ഇത് അടുത്ത രണ്ടാഴ്ച ആവർത്തിച്ചു. ലക്ഷ്മി അന്ന് വിമൻസ് കോളേജിൽ ചരിത്രം പഠിക്കുന്നു. ഒന്നാം വർഷത്തെ പരീക്ഷ… ആദ്യത്തെ വിഷയത്തിന്റെ അന്ന് പുലർച്ചെ ലക്ഷ്മിക്കുട്ടി രാമനേയും കൂട്ടി കോവിലിലേക്ക് പോയി. ഒരൊറ്റമുണ്ടും ബ്ലൗസും മാത്രം ധരിച്ച അവളുടെ ഇറുക്കമുള്ള ബ്ലൗസിൽ വിങ്ങുന്ന തടിച്ച മുലകളും, മുന്നിൽ പടികൾ കയറിയപ്പോൾ ഇറുകിയരയുന്ന കനത്ത തുടകളും, താളത്തിൽ തുളുമ്പുന്ന അവളുടെ ചുഴി വിരിഞ്ഞ ചന്തികളും കണ്ട് രാമൻ ഹതാശനായി… കോണകത്തിനുള്ളിൽ കുണ്ണ കമ്പിയായി നൊന്തു… ഇനി എപ്പോഴാണ് മണിച്ചെപ്പ് തുറക്കുന്നത് എന്നാലോചിച്ച് യാന്ത്രികമായി രാമൻ അമ്പലത്തിനു പ്രദക്ഷിണം വെച്ചു..
വിക്രമൻപിള്ള സ്വന്തം വീടിന്റെ അടുത്തു തന്നെ മകൾക്ക് വേണ്ടി പുതിയതായി കെട്ടിടം പണികഴിപ്പിച്ചിരുന്നു. അവർ കല്യാണം കഴിഞ്ഞ് അവിടെ പൊറുതി തുടങ്ങി. കാളിയമ്മയും, പിന്നെ പാചകം, അടിച്ചു തളി… ഇതിനെല്ലാം മൂന്നാലു പേർ വേറെയും…
രണ്ടാഴ്ച കഴിഞ്ഞു ലക്ഷ്മി തുടകൾ അകറ്റിയപ്പോഴോ…. ഒരു തണുത്ത ശവം പോലെ അങ്ങു കിടന്നു കൊടുത്തു… വർഷങ്ങളായി കന്യാസ്ത്രീകൾ ഊട്ടിയ സദാചാര പാഠങ്ങൾ അവളിലെ സ്വാഭാവികമായ കാമാഗ്നിയെ വെള്ളമൊഴിച്ച് കെടുത്തി യിരുന്നു… മക്കൾ ഉണ്ടാകാൻ മാത്രം ചെയ്യണ്ട ഒരു കടമ. ഇക്കാര്യത്തിൽ തുടക്കക്കാരനായ രാമൻ എന്തൊക്കെയോ കാട്ടിക്കൂട്ടി… അവസാനം തൃപ്തി വരാതെ അവനും, ഒരു കടമ നിർവ്വഹിച്ച ആശ്വാസത്തിൽ അവളും പുറം തിരിഞ്ഞു കിടന്നുറങ്ങി…
പൊതുവേ അന്തർമുഖനായ രാമന് ഒരെത്തും പിടിയും കിട്ടിയില്ല… പബ്ലിക്ക് ലൈബ്രറിയിൽ പോയി ഗോപ്യമായി നോക്കിയ കാമസൂത്രം അവനെ പിന്നെയും കുഴക്കി… എന്നാലും കുറച്ചെങ്കിലും തലയിൽ കയറിയത്… സ്ത്രീകൾക്ക് ഉൾത്തുടകളിലും, യോനിയിലും കമിതാവ് നാവുകൊണ്ട് പെരുമാറിയാൽ രതിമൂർച്ഛ ഉണ്ടാകും എന്ന കാര്യം…
അരക്കെട്ടിലേക്ക് രാമന്റെ മുഖം നീങ്ങിയ ഉടനേ ലക്ഷ്മി തടഞ്ഞു..രാമേട്ടാ… ഇതൊന്നും വേണ്ട… ഇതൊക്കെ പാപമാണ്… എനിക്ക് ഒന്നും വേണ്ട… രാമേട്ടൻ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി.
ഭാര്യയുടെ കണ്ണുകൾ നിറഞ്ഞതു കണ്ട് രാമനും വിഷമമായി.. സാരമില്ല ലക്ഷ്മീ… അവൻ അവളെ ചേർത്തു പിടിച്ചുകൊണ്ടുറങ്ങി..
