ശിശിര പുഷ്പം – 3 Like

**********************************************

ഗാര്‍ഡന്‍റെ മുമ്പില്‍ ഷാരോണിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കേ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിന് തൊട്ടടുത്തുള്ള അശോകമരങ്ങളുടെ താഴെ നില്‍ക്കുന്ന മിനിയെ ഷെല്ലി കണ്ടു.
അശോകമരങ്ങളെ അമര്‍ത്തിപ്പുണരുന്ന കാറ്റില്‍ അവളുടെ ഇടതൂര്‍ന്ന മുടികള്‍ മനോഹരമായി ആടിയുലയുന്നു. വെളുത്ത സ്കര്‍ട്ടില്‍ വെളുത്തടോപ്പില്‍ അഭൌമ സൌന്ദര്യമുള്ള ഒരു മാലാഖയാണ് അവള്‍ എന്ന്‍ അവന് തോന്നി.
“മാലാഖ! ഹും! കൈയിലിരിപ്പ് അസ്സല്‍ രാക്ഷസീടേം!”
അവന്‍ മന്ത്രിച്ചു.
“എന്താടാ?’
ഷാരോണ്‍ ചോദിച്ചു.
“ഏയ്‌, ഒന്നുവല്ലെടീ,”
പിന്നെ അവന്‍ എന്തോ ഓര്‍ത്തു.
“ഷാരോണ്‍, നീയിവിടെ നിക്കേ. ഞാനിപ്പം വരാവേ,”
അവന്‍ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിനു നേരെ തിരിഞ്ഞു.
“എങ്ങോട്ടാടാ?”
“എങ്ങോട്ടുവില്ലെടീ. ചുമ്മാ ഇങ്കിലാബ് സിന്താബാദും വിളിച്ച് നടന്ന പാവം എനിക്ക് നീ ഒരു ക്വട്ടേഷന്‍ തന്നില്ലേ? ഒരു ക്വട്ടേഷന്‍ ഏറ്റാല്‍ അത് നടത്തണ്ടേ?”
അവന്‍ ചിരിച്ചു.
അപ്പോഴാണ്‌ ഷാരോണ്‍ മിനിയെ കണ്ടത്.
“എന്‍റെ ഈശോയേ, എന്നാ രസവാടാ ആ കൊച്ചിനെ കാണാന്‍. കണ്ണു പറിക്കാന്‍ തോന്നുന്നില്ല.”
പുഞ്ചിരിയോടെ ഷാരോണ്‍ പറഞ്ഞു. അവളുടെ നോട്ടം മിനിയില്‍ത്തന്നെ തറഞ്ഞു.
“ഇതിപ്പം ഇവുടുത്തെ വായിനോക്കികളുടെ കൂടത്തി നീയും ചേര്‍ന്നോ? നീ പോടീ, അവള് അത്ര സുന്ദരി ഒന്നുവല്ല. കൊള്ളാം. കൊഴപ്പവില്ല … അത്രേയൊള്ളൂ. പ്രത്യേകിച്ച് മോളേ, നിന്‍റെ മുമ്പി…”
ഷാരോണ്‍ ഒരു നിമിഷം സ്വയം മറന്ന്‍ ഷെല്ലിയെ നോക്കി.
“അത്രേം വേണ്ട മോനേ…ശകലം സുഖം ഒക്കെ കിട്ടീ. എന്നാലും അവളുമായി ഒരു താരതമ്യം വേണ്ട. ഉം നീ പോ. സമയം കളയാതെ. ഇന്നലേം ഞാന്‍ കണ്ടെടാ. ഈ പോക്ക് പോയാല്‍ ആ കുട്ടി റിഹാബലിടേഷന്‍ സെന്‍റ്ററില്‍പ്പോലും ശരിയാകില്ല. വാശികാണിക്കട്ടെ…ചീത്ത വിളിക്കട്ടെ…വിട്ടുകൊടുക്കരുത് …ഈ കാമ്പസ്സില്‍ നിനക്കെ അത് പറ്റൂ,”
“നീയൊന്ന് പ്രാര്‍ഥിച്ചേരേ ഷാരോണേ…അവള്‍ എന്നെ വലിച്ചുകീറി തിന്നാതെയിരിക്കാന്‍,”
“നീയൊന്ന് പോടാ, അവളെന്നാ മനുഷ്യരെ കണ്ടിട്ടില്ലേ? അതൊക്കെ ചുമ്മാതെ…നീ ധൈര്യത്തോടെ പോ,”
********************
ഷെല്ലി സാവധാനം മിനിയെ സമീപിച്ചു.
ഷാരോണ്‍ പറഞ്ഞത് വെറുതെയല്ല.
എന്തൊരു മുടിഞ്ഞ സൌന്ദര്യമാണ് ഈ സാധനത്തിന്! അതവള്‍ക്ക് തന്നെ അറിയാം എന്ന്‍ തോന്നുന്നു. അതിന്‍റെ അഹങ്കാരമാണ് വര്‍ത്തമാനത്തിലും നോട്ടത്തിലുമൊക്കെ. കൂട്ടത്തില്‍ ഇട്ടു മൂടാനുള്ളത്ര സമ്പത്തും. പക്ഷെ ഷാരോണും ധനികയല്ലേ? അവള്‍ക്കെങ്ങനെ കിട്ടി മഞ്ഞുതുള്ളി പോലെയുള്ള സ്വഭാവം?
താന്‍ ഇപ്പോള്‍ ഷാരോണിനെക്കുറിച്ചും മിനിയെക്കുറിച്ചും താരതമ്യം ചെയ്യുന്നതെന്താണ്‌? അത് ഇന്നലെ ഹോസ്റ്റലില്‍ ആണ്‍കുട്ടികളുടെയിടയില്‍ താന്‍ കേട്ട സംസാരത്തിലേ വാക്കുകള്‍ ഇപ്പോഴും തന്‍റെ ഓര്‍മ്മകളില്‍ ഉള്ളത് കൊണ്ടാണോ?
ഇന്നലെ രാത്രി പോള്‍ ആണ് തുടക്കമിട്ടത്.
“എന്‍റെ പോന്നോ. ഷാരോണിനെക്കൊണ്ട് പൊറുതി മുട്ടി നിക്കുമ്പം ആണ്ടെ വേറൊരുത്തികൂടി വന്നേക്കുന്നു,”
“നീ മനസ്സിലാകുന്ന പോലെ പറ എന്‍റെ പോളേ,”
മാത്തന്‍ എന്ന്‍ വിളിക്കുന്ന മാത്യു ചോദിച്ചു.
“എടാ ഷാരോണ്‍ ഉള്ളപ്പോള്‍ അവളെ ഓര്‍ത്താല്‍ മതി വാണമടിക്കാന്‍. നടക്കുമ്പം ഇളകുന്ന അവളുടെ ആ മൊലകള്‍. അവള്‍ടെ ചുരിദാറിന്‍റെ അകത്ത്, ബ്രായ്ക്കകത്ത് നല്ല കാട്ടുപള്ളകള്‍ക്കകത്ത് ഞെങ്ങി ഞെരുങ്ങിക്കിടക്കുന്ന മത്തങ്ങകള്‍ പോലെ. അതങ്ങനെ ഭാവനേല്‍ കണ്ട്…”
“നീ തലേം വാലും ഇല്ലാതെ സംസാരിക്കല്ലേ പോളെ. വേറൊരുത്തി ആരാ? സൊയ്‌രക്കേട് എന്നതാ?”
ബിജു തിരക്കി.
“എടാ എന്‍റെ കുണ്ണേല്‍ അങ്ങനെ അധികം പാലൊന്നുവില്ലടാവ്വേ അങ്ങനെ ഊറ്റിക്കളയാന്‍. ഇതിപ്പം എട്ടാം ക്ലാസ്സ് മൊതലേ ഊറ്റുന്നതാ. അന്നേരം അതിന്‍റെ എടേലാ വേറെ ഒര്ത്തീം കൊടെ വന്നേക്കുന്നെ. ഒരു മിനി. രണ്ടുപെരേം ഓര്‍ത്തു അടിച്ച് കളയാന്‍ എന്‍റെ കുണ്ണ എന്നാ ഇടമലയാര്‍ ഡാമാണോ?”
“നേരാ. ഇതിപ്പം മിനീനേം ഷാരോണിനേം ഓര്‍ത്താ ഇവിടുത്തെ ആമ്പിള്ളേ രുടെ വാണം മൊത്തം,”
“ഷാരോണിനെ ഓര്‍ത്ത് വാണമേ പറ്റത്തൊള്ളൂ. സിറിയക് സാറിന്‍റെ മോള്, മുഖ്യമന്ത്രീടെ മോള്. മുമ്പി നിക്കുമ്പം കുണ്ണ താഴും പേടികൊണ്ട്,”
“ഓ അത് ഷെല്ലീടെ മൊതലാടാ,””ഷെല്ലിയൊ? നീയൊന്ന് പോ ഉണ്ണീ. അവനും അവളും ദോസ്ത്താ. ഷെല്ലിയെ അങ്ങനത്തെ അവിഞ്ഞ പണിക്കൊന്നും കിട്ടുകേല,”

Leave a Reply

Your email address will not be published. Required fields are marked *