സെക്‌സി ഡോളിനൊരു ബ്രേസിയര്‍ സന്ദേശം 14

അവിടെ നിന്ന് വല്ല മദാമ്മമാരെയും കെട്ടി കൊണ്ട് വരുമെന്ന് പേടിച്ചാണു പുള്ളിക്കാരന്റെ അച്ഛനുമമ്മയും കല്യാണം കഴിച്ചിട്ട് പോകാന്‍ നിര്‍ബന്ധിച്ചത്. നേരത്തെ എന്റെ അമ്മായിയച്ഛന്‍ ദല്‍ഹിയില്‍ നല്ല പോസ്റ്റില്‍ ഗവണ്മെന്റെ ജോലിയിലായിരുന്നു. അമ്മായിയമ്മ ഒരു സാധാരണ വീട്ടമ്മ. മൂത്ത മകന്‍ മനു എന്ന് വിളിക്കുന്ന മനീഷ് സ്‌റ്റേറ്റ്‌സില്‍ സെറ്റില്‍ഡ് ആണു .

പുള്ളിക്കാരന്‍ കൂടെ പഠിച്ചിരുന്ന ഒരു പഞ്ചാബി പെണ്‍കുട്ടിയെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനെതിരായി വിവാഹം കഴിച്ചതാണു . അതു കൊണ്ടാണു സനു എന്ന് വിളിപ്പേരുള്ള എന്റെ ഭര്‍ത്താവ് സനീഷ് വിവാഹം കഴിച്ചിട്ട് ഇംഗ്ലണ്ടിലേക്ക് പോയാല്‍ മതിയെന്ന് അവര്‍ നിര്‍ബന്ധിച്ചത്.ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം നാട്ടില്‍ നല്ലൊരു പുരയിടവും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും പണിയിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണു അവര്‍.

എന്റെ അച്ഛന്‍ ആ സമയത്ത്ബാങ്കില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അവിടെ അക്കൗണ്ട് തുറന്ന് പരസ്പരം പരിചയമുള്ളതിനാലാണു എന്നെ മകനെ കൊണ്ട് വിവാഹം ചെയ്യിക്കാന്‍ പ്രൊപ്പോസല്‍ കൊണ്ടു വന്നത്. അച്ഛന്‍ എല്ലാം എന്റെ തീരുമാനത്തിനു വിട്ടു.

‘എനിക്ക് ഇനിയും പഠിക്കാന്‍ പോകണം അച്ഛാ’ ഞാന്‍ പറഞ്ഞു.

”അതിനെന്താ ? വിവാഹം കഴിഞ്ഞാലും പഠിക്കാന്‍ പോകുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വീട്ടു ജോലി ചെയ്യാന്‍ ഒരു കുട്ടിയെ അല്ല; ഞങ്ങള്‍ക്കില്ലാത്ത ഒരു മകളെയാണു വേണ്ടത്. പിന്നെ സനു പഠിക്കാന്‍ പോവുകയാണല്ലോ ? അതു കൊണ്ട് അവന്‍ തിരിച്ച് വരുന്നതിനു മുമ്പ് മോള്‍ക്കിഷ്ടമുള്ള ഏത് കോഴ്‌സിനു വേണമെങ്കിലും ചേര്‍ക്കാം’.

ഞാന്‍ അന്ന് രാത്രി തന്നെ എന്റെ ഉപദേഷ്ടാവായ ആഗ്നസിനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം കേട്ടിട്ട് അവള്‍ വിവാഹത്തിനു സമ്മതം മൂളാനാണു പറഞ്ഞത്. കിട്ടിയത് പുളിങ്കൊമ്പാണെന്നും ഭര്‍ത്താവ് പഠിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ അടിപൊളി ജീവിതം നയിക്കാമെന്നുകൊക്കെയാണു അവള്‍ അഭിപ്രായപ്പെട്ടത്. ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏതാണ്ട് അര മണിക്കൂര്‍ ദൂരമേ അവരുടെ വീട്ടിലേക്കുള്ളൂ. അതിനാല്‍ ഇടക്കിടെ വീട്ടില്‍ അച്ഛനെയും അമ്മയേയും ഒക്കെ വന്നു കാണാനുള്ള സൗകര്യവുമുണ്ട് . വന്ന് കയറിയ മഹാലക്ഷ്മിയെ തട്ടി തെറിപ്പിക്കരുതെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതം മൂളി. അങ്ങിനെ ആര്‍ഭാടമായി ഞങ്ങളുടെ വിവാഹം നടന്നു.

