പിന്നെയെല്ലാം പെട്ടന്നായിരുന്നു… രണ്ടു ചെറുപ്പക്കാരെ കിണറ്റിൽ ഇറക്കി കമ ലാക്ഷിയുടെ ബോഡി കരക്കുകയറ്റി..
പ്രേത പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കി ബോഡി പോസ്റ്റ്മോർട്ടത്തി നായി ഗവർമെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി….
സുലോചനക്ക് വിഷമം തോന്നി… എന്തിനും പര തെറി പറയുമെങ്കിലും പത്തിരുപത്തി രണ്ട് വർഷം ഒരു കൂരക്ക് കീഴിൽ കഴിഞ്ഞ തല്ലേ…. കാലുതെറ്റി വീണതായിരിക്കും… അവൾ ആശ്വസിച്ചു….
പോസ്റ്റ് മോർട്ടം കഴിഞ്ഞ് കമലാക്ഷിയുടെ ദേഹം നാട്ടുകാരുടെ സഹകരണത്തോടെ മുറ്റത്തെ മൂലയിൽ അടക്കം ചെയ്തു….
ഇനി സ്ഥലത്തെ പോലീസ് സ്റ്റേഷനെപ്പറ്റി അല്പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്….
ചെറിയ ഒരു ടൗണിലെ സ്റ്റേഷൻ ആണ്… Si ഭാസ്കരൻ… പിന്നെ ഏഡ്ഡ് മുഹമ്മദ് എന്ന മമ്മദ്.. നാട്ടുകാർ മമ്മദ് പോലീസ് എന്നുവിളിക്കും… പീതാബരൻ മാത്തു രാജപ്പൻ ഇങ്ങനെ കുറേ പോലീസുകാരും…
പിന്നെയുള്ള പ്രധാനി കുഞ്ഞുമോൻ ആണ്. റൈറ്റർ കുഞ്ഞുമോൻ… ഭാസ്കരൻ എസ്‌ഐ കഴിഞ്ഞാൽ പിന്നെ റൈറ്റർ കുഞ്ഞുമോൻ ആണ് സ്റ്റേഷൻ ഭരിക്കുക..
കമലാക്ഷി മരിച്ചു രണ്ട് ദിവസം കഴിഞ്ഞാ ണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഭാസ്കരൻ എസ്സയി കാണുന്നത്….
അതിൽ വെള്ളം കുടിച്ച് ശ്വാസം മുട്ടിയാണ് മരണം എന്ന് എഴുതിയിട്ടുണ്ട്… കൂടെ തലയുടെ ഇടതു ഭാഗത്ത് ആഴത്തിൽ ഒരു മുറിവും രേഖ പ്പെടുത്തിയിട്ടുണ്ട്….
ഭാസ്കരൻ മമ്മദിനെ വിളിച്ചു…
എടോ ആ കിണറ്റിൽ വീണു മരിച്ച തള്ളയുടെ തലയിൽ ഒരു മുറിവുണ്ടന്ന്…
അത് വീണ വഴിക്ക് വല്ല കല്ലിലും തലയിടിച്ചതാകും സാർ… ആ കിണറിന്റെ സൈഡിലെല്ലാം കല്ല് കൂർത്തു നിൽപ്പുണ്ട്…
ആ കിളവിക്ക് മക്കളൊന്നും ഇല്ലേ…?
ഒരു മകനോമാറ്റോ ഉണ്ടായിരുന്നു… കുറേ കൊല്ലം മുൻപ് നാടുവിട്ടു പോയതാ…
എന്താസാർ ചോദിച്ചേ…
അല്ല ഫയൽ ക്ളോസ് ചെയ്‌താൽ പിന്നെ ആരെങ്കിലും വന്നു കുത്തിപ്പൊക്കുവോന്ന്…
ആരുവരാനാ സാർ… അവിടെ രണ്ടു മൂന്ന് പെണ്ണുങ്ങൾ മാത്രമേയുള്ളു….
അത് തള്ളയുടെ ആരാ….?
മകന്റെ കെട്ടിയോളും മക്കളുമാണ്….
ങ്ങും… താൻ ഏതായാലും അവിടെ അയല്പക്കത്തും പരിസരത്തും ഒക്കെ അവരെ പറ്റി ഒന്ന് അന്യഷിചേര്…
അമ്മയല്ലലോ… അമ്മായിഅമ്മ അല്ലേ… മരുമകളും മക്കളും കൂടി തള്ളയെ കിണറ്റി ൽ തള്ളിയിടാനും ചാൻസുണ്ടല്ലോ…!
