ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം – 2 8

ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2

Bhranth Remaking From Neelus home 2 | Author : Pamman Junior

[ Previous Part ] [ www.kambi.pw ]


ലച്ചുവിന്റെ മനസ്സില്‍ ഉണ്ടായ ഭയം ആളിക്കത്തി. ഭാസി അവള്‍ക്കരികിലെത്തി. സിമന്റ് ബെഞ്ചിനടിയിലേക്ക് കയ്യിട്ട് എന്തോ തപ്പിയെടുത്ത്….

‘മാങ്ങ….’ ഭാസി പറഞ്ഞു.

ഭ്രാന്ത് നോവല്‍ ഭാസി കാണാതെ മുലകളോട് ചേര്‍ത്ത് പിടിച്ച് ആശ്വാസത്തില്‍ ചിരിച്ച് ലച്ചുവും പറഞ്ഞു ‘ മാങ്ങ…’

‘അതേ മാങ്ങ…’ ഭാസി ഒരു പൊട്ടനെപ്പോലെ പറഞ്ഞു…

‘ആണ് മാങ്ങ തന്നെയാണത്….’ ലെച്ചുവും ആശ്വാസത്തോടെ പറഞ്ഞു.

‘ശരീടി ലെച്ചൂ… വീട്ടില്‍ വേറാരുമില്ലാത്ത സ്ഥിതിക്ക് ഭാസിയങ്കിള് പോവാ… ബൈ…’

‘ശരിയങ്കിളേ…’ ലെച്ചു ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചു.

ഭാസി നടന്നകന്നപ്പോള്‍ ലെച്ചുവീണ്ടും പുസ്തകം തുറന്നു. എന്തോ ആ വായനയോട് അവള്‍ക്ക് വല്ലാത്ത ഭ്രാന്ത് തോന്നിത്തുടങ്ങിയിരുന്നു.

‘പാവം മനുഷ്യന്‍,. പതിനഞ്ചുകൊല്ലമായി ഭാര്യേ ഉപേക്ഷിച്ച് പോന്നിട്ട്. പലരും കെണഞ്ഞ് ശ്രമിച്ചൂന്നാ കേക്കണേ വീണ്ടും ഒന്നു കുടുക്കാന്‍. പക്ഷേ അനങ്ങണ്ടെ! ആരു പിടിച്ചിട്ടെന്തോ കുലുങ്ങീല്യ മനുഷ്യന്‍… ഇപ്പപ്പോ വിദ്വാന് കുറേശ്ശ നൊസ്സാന്നാ ആള്‍ക്കാര് പറയുന്നത്. നേരാണാവോ. അറിയില്യേ, ഇതിനു മുമ്പ് പണിയെടുത്തിരുന്ന സ്‌കൂളില്‍ എന്തൊക്കെയോ തകരാറുണ്ടാക്കീട്ട് അവിടുന്ന് പറഞ്ഞയച്ചെന്നാ കേള്‍ക്കണേ. രഹസ്യങ്ങളൊന്നും ആര്‍ക്കും അറിയില്യാ.’

‘എന്തായാലെന്താ, ഇത്ര വിവരമൊള്ള ഒരാളെ കാണാന്‍ കിട്ടില്യാട്ടോ. ഏതെങ്കിലും അന്യനാട്ടിലാരുന്നൂന്ന് വെച്ചാ ഇന്നൊരു മഹാത്മാവായിട്ട് പൂജിച്ചേനേം. ഈ ദിക്കില്‍ ആര്‍ക്കും ആരേ വെലയില്ല. അതീ നാടിന്റെ ശാപാ. ഇപടായതോണ്ട് അയാള്‍ക്ക് നൊസ്സായി, ഭ്രാന്തായി, അതായി ഇതായി…’

‘ ഏറെ വിവരം കൂടിയാല്‍ അവസാനം നൊസ്സന്നയാ ഫലം’

‘എന്തായാലും എല്ലാവരും കൂടീട്ട് ആ പാവത്തിനെ ഈ നാട്ടീന്ന് ആട്ടിപ്പായിക്കാണ്ടിരുന്നാ മതിയാര്‍ന്ന്, നൊസ്സോ ഭ്രാന്തോന്നൊക്കെ പറഞ്ഞിട്ട്….’

‘മിണ്ടണ്ടാ അതാ വരണൂ അടുത്താള്…’

എല്ലാവരും ഒന്നിട്ട് മുഖം തിരിച്ചുനോക്കി.

‘അതു നമ്മുടെ മാധവിയമ്മയല്ലേ’ സൂക്ഷിച്ച് നോക്കിയിട്ട് കേളുനായര്‍ പറഞ്ഞു.

‘മാധവിയാണെന്നതിനു സംശല്യ, പക്ഷേ , നമ്മടേന്ന് പറയാന്‍…’ കുറുുപ്പ് സംശയിച്ച് നിറുത്തി.

കേളുനായര്‍ക്ക് ശുണ്ഠിപിടിച്ചു.

‘തനിക്ക് തെമ്മാടിത്തരല്ലാണ്ട് മറ്റൊന്നും മനസ്സില്‍ വരില്ലല്ലോ. മക്കളും മക്കളുടെ മക്കളുമായി എന്നിട്ടാ…’ അയാള്‍ പറഞ്ഞു.

‘അതിനിപ്പോ ഞാനെന്ത് തെമ്മാടിത്താ പറഞ്ഞേ? അസ്സലായി, താന്‍ നമ്മുടെ മാധവിയമ്മാന്ന് പറയും കൂട്ടത്തില് എനിക്കു പറയാന്‍ വയ്‌ക്കോ? അല്ലേ പണിക്കരേ പറയാന്‍ പറ്റ്വോ’

അപ്പോഴേക്കും മാധവിയമ്മ അടുത്തെത്തിക്കഴിഞ്ഞിരുന്നു. രാമനെളയത് താഴത്തേക്കു ചാടിയിറങ്ങി വെളുക്കനെ ചിരിച്ചു. അതുകണ്ടെങ്കിലും കണ്ടില്ലെന്ന മട്ടില്‍ മാധവിയമ്മ വേഗം നടന്നു.

‘പാവം’ അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ കേളുനായരുടെ സഹതാപം.

‘ഉം’ എന്താപ്പോതിലിത്രപാവം’ കുറുപ്പ് ചോദിച്ചു.

‘എന്താ പാവംന്നോ, തനിക്കതു മനസ്സിലാവില്ല, എട്ടുവര്‍ഷമായില്ലേ ആ മേനോന്‍ സിംഗപ്പൂര്‍ പോയിട്ട്. പണം ഉണ്ടാക്കി.ധാരാളം പണംണ്ടാക്കി. ഇല്യാന്നു പറേണില്ല. എന്നാലും പണം മാത്രമല്ലല്ലോ മനുഷ്യര്‍ക്കാവശ്യം. എട്ടുവര്‍ഷമായിട്ട് ഈയമ്മ ഒരു പുരുഷസഹായം കൂടാണ്ടെ കഴിയണില്ലെ. അതോണ്ടു തന്ന്യാ ഞാന്‍ പാവംന്ന് പറഞ്ഞത്’

‘പുരുഷസഹായം ഇല്യാണ്ടാ കഴിയണെ. പടക്കുതിരകളെപോലെ രണ്ടാനുണങ്ങളില്ലെ കുടുംബത്ത്’

‘ഞാന്‍ നേരത്തേ പറഞ്ഞില്ലേ, തനിക്ക് മനസ്സിലാവില്ലാ. വയ്‌ക്കോലു വിറ്റ് കാശുണ്ടാക്ക്ാന്‍ മാത്രമേ താന്‍ പഠിച്ചിട്ടുള്ളു. ആ പണിക്കരോട് ചോദിച്ചുനോക്ക് അയാള് പറഞ്ഞുതരും. പെണ്ണുനന്ന് പക്ഷേ, പെങ്ങളാ, അതോണ്ടെന്താ പ്രയോജനം?’

‘ഹേയ് ഇക്കുറി കോണ്‍ഗ്രസിനു തന്ന്യാ ജയം തീര്‍ച്ച. അല്ലാച്ചാല്‍ നോക്കിക്കോളിന്‍’ എന്തോ ഗൗരവമേറിയ പ്രശ്‌നമാണ് യോഗം കൈകാര്യം ചെയ്യുന്നതെന്ന് തോന്നിയപ്പോള്‍ എളയത് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *