഇറങ്ങാന്‍ നേരം സുനിത എന്നെയൊന്ന് നോക്കുമ്പോൾ ആ കണ്ണുകളില്‍ വിഷാദച്ഛായ കലർന്നിരുന്നു.
അടുത്ത സ്റ്റോപ്പിലിറങ്ങി നടക്കുമ്പോള്‍ പിന്നില്‍നിന്നുമൊരു വിളി.
“വിനോദേ നില്‍ക്ക്…!!”
തിരിഞ്ഞു നോക്കിയപ്പോള്‍ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ കയ്യും കെട്ടികൊണ്ട് നിൽക്കുന്നു റീനാ മിസ്സ്!
നേവി ബ്ലൂ സാരിയാണ് വേഷം. ആര് കണ്ടാലും നോക്കിപ്പോവുന്ന സൗന്ദര്യം. മുടി സമൃദ്ധമായി എന്നത്തേയും പോലെ മുകളിലേക്ക് വച്ചുകെട്ടി അമ്മക്കെട്ട് കെട്ടിയിരിക്കുന്നു. ഒഴുകിയിറങ്ങുന്ന കഴുത്തും വെള്ളാരം കണ്ണുകളും. അതിൽനിന്ന് അടങ്ങാത്ത കൺപീലികൾ കൊണ്ട് എന്നെ മുഴുവനായി
ദഹിപ്പിക്കുന്നൊരു നോട്ടം. അതിന്റെ പിന്നിലെ അർത്ഥമെന്തെന്ന് അന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
“ വരൂ, ബുദ്ധിമുട്ടില്ലെങ്കിൽ നമുക്കൊന്ന് സംസാരിക്കാം…” എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ തോളിലെ ഹാൻഡ് ബാഗും തൂക്കി ഞങ്ങളുടെ കോളേജിലേക്കുള്ള കല്ലു പാകിയ ഇടവഴിയിലൂടെ റീന നടന്നു. മറുത്തൊന്നും പറയാനാവാതെ അറക്കാൻ കൊണ്ടുപോണ കുഞ്ഞാടിനെപ്പോലെ പിന്നാലെ ഞാനും. ഞാൻ ഒപ്പമെത്താൻ അവർ നടത്തമൊന്ന് സാവധാനമാക്കി.
“ സത്യത്തില്‍ എന്താണ് വിനോദിന്റെ പ്രശ്നം?”
“ എന്ത് പ്രശ്നം?”
“ കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു. താന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല. വന്ന സമയത്ത് തരക്കേടില്ലാതെ പഠിച്ചോണ്ടിരുന്നതായിരുന്നു. പക്ഷേ കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ട് വന്നതിൽപ്പിന്നെ കംപ്ലീറ്റ് ഉഴപ്പാണ്. ക്ലാസിലൊന്നുമല്ല ശ്രദ്ധ… വേറെ എങ്ങോട്ടൊക്കെയോ നോക്കി സ്വപ്നലോകത്തെ ബാലഭാസ്കരനെപ്പോലെ..” അവരൊന്ന് നിർത്തി എന്നെ നോക്കി.
“ കഷ്ടമാണ് വിനോദ്. താന്‍ പഠിക്കണമെന്നും പഠിച്ചൊരു നല്ല നിലയില്‍ എത്തണമെന്നും ആഗ്രഹിക്കുന്നവർക്ക് ഇത് എന്ത് വിഷമമാണ് ഉണ്ടാക്കുന്നതെന്ന് അറിയോ?” ആ നിമിഷത്തിൽ എന്തോ പറയാന്‍ തുടങ്ങിയ കണ്ണുകൾ പിന്നെ പെട്ടെന്ന് സാധാരണ പോലെ.
“ എന്താ പ്രശ്നം? പഠിപ്പിക്കുന്ന സമയത്ത് എന്തിനാ ഇമ്മാതിരി വേണ്ടാത്ത വിചാരങ്ങള്…?”
ഞാനൊന്നും മിണ്ടിയില്ല.
“ വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ…?”
“ ഇ… ഇല്ല”
“ ആര.. ആരേലും തേച്ചിട്ട് പോയോ… വേദനിപ്പിക്കുന്ന ഓർമ്മകളോ മറ്റോ? അതാണോ വിഷമം?”
“ തേക്കാനങ്ങനെ ആരുമില്ല മിസ്സേ…”