കാളീ… എങ്ങിനെ.. നമ്മടെ രാമനും, സീതയും.. സുഖങ്ങളൊക്കെത്തന്നേ? വാസനയടയ്ക്ക വായിലിട്ടു ചവച്ചുകൊണ്ട് ചാരപ്പണിയ്ക്കും കൂടി നിയോഗിച്ച കാളിയമ്മയോട് കുഞ്ഞമ്മ ചോദിച്ചു…
കൊച്ചമ്മേ… എന്തരു പറയാൻ… നല്ല പൊരുത്തമൊള്ള ജ്വാഡി… നല്ല സ്നേഹവും തന്നെ…. ലക്ഷ്മി മോള് സന്തോഷമായിട്ടിരിക്കിണ്… ആ പയ്യനും സന്തോഷങ്ങളു തന്നെ… എന്നിരുന്നാലും എന്റെ കൊച്ചമ്മേ… പുതു മാപ്പിളേം പെണ്ണും തന്നല്ല്… ഇത്തിരിപ്പൂരം കളിതമാശേം…. ചിരീം… അതൊന്നും ഞാൻ കണ്ടില്ല കേട്ടാ…
വരികൾക്കിടയിൽ വായിക്കാൻ വിദഗ്ദ്ധയായ കുഞ്ഞമ്മയ്‌ക്ക് കാര്യങ്ങൾ ഏതാണ്ട് താൻ കരുതിയതുപോലെ തന്നെ എന്നു മനസ്സിലായി…. ലക്ഷ്മിക്കുട്ടി യും സുഭദ്രക്കുഞ്ഞമ്മയും തീർത്തും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വ്യക്തികൾ…. കടും പിടിത്തക്കാരിയായ മോളെ കുഞ്ഞമ്മ അവളുടെ പാട്ടിനു വിട്ടു…. ജീവിതത്തിൽ വേറെ എത്രയോ നല്ല കാര്യങ്ങള് കെടക്കണ്…. ഇതായിരുന്നു കുഞ്ഞമ്മയുടെ നിലപാട്.. അവളായി… അവടെ പാടായി….. എന്നാലും പാവം രാമൻ…
അവനോടു ഞാൻ പറഞ്ഞതല്ല്… കേക്കൂല… എന്തര് ചെയ്യാൻ? കുഞ്ഞമ്മ ഒരു നെടുവീർപ്പിട്ടു… പിന്നെ തൽക്കാലം അതങ്ങു വിട്ടു..
മൂന്നു വർഷത്തിനകം തിരുക്കൊച്ചി സംസ്ഥാനം നിലവിൽ വന്നു. മഹാരാജാവ്, ദിവാൻ… ഇവരിൽ നിന്നും അധികാരം ജനങ്ങൾ തെരഞ്ഞെടുത്തവരിലേക്ക്. എന്നാലും പഴയ ഉദ്യോഗസ്ഥവൃന്ദം വലിയ പരിക്കുകൾ കൂടാതെ നിലനിന്നു.
വിനീതൻ പിറന്നു. ലക്ഷ്മിക്കുട്ടി, പഠിച്ച കന്യാസ്ത്രീകളുടെ വിദ്യാലയത്തിൽ ചരിത്രത്തിന്റെ അദ്ധ്യാപികയായി ചേർന്നു…. രാമന്റെ കാര്യമാണ് കഷ്ട്ടത്തിലായത്. ചെറുക്കൻ ഒണ്ടായേൽ പിന്നെ ലക്ഷ്മി കാലുകൾ അകറ്റുന്നത് ഒരപൂർവ്വസംഭവമായി. രാമൻ ധാരാളം സമയം ഓഫീസിൽ ചെലവഴിച്ചു തുടങ്ങി… വീട്ടിൽ വരുന്നത് വൈകി. ലക്ഷ്മിക്കുട്ടി സ്വന്തം ലോകത്തിൽ… പഠിപ്പ്, നോട്ടുകൾ തയ്യാറാക്കൽ, കുട്ടികളുടെ പരീക്ഷാപേപ്പറുകളും, ഹോംവർക്കുകളും നോക്കൽ…. ഇതിന്റെ ഇടയിൽ പാവം വിനീതൻ എങ്ങനെയോ വളർന്നു…
വിക്രമൻപിള്ളയദ്യം രാമന്റെ പുരോഗതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. നല്ല ഉദ്യോഗസ്ഥൻ, ഒരു കടലാസും വെച്ച് താമസിപ്പിക്കില്ല, തെറ്റുകൾ ഇല്ലാത്ത ജോലി…. സ്ഥാനക്കയറ്റങ്ങളും മുറയ്ക്ക് കിട്ടുന്നുണ്ടായിരുന്നു..
