സേഠാണി
Sedoni | Author : Rasputin
രഘു ബറോഡയിലെത്തി. പത്താം ക്ളാസ് തോറ്റ് രണ്ടു മൂന്നു കൊല്ലം തെക്കു വടക്കു നടന്ന രഘുവിനെ അകന്ന ഒരു ബന്ധുവാണ് ബറോഡക്കു കൊണ്ടുപോയത്. നാടു വിട്ടു പോകാൻ രഘുവിന് അശേഷം മനസുണ്ടായിരുന്നില്ല. പക്ഷേ വീട്ടിലെ ദാരിദ്ര്യവും മറ്റും കണ്ടപ്പോൾ പോകേണ്ടി വന്നു.
ഹിന്ദി പടങ്ങളും മറ്റും കാണുന്ന സ്വഭാവം ഉണ്ടായിരുന്ന രഘുവിന് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള ഹിന്ദിയൊക്കെ അറിയാമായിരുന്നു. ബന്ധുവിന്റെ ഒരു സുഹൃത്തു വഴി രഘുവിന് ചെന്നയുടനെ തന്നെ ഒരു ജോലിയും തരമായി. ജോലി എന്നു പറഞ്ഞത് വലിയ ഉദ്യോഗം ഒന്നുമല്ല. ഒരു മാർവാഡി സേട്ടുവിന്റെ വീട്ടിലെ ജോലിക്കാരൻ. ശരിക്കും പറഞ്ഞാൽ പുറം പണിയാണ്.
സേട്ടുവിന് രണ്ടു ജ്വല്ലറി കടയുണ്ട്. ഒന്നു സേട്ടുവും മകനും നേരിട്ടു നോക്കുന്നു. അടുത്തത് മകളുടെ ഭർത്താവും. മാർക്കറ്റിൽ പോവുക, ഉച്ചക്കു സേട്ടുവിനും മകനുമുള്ള ഭക്ഷണമെത്തിച്ചു കൊടുക്കുക തുടങ്ങിയവയായിരുന്നു പ്രധാന ജോലി. സേട്ടുവിന്റെ വീട്ടിൽ വേലക്കാരായി വേറെയും ആളുകളുണ്ട്. ഒരു അടുക്കളക്കാരി, പുറം പണിക്കാരി, പിന്നെ ഒരു ഡ്രൈവർ.
കഥ ഡ്രൈവർ സേട്ടുവിന്റെ ഭാര്യ സേഠാണിയുടെ ഡ്രൈവറാണ്. സേഠാണിയെ ക്ഷേത്രത്തിൽ കൊണ്ടു പോവുക, ബന്ധുവീടുകളിൽ കൊണ്ടു പോവുക ഇത്യാദി ജോലികളേ ഉള്ളൂ. ബാക്കി സമയം ഫ്രീയാണയാൾ. അയാൾക്ക് താമസിക്കാൻ പ്രത്യേകം ഒരു മുറിയുണ്ട്. സാമാന്യം ഭേദപ്പെട്ട ഒരു മുറി. രഘുവിന് താമസിക്കാൻ കാർഷെഡ്ഡിനോടു ചേർന്ന് ഒരു ചെറിയ മുറി.
സേട്ടുവിന്റേത് സാമാന്യം വലിയ ഒരു പഴയ മോഡൽ ഒറ്റനിലയുള്ള വീടായിരുന്നു. അനേകം മുറികളുണ്ട്.
സേട്ടുവിന് അൻപതിനുമേൽ പ്രായം കാണും. തടിച്ചു കുടവയറുള്ള ഒരു മനുഷ്യൻ. മകന് ഇരുപത് ഇരുപത്തൊന്നു വയസ്സുണ്ടാവും. മകളെ ഇതുവരെ രഘു കണ്ടിട്ടില്ല. സേഠാണിയുടെ പ്രായം രഘുവിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും നാൽപ്പത്തിയഞ്ച് വയസ്സു കാണുമെന്ന് രഘു ഊഹിച്ചു. സുന്ദരിയെന്നല്ല മാദകസുന്ദരി എന്നു പറയണം.
അൽപം തടിച്ചതെങ്കിലും വടിവുള്ള ശരീരം. പ്രായമുളള രണ്ടു മക്കളുടെ അമ്മയാണെന്നു തോന്നുകയില്ല. മാർവാഡിസ്ത്രീകൾ സാരിയുടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ബ്ളൗസിനു താഴോട്ട് അര വരെ എല്ലാം നഗ്നമായി കാണാം. സേഠാണി ഇറക്കം കുറഞ്ഞ ബ്ളൗസാണ് ധരിക്കുന്നത്. പൊക്കിളിനു താഴെ വച്ചു സാരിയുടുക്കും. കൊഴുത്ത വയറും ആഴമുള്ള പൊക്കിളുമൊക്കെ ഭംഗിയായി കാണാം. അവർ നടക്കുന്നതും ഒരു പ്രത്യേക രീതിയിലാണ്.
കൊഴുത്തു തടിച്ച ശരീരമാകെ ഇളകി മറിയും. ഇവളെ പണ്ണി തൃപ്തിപ്പെടുത്താൻ സേട്ടുവിന് കഴിയുന്നുണ്ടോ എന്നു രഘു സംശയിച്ചു. രഘുവിന്റെ സംശയം ന്യായമായിരുന്നു. അത്തരമൊരു ഉരുപ്പടിയായിരുന്നു സേഠാണി. സേഠാണിയെ പണ്ണുന്നതോർത്ത് രഘു വാണമടി പതിവാക്കി.
സേഠാണിക്ക് ചില പതിവു ചിട്ടകളുണ്ട്.രാവിലെ തന്നെ എഴുന്നേൽക്കും. സേഠാണി കുളി കഴിഞ്ഞു വരുന്നതിനു മുൻപ് വീടും പരിസരവും വൃത്തിയായിരിക്കണം. പിന്നെ തുളസിത്തറയിൽ പൂജ. അതു കഴിഞ്ഞു
മാത്രമേ അടുക്കളയിൽ തീ കത്തിക്കാവൂ. ഉച്ചഭക്ഷണം കഴിഞ്ഞ് അവർ ഉറങ്ങാൻ കിടക്കും. ആ സമയത്തു മിക്കവാറും എല്ലാവരും വിശ്രമിക്കും. പിന്നെ വൈകുന്നേരം ചായയുടെ സമയത്ത് മാത്രമേ പുറത്തു വരൂ. ചുരുക്കി പറഞ്ഞാൽ ആർക്കും കാര്യമായ ജോലിയില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം സേട്ടുവിനുള്ള ലഞ്ച് കൊടുത്ത് മടങ്ങി വരാൻ രഘു അൽപം വൈകി. അവൻ ഗേറ്റിനടുത്ത് എത്തിയപ്പോൾ ഡ്രൈവർ കിഷൻലാൽ തന്റെ മുറിയുടെ വാതിൽ തുറന്നു പുറത്തു വരുന്നതു കണ്ടു. സാധാരണ ഈ സമയത്ത് അയാൾ ഉറക്കമായിരിക്കും. ഇയാളിതെങ്ങോട്ടു പോകുന്നു.
രഘു നോക്കി നിന്നു. അയാൾ പോയത് വീടിനു ഷോക്കായിരുന്നു. അവിടെ അയാൾക്കെന്തു പണി. രഘു നോക്കി നിൽക്കെ അയാൾ മുൻവാതിൽ തുറന്നു അകത്തു കടന്നു. അയാളെന്തിനാണ് വീടിനുള്ളിലേക്കു പോയത്, ഇപ്പോൾ സാധാരണ സേഠാണി ഉറക്കമായിരിക്കും. അടുക്കളക്കാരിയും അവരുടെ മുറിയിൽ വിശ്രമായിരിക്കും. ഇനി അയാൾക്കു അടുക്കളക്കാരിയുമായി എന്തെങ്കിലും ചുറ്റിക്കളിയുണ്ടോ. പ്രായമുളള സ്ത്രീയാണെങ്കിലും കാണാൻ തരക്കേടില്ലാത്ത ഒരുത്തിയാണ്.