ഭര്‍ത്തൃ ഗൃഹത്തില്‍ എനിക്ക് നല്ല സ്വീകരണമാണു ലഭിച്ചത് . എന്റെ അമ്മായിയമ്മ എന്നെ സ്വന്തം മകളായിട്ടാണു കാണുന്നത് ; അതു കൊണ്ട് ഒന്നു കൊണ്ടും ഭയപ്പെടേണ്ട എന്നും എന്റെ അമ്മയോട് പര്‍ഞ്ഞു. അമ്മായിയച്ഛനും എന്നോട് വളരെ വാത്‌സല്യമായിരുന്നു. ഞാനും എന്റെ ഭര്‍ത്താവ് സനുവും വളരെ വേഗത്തില്‍ അടുപ്പത്തിലായി.

ആഗ്നസില്‍ നിന്ന് ലഭിച്ച ലൈംഗിക പാഠങ്ങള്‍ ആ സന്ദര്‍ഭത്തില്‍ എനിക്ക് നല്ലതായി തോന്നി. കാരണം ആദ്യ് രാത്രി തന്നെ അത് വരെ പഠിപ്പില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നഎന്റെ ഭര്‍ത്താവ് ഒരടി പൊളി സുന്ദരിക്കുട്ടിയെ കൈയില്‍ കിട്ടിയപ്പോള്‍ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കപ്പുഴുക്കു കണ്ടത് പോലെ എന്നെ എടുത്തിട്ട് പണ്ണി.ആ രാത്രിയില്‍ അഞ്ചു തവണ സനുവും ഞാനും തമ്മില്‍ പണ്ണല്‍ നടത്തി പുലര്‍ച്ചക്കെപ്പോഴോ ആണു ഞങ്ങള്‍ ഉറങ്ങിയത്. ഓരോ രാത്രികളിലും ഞങ്ങള്‍ മൂന്നു തവണയില്‍ കുറയാതെ പണ്ണി സുഖിച്ചു.

ആഗ്നസ്സില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ എനിക്ക് എന്റെ ഭര്‍ത്താവിനെ എല്ലാ വിധത്തിലും സുഖിപ്പിക്കാന്‍ കഴിഞ്ഞു. മൂന്നു മാസത്തിനു ശേഷം സനുവിനു ഇംഗ്ലണ്ടിലേക്ക് പോകണമായിരുന്നു. അതിനാല്‍ കിട്ടിയ സമയം ഞങ്ങള്‍ അടിച്ചു പൊളിച്ച് ജീവിച്ചു. മധുവിധുവിന്റെ ഭാഗമായി പല വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. തല്‍ഫലമായി സനുവിന്റെ യാത്രക്ക് മുമ്പ് ഞാന്‍ ഗര്‍ഭിണിയുമായി.

ഇപ്പോള്‍ തന്നെ കുഞ്ഞ് വേണോ വേണ്ടേ എന്ന് സ്വയം തീരുമാനമെടുത്തോളാന്‍ എന്റെ ഭര്‍ത്താവ് പറഞ്ഞു. പക്ഷേ മറ്റുള്ളവര്‍ക്ക് പ്രസവം കഴിഞ്ഞിട്ടും പഠിക്കാന്‍ പോകാമല്ലോ എന്ന അഭിപ്രായമായിരുന്നു. കുഞ്ഞിനെ പ്രസവിച്ച് കൈയിലേക്കിട്ട് തന്നാല്‍ മതി; നോക്കുന്ന കാര്യം ഞാനേറ്റു എന്ന് എന്റെ അമ്മായിയമ്മ പറഞ്ഞു . എന്റെ അച്ഛനുമമ്മക്കും ആദ്യത്തെ പേരക്കുഞ്ഞിനെ നശിപ്പിക്കരുത് എന്ന അഭിപ്രായമായിരുന്നു.

അങ്ങിനെ ഞാന്‍ ഇരുപത്തി രണ്ടാം വയസ്സില്‍ ഒരമ്മയാകാന്‍ മാനസികമായി തയാ്‌വറെടുത്തു. എന്റെ വിവാഹം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ സനു ഇംഗ്ലണ്ടിലേക്ക് പോയി. ആഗ്നസ് ബി എസ് സി പാസായി ദല്‍ഹിയില്‍ നഴസിംഗ് പഠിക്കാന്‍ ചേര്‍ന്നിരുന്നു. ഞങ്ങള്‍ തമ്മില്‍ സ്ഥിരമയി എല്ലാ ദിവസങ്ങളിലും മൊബൈല്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. എന്റെ ആദ്യ രാത്രി മുതല്‍ സനു ഇംഗ്ലണ്ടിലേക്ക് പോകുന്നത് വരെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ നടത്തിയ പണ്ണു മഹോത്‌സവങ്ങളെ പറ്റി അവള്‍ വള്ളി പുള്ളി തെറ്റാതെ എന്നോട് ചോദിച്ചറിഞ്ഞിരുന്നു.

അവളില്‍ നിന്ന് ഒന്നും ഒളിക്കാനില്ലായിരുന്ന ഞാന്‍ എല്ലാം സത്യസന്ധമായിപറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു.എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ എനിക്ക് യാതൊരു കുറവുകളും ഇല്ലാതെ ഇരിക്കാന്‍ എന്റെ അമ്മായിയമ്മ പ്രത്യേകം ശദ്ധിച്ചിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാന്‍അവരില്‍ നിന്ന് സ്വാദിഷ്ടമായ കറികളും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാന്‍ പഠിച്ചു. അങ്ങിനെ കുറ്റങ്ങളും കുറവുകളുമൊന്നുമില്ലാതെ ഒരു വര്‍ഷം മുന്നോട്ട് പോയി. ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി . അതോടെ എന്റെ മാനസികാവസ്ഥക്കും മാറ്റം വന്നു.ഇനി പഠിക്കാന്‍ പോയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു മനോഭാവം എനിക്കുണ്ടായി.

സനു ഉപരി പഠനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ എന്റെ ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുന്ന ഒരു ഭാര്യയായി ഒന്ന് രണ്ട് കുഞ്ഞുങ്ങളെയും പ്രസവിച്ച് ഒരു കുടുംബിനിയായി ജീവിച്ചാല്‍ മതിയെന്നായി എനിക്ക് ഏതാണ്ടൊരു വര്‍ഷം അങ്ങിനെ കടന്ന് പോയി. എന്റെ മോള്‍ ഐശ്വര്യക്ക് ഒരു വയസ്സ് പ്രായമായി. ആ സമയത്താണു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദാരുണമായ സംഭവം നടന്നത്. എന്റെ അമ്മയുടെ മരണം.

പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു സാധാരണ പനി വന്നു. പനി വന്നാല്‍ പൊതുവെ ചെയ്യുന്നത് പോലെ പാരസെറ്റാമോള്‍ ടാബ്ലറ്റുകള്‍ കഴിച്ചു.ടെമ്പറേച്ചര്‍ കുറഞ്ഞപ്പോള്‍ സാധാരണ പോലെ വീട്ടു ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുറേശ്ശെയായി ശ്വാസം മുട്ട് തുടങ്ങി. അച്ഛന്റെ നിര്‍ബന്ധ പ്രകാരം ഹോസ്പിറ്റലില്‍ ചെന്ന് ടെസ്റ്റ് നടത്തിയപ്പൊഴാണു കടുത്ത ന്യൂമോണിയ ആണെന്നറിഞ്ഞത്. പിന്നെ യാതൊരു ചികിത്‌സയും ഫലിച്ചില്ല. ഹോസ്പിറ്റലില്‍ വച്ച് തന്നെ മരണവും സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *