ഉച്ചയായപ്പോഴേക്കും ഞങ്ങൾ വീടെത്തി.
മുറ്റത്ത് കയറിയപ്പോൾ തന്നെ അടുക്കളയിൽ നിന്ന് വറുത്തരച്ച സാമ്പാറിന്റെയും പ്രഥമന്റെയും ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. അമ്മ ഓണസദ്യയ്ക്കുള്ള എല്ലാം മേശപ്പുറത്ത് തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.
വിയർപ്പൊക്കെ കഴുകിക്കളഞ്ഞ് ഞാനും എഞ്ചലും അച്ഛനും സദ്യ കഴിക്കാനായി ഇരുന്നു.
ഇലയിട്ട് വിഭവങ്ങൾ ഒന്നൊന്നായി അമ്മ വിളമ്പാൻ തുടങ്ങി. എഞ്ചൽ എന്റെ എതിർവശത്താണ് ഇരുന്നത്. ഇലയിലേക്ക് വിഭവങ്ങൾ വീഴുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ഇടയ്ക്കിടെ എന്റെ നേർക്കായിരുന്നു.
ആരും കാണാതെ മേശയ്ക്കടിയിലൂടെ അവൾ തന്റെ കാൽ വിരലുകൾ കൊണ്ട് എന്റെ കാലിൽ മെല്ലെ തട്ടി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ഒന്നുമറിയാത്ത ഭാവത്തിൽ പായസം കുടിക്കുന്ന മട്ടിൽ അവൾ എന്നെ നോക്കി കൺചിമ്മി ചിരിച്ചു.
അമ്മയും അച്ഛനും ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ, ഞങ്ങൾ രണ്ടുപേരും വാക്ക് പറയാതെ കണ്ണുകൾ കൊണ്ട് മാത്രം രഹസ്യങ്ങൾ കൈമാറുകയായിരുന്നു.
മേശയ്ക്കടിയിൽ
അവളുടെ കാൽ സാവധാനം എന്റെ കാൽമുട്ടുകളിലേക്ക് ഉരസി മുകളിലേക്ക് കയറുന്നുണ്ടായിരുന്നു.
ഞാനും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഞാൻ എന്റെ കാൽ കൊണ്ട് അവളുടെ കാലിന്റെ വിരലുകളിൽ പിടിമുറുക്കി, സാവധാനം അങ്ങോട്ടും ഇങ്ങോട്ടും തിരുമ്മി.
അതോടെ അവളുടെ കഴിക്കുന്ന വേഗം കുറഞ്ഞു. ചുണ്ടുകൾ ചെറുതായി വിറയ്ക്കുകയും ശ്വാസവേഗം കൂടും ചെയ്യുമ്പോഴും, അമ്മയുടെ സംശയം തോന്നാതിരിക്കാൻ അവൾ കഷ്ടപ്പെട്ട് മുഖത്ത് ഒരു സാധാരണ ഭാവം വരുത്തിവെച്ചു.
കൊതിയോടെയുള്ള എന്റെ നോട്ടം കണ്ടപ്പോൾ അവളുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് പടർന്നു. മേശയ്ക്കടിയിലെ സ്പർശനത്തിന്റെ ലഹരിയിൽ അവളുടെ കണ്ണുകൾ കൂടുതൽ വശ്യമായി തിളങ്ങി.
അമ്മ അടുക്കളയിലേക്ക് തിരിഞ്ഞ ആ നിമിഷം നോക്കി, അവൾ തന്റെ സാരിയുടെ മുന്താണി സാവധാനം ഒന്നുകൂടി വശത്തേക്ക് വലിച്ചു മാറ്റി. മാറിടത്തിന്റെ വിടവും കട്ടിപ്പോളയും എന്റെ കണ്ണുകൾക്ക് മുന്നിൽ കൂടുതൽ തെളിഞ്ഞു കാണുന്ന വിധത്തിൽ അവൾ അല്പം മുന്നോട്ട് ആഞ്ഞിരുന്നു.
ആ കാഴ്ച കണ്ടതും എന്റെ ഹൃദയമിടിപ്പ് ഒന്നുകൂടി വേഗത്തിലായി. മേശയ്ക്ക് മുകളിൽ സദ്യ കഴിക്കുന്ന ഭാവത്തിൽ ഇരിക്കുമ്പോഴും, താഴെ ഞങ്ങളുടെ കാലുകൾക്കിടയിലെ തഴുകലും മേലെ അവളുടെ ആ വശ്യമായ കാട്ടലും ആ മുറിയിലെ അന്തരീക്ഷത്തെ പൂർണ്ണമായും മാറ്റിമറിച്ചു.
അവൾ ചുണ്ടുകൾ ചെറുതായി കടിച്ച്, കണ്ണുകൾ ചുരുക്കി എന്നെ നോക്കി ഒന്ന് ചിരിച്ചു.
“മതി നോക്കിയത്… വേഗം കഴിക്കാൻ നോക്ക് ചേട്ടാ,” എന്ന മട്ടിൽ അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
സദ്യയൊക്കെ കഴിഞ്ഞ് വയറു നിറഞ്ഞപ്പോൾ അച്ഛനും അമ്മയും മുറിയിലേക്ക് പോയി കിടന്നു. ഉച്ച ഊണ് കഴിഞ്ഞ്, പ്രത്യേകിച്ച് നല്ല വയറുനിറയെ ഓണസദ്യയും പ്രഥമനും കഴിച്ച ശേഷമുള്ള ആ ഒരു ഉറക്കം അത് വേറെത്തന്നെ ഒരു സുഖമാണ്.
ഞാൻ ഹാളിലെ സോഫയിലേക്ക് ഒന്നു ചരിഞ്ഞിരുന്ന് ടിവി ഓൺ ചെയ്തു. കൈരളി ചാനലിൽ ഓണം സ്പെഷ്യൽ ആയി ‘വല്യേട്ടൻ’ സിനിമ പൊടിപൊടിക്കുന്നുണ്ട്.
മമ്മൂക്കയുടെ മാസ് ഡയലോഗുകളും പാട്ടുമൊക്കെ കണ്ട് ഞാൻ അങ്ങനെ ഇരിക്കുമ്പോഴാണ് എഞ്ചൽ അടുക്കളയിലെ പണികളൊക്കെ ഒതുക്കി ഹാളിലേക്ക് നടന്നു വന്നത്.
അവളുടെ കയ്യിൽ ഒരു ഗ്ലാസ് അടപ്രഥമൻ പായസവും ഉണ്ടായിരുന്നു. സാരിയുടെ മുന്താണി ഇടുപ്പിൽ തറച്ച്, അല്പം വിയർത്ത
മുഖത്തോടെ മുന്നിലേക്ക് വീണ മുടിയിഴകൾ ഒതുക്കിക്കൊണ്ടാണ് അവൾ നടന്നുവന്നത്.
ഹാളിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൾ സാവധാനം എന്റെ തൊട്ടടുത്ത് വന്നിരുന്നു.
“സദ്യ കഴിഞ്ഞ് പായസം മാത്രം പോരാ എന്ന് തോന്നിയതുകൊണ്ട് ചേട്ടന് വേണ്ടി പ്രത്യേകമായി എടുത്തുകൊണ്ടു വന്നതാ…” വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ ആ പായസ ഗ്ലാസ് എന്റെ നേർക്ക് നീട്ടി.
“നിന്റെ കൈകൊണ്ട് തരുമ്പോൾ ഈ പായസത്തിന് മധുരം കുറച്ച് കൂടും മോളേ…”