ശരി.. സാർ… ഇന്നു തന്നെ റിപ്പോർട്ട് ചെയ്യാം…
ഇനി മമ്മദ് പോലീസിനെ പറ്റി അല്പം കാര്യങ്ങൾ പറയാം…..
ഒരു പോലീസ്കാരന് വേണ്ട ഒരു കാര്യവും മമ്മദ് പോലീസിനില്ല… തമിഴ് നടൻ സെൻതി ലിനെ പോലിരിക്കും… വയറുചാടി ഉയരം കുറഞ്ഞ കഷണ്ടി കയറിയ ഒരു രൂപം….
സാധാരണ ഉയർന്ന ഉദ്ദ്യോഗസ്ഥർ ആരെങ്കി ലും സ്റ്റേഷൻ വിസിറ്റിനു വരുമ്പോൾ മാത്രമേ യൂണിഫോം ധരിക്കാറുള്ളു…
മാറി മാറി വരുന്ന si മാരെയും ci മാരെയും സോപ്പിട്ട് അവരുടെ പരസ്യവും സ്വകാര്യവും ആയ എല്ലാ കാര്യങ്ങളിലും സഹായി ആയി മമ്മദ് ഉണ്ടാകും….
മമ്മദ് സുലോചനയുടെ അയല്പക്കത്തും പരിസരത്തുമൊക്കെ വന്ന് പലരോടും അവളേം മക്കളേം പറ്റി അന്യഷിച്ചു….
ചിലർ നല്ല അഭിപ്രായം പറഞ്ഞു… കൂടുതൽ പേർ മോശമാ യാണ് പറഞ്ഞത്… അങ്ങനെ പറഞ്ഞ പലരും രഹസ്യമായി സുലോചന യെയൊ മക്കളെയോ ആഗ്രഹിച്ചിട്ട് നടക്കാതെ വന്നവരോ, തങ്ങളുടെ ഭർത്താക്കൻമാരോ ആൺ മക്കളോ സുലോചനയുടെയോ മക്കളുടെയോ വലയി ൽ വീണു പോകുമോയെന്ന് ഭയമുള്ളവരോ ആയിരുന്നു….
കിട്ടിയ വിവരങ്ങൾ അപ്പാടെ മമ്മദ് എസ് ഐ ഭാസ്കരനെ ധരിപ്പിച്ചു…
എല്ലാം കേട്ടു കഴിഞ്ഞ് എസ്സ് ഐ പറഞ്ഞു…
താൻ ഒരു കാര്യം ചെയ്യ്… അവരോട് നാളെ പത്തു മണിക്ക് സ്റ്റേഷൻ വരെ വരാൻ പറയ്…ഒന്നു വിരട്ടി നോക്കിയാൽ ചിലപ്പോ ൾ വല്ലതും പുറത്തു ചാടിയാലോ… നല്ലൊരു കേസ് ചാർജ് ചെയ്തിട്ട് കുറച്ചു നാളായില്ലേ.
ആ.. പിന്നെ താൻ അവരോട് ചോദ്ദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ് എന്നൊന്നും പറയണ്ട… വേറെ എന്തെങ്കിലും പറഞ്ഞാൽ മതി…
ശരി സാർ….
അന്ന് വൈകും നേരം മമ്മദ് പോലീസ് സുലോചനയുടെ വീട്ടിൽ എത്തി….
സത്യത്തിൽ അപ്പോഴാണ് മമ്മദ് സുലോചനയെ ശരിക്ക് കണ്ടത്….
ഇവളൊരു അമറൻ ചരക്കാണല്ലോ.. അയാൾ മനസ്സിൽ ഓർത്തു… മക്കളും മോശമില്ല…. കമലാക്ഷിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് മൂന്ന് പെരും സ്റ്റേഷനിൽ വന്ന് ഒപ്പിട്ട് വാങ്ങണം… നാളെ പത്തു മണിക്ക്….
ഇതാണ് മമ്മദ് സുലോചനയോട് പറഞ്ഞത്.
വന്നോളാം സാറെ… എന്ന് അവളും പറഞ്ഞു….
പിറ്റേന്ന് അമ്മയു മക്കളും ഒരുങ്ങി കെട്ടി പറഞ്ഞ സമയത്ത് തന്നെ സ്റ്റേഷനിൽ എത്തി….
അവരെ ദൂരെ കണ്ടപ്പോൾ തന്നെ പാറാവ് നിന്ന പീതാബരൻ പോലീസിനോട് മമ്മദ് പറഞ്ഞു….
എടോ ആ വരുന്നവരെ നേരെ si അദ്ദേഹ ത്തിന്റെ അടുത്തേക്ക് കയറ്റി വിട്ടേര്…
തന്റെ മുറിയിലേക്ക് കയറിവന്ന മൂന്ന് ചരക്കുകളെ കണ്ട് ഭാസ്കരൻ അന്തം വിട്ടുപോയി…
മെലിഞ്ഞു തൊലിഞ്ഞ പട്ടിണികോലമായ ഒരു തള്ളേം അതുപോലെ രണ്ടു മക്കളേം പ്രതീക്ഷിച്ച ഭാസ്‌കരന് മുൻപിൽ ഒരു നെടുവരിയൻ മിൽഫും മൂത്തത് ഏത് ഇളയത് ഏത് എന്ന് പടച്ചവനുപോലും അറി യാൻ പറ്റാത്ത സൈസ്സിലുള്ള രണ്ടു മക്കളും
കാക്കി നിക്കറിനുള്ളിൽ പിടഞ്ഞെഴുന്നേറ്റ കുണ്ണയെ അടക്കി പിടിച്ചുകൊണ്ട് si ചോദിച്ചു….
ങ്ങും… എന്താ…?
അല്ല… സാറ് വരാൻ പറഞ്ഞു….
മേശപ്പുറത്തിരുന്ന ബെല്ലിൽ വിരലമർത്തി യിട്ട് മമ്മദേ…. എന്ന് നീട്ടി വിളിച്ചു..
അകത്തേക്ക് വന്ന മമ്മദ് സലൂട്ട് അടിച്ച ശേഷം… സാർ വിളിച്ചത്….
ഇവർ ഏത് കേസ്സാടോ…? എന്ന് ഒന്നും അറിയാത്തതുപോലെ മമ്മദിനോട് ചോദിച്ചു….
അത് സാറെ… ആ കിണറ്റിൽ ഒരു കിളവി യെ കൊന്നിട്ടില്ലേ… ആ കേസ്സാ….
അതുവരെ വില്ലേജ് ഓഫീസിലോ പഞ്ചായ ത്ത് ഓഫീസിലോ പോയി നിൽക്കുന്നപോ ലെ si യുടെ മുൻപിൽ നിന്ന സുലോചന ഞെട്ടി പോയി…. മക്കളും…
അയ്യോ സാറെ… അതാരും കൊന്നതല്ല… എന്റെ അമ്മായി അമ്മയാ.. കാലു തെറ്റി കിണറ്റിൽ വീണതാ….
നിനക്കെന്നാടി പോലീസിൽ ജോലികി ട്ടിയത്…?
കൊന്നതാണോ ചത്തതാണോ എന്ന് അന്യഷിക്കാനാ. ഞങ്ങൾ ഇവിടെ ഇരിക്കു ന്നത്…. മനസിലായോ….?
എന്താടീ നിന്റെ പേര്…?
സുലോചന…ഇത് എന്റെ മൂത്ത മോള് സിന്ധുമണി… ഇവളാ ഇളയത് പൊന്നുമണി.
ങ്ങും…. നിങ്ങളിൽ ആരാ മരിച്ച തള്ളേടെ തലക്കിട്ട് അടിച്ചത്… ചിരവകൊണ്ടാണോ ഉലക്ക കൊണ്ടാണോ…
അയ്യോ… സാറെ… ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ല….
മമ്മദേ… ഇങ്ങനെ ചോദിച്ചാലൊന്നും ഇവര് സത്യം പറയില്ല… താൻ ഇവരെ ആ കൊസ് റ്റയൻ റൂമിലേക്ക് കൊണ്ടു പോ… എന്നാലേ അത്യം പറയൂ….
അപ്പോൾ മമ്മദ്… ഒള്ള സത്യം സാറിനോട് പറഞ്ഞോ…. ഇല്ലങ്കിൽ തല്ലുകൊണ്ട് നീയൊക്കെ തൂറുകേം മുള്ളുകേം ചെയ്യും…
കാര്യം ഗൗരവപെടുകയാണ് എന്ന് ഇപ്പോഴാണ് സുലോചനക്ക് മനസിലായി തുടങ്ങിയത്….
അയ്യോ സാറെ ഞങ്ങൾ നിരപരാധികളാ ഞങൾ ആരെയും കൊന്നിട്ടില്ല സാറേ…