ശ്യാമളക്കൊച്ചമ്മ

തുണ്ട് കഥകള്‍  – ശ്യാമളക്കൊച്ചമ്മ

പതിവു പോലെ തന്നെ ഗോപാലേട്ടൻ സന്ധ്യയായപ്പോൾ കള്ളുഷാപ്പിലെ മൂലക്കത്തെ ബെഞ്ചിൽ ചെന്നിരുന്നു. എല്ലാ ദിവസവും ഗോപാലേട്ടൻ മൂലക്കത്തെ ബെഞ്ചിൽ തന്നെ ആണ് ഇരിക്കുന്നത്.

കൈക്കൂലി വാങ്ങിക്കുന്നത് തെറ്റാണെന്നറിയാം. എന്നാലും വെച്ച് നീട്ടുമ്പോൾ ഗോപാലേട്ടൻ വേണ്ടാന്നു പറയില്ല. കൈക്കൂലി കിട്ടുന്ന കാശ് മുഴുവനും ഷാപ്പിൽ കൊണ്ട് കൊടുക്കുക. മൂക്കറ്റം കള്ളു മോന്തുക. ഇത് ഗോപാലേട്ടൻറെ പതിവ് ദിന ചര്യ തന്നെ ആണ്.

മൂന്ന് കുപ്പി കള്ളു ഗോപാലേട്ടൻറെ മുന്നിൽ തന്നെ ഇരിപ്പുണ്ട്. ഗോപാലേട്ടൻ എന്താണെന്നറിയില്ല വലിയ ചിന്തയിൽ ആണ്. ഒരു ഗ്ളാസ് കള്ളു പോലും ഇതുവരെ കുടിച്ചില്ല. ഈ ഇരിപ്പിങ്ങനെ തുടരുന്നത് ഏകദേശം അരമണിക്കൂറോളം ആയി.

“എന്താ ഗോപാലേട്ടാ… സ്വപ്നം കാണുവാണോ. ഒരെണ്ണം എടുത്തു വീശു…”

മറ്റു കുടിയന്മാർ ഒരു കൊട്ടേഷൻ വിട്ടിട്ടു പോകുന്നു.

ഗോപാലേട്ടൻ മൂന്നു കുപ്പി കള്ളിനെ നോക്കി കൊണ്ട് ചിന്തയിൽ തന്നെ ഇരിക്കുകയാണ്.

ഇന്ന് കള്ളു കുടിക്കാതെ വീട്ടിൽ പോണം. ഒരു തുള്ളി പോലും കുടിക്കരുത്. ഗോപാലേട്ടൻ അതാണ് ഇന്ന് മനസ്സിൽ തീരുമാനിച്ചിരിക്കുന്നത്.

എണീറ്റ് പോകാൻ ആഗ്രഹം ഉണ്ടെങ്കിലും ഗോപാലേട്ടൻറെ മനസ് അനുവദിക്കുന്നില്ല. പതിവായിട്ടുള്ള ശീലം അല്ലെ. ഇടക്ക് ഗോപാലേട്ടൻറെ കൈ അറിയാതെ ചെന്ന് കള്ളിൻ കുപ്പിയിൽ എത്തുന്നുണ്ട്. വീണ്ടും ഗോപാലേട്ടൻ മനസിനെ നിയന്ത്രിച്ചു. ഇന്നൊരു ദിവസത്തേക്ക് കള്ളു കുടിക്കാതെ വീട്ടിൽ എത്തണം.

ഇന്നവളുടെ കള്ളക്കളി അവസാനിപ്പിക്കണം. ഗോപാലേട്ടൻ വീണ്ടും മനസിൽ തീരുമാനം എടുക്കുകയാണ്.

ഗോപാലേട്ടനു സ്വന്തം ഭാര്യ ശ്യാമളയെ കുറെ നാളായി സംശയം. കുറെ വര്ഷങ്ങളായിട്ടു ഗോപാലേട്ടൻ കള്ളും കുടിച്ചിട്ടാണ് വീട്ടിൽ എത്തുന്നത്. കേറി ചെല്ലുമ്പം തന്നെ വാഴ വെട്ടി ഇട്ട പോലെ ഗോപാലേട്ടൻ കാട്ടിലേലോട്ടു വീഴും. ശ്യാമള കൊച്ചമ്മ വീടൊക്കെ പൂട്ടി ഉറങ്ങുകയും ചെയ്യും. രാവിലെ തന്നെ ഗോപാലേട്ടൻ എണീറ്റ് ജോലിക്കും പോകും.

ഗോപാലേട്ടൻറെ സംശയം എന്താണെന്നറിയണ്ടേ… ശ്യാമള കൊച്ചമ്മ വേറാർക്കോ കളിക്കാൻ കൊടുക്കുന്നുണ്ട്. അതാണ് ഗോപാലേട്ടൻറെ സംശയം.
രാത്രി ഗോപാലേട്ടൻ കള്ളു കുടിച്ചു ഉറങ്ങുന്ന സമയത്തു അവിടെ ആരോ വരുന്നുണ്ട്. അവനുമായിട്ടു ശ്യാമള കൊച്ചമ്മ ഡിങ്കോലാപ്പി നടത്തുന്നുണ്ട്.

മുന്നിലിരിക്കുന്ന മൂന്ന് കുപ്പി കള്ളിനെ നോക്കി ഗോപാലേട്ടൻ കരയുകയാണ്. പാവത്തിന് കള്ളു കുടിക്കാതെ സമാധാനം കിട്ടുന്നില്ല. കള്ളു കുടിച്ചിട്ട് ചെന്നാല് ഗോപാലേട്ടൻ കിടന്നുറങ്ങി പോകും. ശ്യാമളക്കോച്ചമ്മേടെ കള്ളക്കളി പിടിക്കാനും പറ്റില്ല.

ഗോപാലേട്ടൻ ഒരു ഗ്ളാസെടുത്തു. ആകെ ഒരു ഗ്ളാസ് കള്ളു മാത്രം ഒഴിച്ച് ആ ഗ്ലാസ്സും പിടിച്ചോണ്ട് ഗോപാലേട്ടൻ ഷാപ്പിൽ നിന്നും ഇറങ്ങി. നല്ല ഇരുട്ടുണ്ടാരുന്നു. ഇടവഴിയിലൂടെ ഗോപാലേട്ടൻ ഒരു ഗ്ളാസ് കള്ളും പിടിച്ചോണ്ട് വീട്ടിലോട്ടു നടന്നു.

വീടിൻറെ പടിക്കലെത്തിയപ്പോൾ തന്നെ ഗോപാലേട്ടൻ കണ്ടു ശ്യാമള കൊച്ചമ്മ പടിക്കൽ തന്നെ കാത്തിരിപ്പുണ്ട്. കയ്യിലുരുന്ന ഒരു ഗ്ളാസ് കള്ളിൽ നിന്നും ഇത്തിരി കൈയിലെടുത്തു മുഖം കഴുകി. ബാക്കി ഉണ്ടാക്കുന്ന കള്ളു ഷർട്ടിലും മുണ്ടിലും എല്ലാം അങ്ങൊഴിച്ചു. ഇനി അഭിനയം ആണല്ലോ വേണ്ടത്.

ഗോപാലേട്ടൻ കാലേ നിക്കാൻ പറ്റാത്ത പോലെ അഭിനയിച്ചു. ഒരഞ്ചു കുപ്പി കള്ളകത്താക്കിയ പോലെ തന്നെ അങ്ങ് കറങ്ങിക്കറങ്ങി നടക്കാൻ തുടങ്ങി.

ശ്യാമളക്കൊച്ചമ്മ ഓടി വന്നു ഗോപാലേട്ടനെ താങ്ങിപ്പിടിച്ചു. കയ്യിലിരുന്ന ഗ്ളാസ് അവര് പിടിച്ചു വാങ്ങി.

“ഷാപ്പീന്നു ഗ്ലാസ്സും കൂടെ ഇങ്ങു കൊണ്ടു പോന്നോ… ഹോ എന്തൊരു നാറ്റമാണ്… ഇന്ന് നല്ലപോലെ കേറ്റിട്ടുണ്ടല്ലോ?”

ശ്യാമള കൊച്ചമ്മ ഗോപാലേട്ടനെ താങ്ങിപ്പിടിച്ചു കട്ടിലിൽ കൊണ്ട് കിടത്തി. ഗോപാലേട്ടൻ പതിവ് രീതിയിൽ തന്നെ കണ്ണടച്ചു ഉറങ്ങാൻ തുടങ്ങി.

ഒരു തുള്ളി മദ്യം പോലും കുടിക്കാതെ കിടക്കുന്ന ഗോപാലേട്ടൻ. ഉറങ്ങുന്ന രീതിയിൽ അഭിനയിക്കുന്ന ഗോപാലേട്ടൻ. ശ്യാമള കൊച്ചമ്മയുടെ കള്ളക്കോല് വെക്കാൻ വരുന്ന കാമുകനെ ഇന്ന് പിടിക്കുക. ഗോപാലേട്ടൻ ഇടക്കെടെക്ക് കണ്ണ് തുറന്നു നോക്കുന്നുണ്ട്. ശ്യാമളക്കൊച്ചമ്മയുടെ ഇനിയുള്ള നീക്കങ്ങൾ നിരീക്ഷിക്കണം.

അതാ ശ്യാമളക്കൊച്ചമ്മ കുളിക്കാനുള്ള തോർത്തും സോപ്പും എണ്ണയും ഒക്കെയായിട്ടു റൂമിലേക്ക് കയറി വരുന്നു. ഗോപാലേട്ടൻ കണ്ണടച്ച് കിടന്നു.

“ഞാനൊന്ന് കുളിച്ചേച്ചു വരാവേ. എന്നിട്ടു നിന്നെ വന്നു ഞാൻ കുളിപ്പിച്ച് തരാവേ…” ശ്യാമളക്കൊച്ചമ്മ ആരോടോ സംസാരിക്കുന്നു.

ഗോപാലേട്ടനു സംശയമായി..ഈ മുറിയിൽ ആരുമില്ലല്ലോ..പിന്നിവളാരോടാ സംസാരിക്കുന്നതു… ഇനി കട്ട്ടിലിനടിയിൽ ആരെങ്കിലും… ഇവളെന്താ കാമുകൻമാരെ കുളിപ്പിച്ച് കൊടുക്കുവോ…

ശ്യാമളക്കൊച്ചമ്മ ബാത്റൂമിൽ കേറി കതകടച്ചു…
ഗോപാലേട്ടൻ പതുക്കെ ശബ്ദമുണ്ടാക്കാതെ എണീറ്റു. കട്ടിലിൻറെ അടിയിലും അലമാരയുടെ അകത്തും അടുക്കളയിലും എല്ലാം പരിശോധിച്ച് നോക്കി. അവിടെ ഒരീച്ച പോലും ഇല്ല. ഇവളാരോടാ സംസാരിച്ചത്.

ശ്യാമളക്കൊച്ചമ്മ കുളികഴിഞ്ഞു ഇറങ്ങാറായി. ഗോപാലേട്ടൻ പിന്നേം കട്ടിലിൽ പോയി മലർന്നടിച്ചു കിടന്നു. ചെറിയ ശബ്ദത്തിൽ ഒന്ന് കൂർക്കം വലിക്കുകയും ചെയ്തു.

“ഞാനെത്തി കേട്ടോടാ കുട്ടാ…”

ശ്യാമളക്കൊച്ചമ്മ കുളി കഴിഞ്ഞെത്തിയിരിക്കുന്നു. പിന്നേം അവളാരോടോ സംസാരിക്കുന്നു.

ഗോപാലേട്ടൻ ചെറുതായി കണ്ണൊന്നു തുറന്നു നോക്കി. കുളി കഴിഞ്ഞു നൂൽബന്ധം പോലുമില്ലാതെ ശ്യാമളക്കൊച്ചമ്മ മുറിയിൽ നില്കുന്നു. ഗോപാലേട്ടൻ ഇതു വരെ കാണാത്ത രൂപം. സ്വബോധമില്ലാതെ എന്നും വരുന്ന ഗോപാലേട്ടൻ ഇതു വരെ കണ്ടിട്ടില്ല ഇതു പോലെ ഒരു രൂപം. ഗോപാലേട്ടൻറെ സാമാനം മുണ്ടിനകത്തുന്നു എണീറ്റ് വരാൻ തുടങ്ങി.

“ഞാൻ തോർതേല് വെള്ളം മുക്കീട്ടു വരാം കേട്ടോ…”

ശ്യാമള കൊച്ചമ്മ വീണ്ടും ആരോടോ സംസാരിക്കുന്നു. ഇവളെന്തിനാ തോർതേല് വെള്ളം മുക്കിക്കൊണ്ടു വരുന്നത്.

ഗോപാലേട്ടൻറെ മുണ്ടു ആരോ ഉരിഞ്ഞെടുക്കുന്ന പോലെ തോന്നി. അകത്തു കിടന്നു അണ്ടർ വെയറും പതുക്കെ താഴോട്ടു ഊരുന്നു.

“ഇന്ന് കുട്ടൻ നേരത്തെ എണീറ്റാല്ലോ….”

ശ്യാമളക്കൊച്ചമ്മ വീണ്ടും സംസാരിക്കുന്നു.

ഗോപാലേട്ടൻ ഇടം കണ്ണ് ചെറുതായൊന്നു തുറന്നു നോക്കി.

വെള്ളം നനച്ചോണ്ടു വന്ന തോർത്ത് കൊണ്ട് ഗോപാലേട്ടൻറെ അണ്ടി മുഴുവനും ശ്യാമളക്കൊച്ചമ്മ തുടച്ചെടുക്കുകയാണ്.
“ഇന്ന് കുളിപ്പിക്കാൻ തുടങ്ങിയപ്പോ തന്നെ നീയങ്ങു മൂത്തല്ലോടാ കുട്ടാ…”

ശ്യാമളക്കൊച്ചമ്മ ഗോപാലേട്ടൻറെ അണ്ടിയോടാണ് സംസാരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *