ഉത്സവകാലം ഭാഗം – 1 Like

ജർമനിയിൽ ബവാറിയയിലെ തണുപ്പിൽ ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് യഥാർശ്ചികമായി പൊണ്ടാട്ടി kambi.pw എന്നെ കാണിക്കുന്നത്. കഥകൾ വായിച്ച് അതിലെ ചില കഥാപാത്രങ്ങളായി റോൾ പ്ളേകൾ വേണം എന്നായിരുന്നു ആവശ്യം(റോൾ പ്ളേ ചെയ്യാത്തവർ ഉണ്ടെങ്കിൽ അത് ഞാൻ റെക്കമെന്റ് ചെയ്യുന്നു പെണ്ണിനാവശ്യമുള്ള “വെറൈറ്റി മുതൽ അവൾ സമ്മതിക്കാത്തതെന്തും അവൾ തന്നെ ചെയ്ത് തരുന്ന ഒരു പരുപാടി ആണത് “). അതാണ് എന്നെ എന്റെ പൂർവ്വ കഥയെഴുതാൻ പ്രേരിപ്പിച്ചത്.

18 വയസ്സിൽ ഒരു ആക്സിഡന്റിൽ അനാഥമായ പൈസയായും ഭൂമിയായും കുടുംബമായും സമ്പാദ്യമുള്ള ഒരു പയ്യന്റെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതം നേരെ കൊണ്ട് വരണമെങ്കിൽ വീട്ടിലെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു വളർന്ന ഒരു പെണ്ണിനെ മതിയെന്ന് ഇരുപത്തിയേട്ടാമത്തെ വയസ്സിൽ തോന്നിയ വീണ്ടു വിചാരം. നാട്ടിൻ പുറത്ത് നിന്നും അതും മുറപെണ്ണിനെ കുട്ടിക്കാലം മുതലുള്ള “കളി”കൂട്ടുകാരിയെ തന്നെ കല്യാണം കഴിക്കാനുള്ള തീരുമാനം ഇത്രയധികം സന്തോഷപൂർവമായ വിവാഹ ജീവിതം നൽകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകെ കയറിയ സാധനത്തോട് നാടൻ പൂറിനുള്ള കൂറ് കാരണം കാര്യം പറഞ്ഞു മുഴുവനാകുന്നതിനു മുൻപേ അവൾ ഒക്കെ പറഞ്ഞു. തറവാട്ടിൽ ഞാനുള്ള പൊഴേല്ലാം പാത്തും പതുങ്ങിയും ഞങ്ങൾ അർമാദിച്ചിരുന്ന അതെ മുറിയിൽ കാര്യം അവതരിപ്പിച്ചതിന്റെ ഏഴാം നാൾ രാത്രി ആദ്യരാത്രി എന്ന പേരിൽ വീട്ടുകാരായിട്ടു തന്നെ കളിക്കാൻ അവസരം ഒരുക്കി തന്നവൾ ആണ് ഞാനെന്ന കണ്ണന്റെ പൊണ്ടാട്ടി ” ആവണി “. അവളെയും എന്നെയും മണിയറയിൽ കയറ്റി വിടുമ്പോൾ ആ തലമുറയിലെ ഏക ആൺ തരിയെ കൈവിട്ട് പോകുന്ന വിഷമം അതെ തലമുറയിൽ ഉള്ള ശ്രീക്കുട്ടി , സ്വാതി , സ്മിത ച്ചേച്ചി മുൻ തലമുറയിലെ ജിഷമ്മായി, അമ്പിളി കുഞ്ഞമ്മ, വീണ കുഞ്ഞമ്മ എന്നിവരുടെ കണ്ണുകളിൽ പ്രകടമായ ഒരുത്തിക്കായി മാത്രം എന്നെ കൈ വിട്ടു കൊടുക്കുന്നതിൽ വന്ന നിരാശ എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട്.

കഥയിലേക്ക് കടക്കും മുൻപ് ഓപചാരികമായ പരിചയപെടുത്തൽ കണ്ണൻ എന്ന് വിളികാം ഭാരതപുഴയുടെ തെക്കൻ തീരത്തുള്ള ഒരു ഗ്രാമമാണ് സ്വദേശം അച്ഛനും അമ്മയും അനുജനും അടങ്ങുന്നതായിരുന്നു കുടുംബം എന്റെ 18 വയസിൽ ആക്സിഡന്റിൽ അവർ മരണപെട്ടു. ബാക് സീറ്റിനോടുള്ള പ്രണയം എന്നെ അന്ന് ഒറ്റക്കാക്കി . സാമ്പത്തികമായി അച്ഛനും മിതിർന്നവരും ഒക്കെ ഉണ്ടാക്കിയത് കൊണ്ട് തെണ്ടി പോകേണ്ടി വന്നില്ല സ്നേഹം മാത്രമുള്ള കൂട്ടുകുടുംബമായതിനാൽ അച്ഛന്റെ അനുജന്മാർ കൈവിട്ടില്ല, ജയൻ കൊച്ചച്ചൻ
വക്കീൽ ആയിരുന്നത് കൊണ്ട് അമ്മയുടെ ഭാഗവും അമ്മമയുടെ വാത്സല്യവും (അമ്മയുടെ അമ്മ) പണമായി ബാങ്കിലെത്തി. അതിൽ നിന്നായിരുന്നു കോളേജ് വിദ്യാഭ്യാസവും ബാക്കി അഭ്യാസവും എല്ലാം. മറ്റുള്ളവർക്ക് ബാധ്യതയാകുമോ എന്ന അഭിമാനം വില്ലനായത് കൊണ്ട് പ്ലസ്ടു പഠനത്തിന് ശേഷം കോയമ്പത്തൂർ ആയിരുന്നു തട്ടകം. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. ബാക്കി കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടാം. (അഴകളവുകൾ വർണിക്കുന്നത് വിരസമായി തോന്നിയത് കൊണ്ട് നമ്പറുകളായി അതുണ്ടാകില്ല ക്ഷമിക്കുക) ഇനി 2007-2008 കാലഘട്ടത്തിലെ കഥയിലേക്ക് ..

കോയമ്പത്തൂർ ജീവിതത്തിന്റെ ആദ്യ വർഷം നാട്ടിൽ നിന്ന് ഷൊർണൂർ കോയമ്പത്തൂർ പാസഞ്ചറിൽ വിൻഡോ സീറ്റിൽ ഇരുന്ന് കഴിഞ്ഞ ദിവസം നടന്നതെല്ലാം ഞാൻ ആലോചിച്ചു അച്ഛൻ ഇഷ്ടപെട്ടുണ്ടാക്കിയ പഴയ മോഡൽ വീടും അതിന്റെ 3 വശത്തുമായി പരന്ന് കിടക്കുന്ന മൂന്നര ഏക്കർ സ്ഥലവും ഒഴികെ ബാക്കിയെല്ലാം വിൽക്കുവാൻ ഞാൻ പറഞ്ഞ ആവശ്യത്തിന് ജയൻ കൊച്ചച്ചനും വിജയൻ കൊച്ചച്ചനും 3 ആണുങ്ങൾ മാത്രം അവശേഷിക്കുന്ന നടുപുരക്കൽ തറവാട്ടിലെ അടുത്ത തലമുറയിലെ ഏക ആൺ തരിയെ വഴിതെറ്റി പോകാൻ അവർ സമ്മതിക്കില്ല എന്ന് പറഞ്ഞു ആകെ സീൻ. പക്ഷെ എന്റെ ഭാവിയെ പറ്റി ഞാനുണ്ടാക്കിയ ബയോട്ടിക്നോളജി വിദ്യാഭ്യാസം മുതൽ ജർമനി വരെയുള്ള റോഡ് മാപ്പിൽ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ തൊഴിച്ച് ബാക്കിയെല്ലാം വണ്ടർ ഫുൾ എന്ന് പറഞ്ഞു ഫുൾ സപ്പോർട്ട് തന്നതും അവർ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *