“അതെ കൂലി അല്ല ഷൈലമ്മയുടെ പൊന്നിന്… പോക്കറ്റ് മണിയാ…”
അവൻ ചിരിച്ചു.
“ഷൈലമ്മ വിളിക്കുമ്പോൾ ഓടി വരുമോ?”
അവൻ 👍 ആംഗ്യം കാണിച്ചു. പതുക്കെ ബൈക്ക് എടുത്ത് ഗേറ്റിന് പുറത്തേക്ക് പോയി.
അവനെ കണ്ണിൽ നിന്ന് മറയും വരെ നോക്കിനിന്ന ഷൈലയുടെ മുഖത്ത് ഒരു തൃപ്തിയും, സ്നേഹവും, അടുത്ത കളിക്കുള്ള പ്ലാനുകളും നിറഞ്ഞിരുന്നു…സെമിത്തേരി റോഡിൽ ബൈക്ക് ഓടിച്ച് വീട്ടിലേക്ക് മടങ്ങിയ അനുരാഗിന് ഒരു പേടിയും തോന്നിയില്ല. മാത്രമല്ല, ഒരിക്കൽ അവനെ ഭയപ്പെടുത്തിയിരുന്ന ഈ റോഡും പരിസരവും ഇപ്പോൾ വളരെ മനോഹരമായി തോന്നി. മഴയ്ക്ക് ശേഷമുള്ള തണുപ്പും, ഷൈലമ്മയുടെ ശരീരത്തിന്റെ ചൂടും, അവളുടെ സ്നേഹവും… എല്ലാം അവന്റെ ഉള്ളിൽ നിറഞ്ഞു.
‘പോലീസ് ചെക്കിങ് ഉണ്ടാവുമോ… ഉണ്ടെങ്കിൽ എന്ത്? ഞാൻ സർക്കിൾ ഷൈലമ്മയുടെ സ്വന്തം ആളല്ലേ…’ 😏 അവൻ ചിരിച്ചുകൊണ്ട് ബൈക്ക് വേഗത്തിലാക്കി.
(തുടരും)
