പരമ ലയ ശരപഞ്ചരം

എന്‍റെ പേര് കമലാസനന്‍ . അടുപ്പമുള്ളവര്‍ ” മണി ” എന്ന് വിളിക്കും . പരമേശ്വരന്‍ എന്നും എനിക്ക് പേരുണ്ട് നാട്ടില്‍ . അത് കൊണ്ട് നാട്ടുകാര്‍ പരമു എന്നും വിളിച്ചു പോന്നു . സര്‍ട്ടിഫിക്കറ്റുകളില്‍ തന്നെ ചിലതില്‍ കമലാസനനും , ചിലതില്‍ പരമേശ്വരനുമാണ് .

വിവാഹിതനല്ലാത്തതിനാലും പെണ്ണും പിടക്കോഴിയും ഇല്ലാത്ത ഒറ്റക്കമ്പിനാദത്തിനുടമയും , അടിമയുമായ സ്വതന്ത്രനെന്ന നിലയിലും എന്‍റെ സര്‍ട്ടിഫിക്കറ്റിലെയോ , ഐഡി കാര്‍ഡിലെയോ പേരെനിക്ക് മൈരാണ് . എന്നിരുന്നാലും ചില പേരുകള്‍ അപൂര്‍വ്വമായിട്ടെങ്കിലും എന്നെ ഊമ്പിക്കാതിരുന്നിട്ടില്ല .

പേരുകളില്‍ പോപ്പുലറായിരുന്നത് ഈ ” മണി ” തന്നെയായിരുന്നു . വീട്ട് പേര് പൊക്കിലത്താഴത്ത് എന്നായത് കൊണ്ട് വീട്ടില്‍ വരുന്ന പിരിവുകാരായ ചില മലരുകള്‍ ” പൊക്കിള്‍ത്താഴത്ത് മണി ” എന്ന് രസീതിലെഴുതിയിട്ടുണ്ട് . അത് പോട്ടെന്ന് വയ്ക്കാം .

കാലന് വഴി തെറ്റില്ലെന്ന് പറയും പോലെ , ചില ശനിദോഷങ്ങളെല്ലാം മാറാന്‍ നാട്ടിലെ ഉല്‍സവത്തിന് ആ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോയി വഴിപാട് ശീട്ടാക്കി . എന്നിട്ട് ഒന്ന് സിഗരറ്റ് വലിക്കാന്‍ ആളൊഴിഞ്ഞ ഇരുള്‍ നിറഞ്ഞ ഒരു വഴിയിലോട്ട് മാറി നിന്നു .

അപ്പോള്‍ പിരിവിനു വന്ന ഗഡ്ഡിയുടെ ശബ്ദം മൈക്കില്‍ മുഴങ്ങി കേട്ടു . ” പൊക്കിള്‍ത്താഴത്ത് മണി… മൂലം നക്ഷത്രം . മൂലം നാലു വെടി …” അരിശം മൂത്ത് സിഗരറ്റ് പഞ്ച് വരെ വലിച്ച് തീര്‍ത്തു . സിഗരറ്റ് കൈയ്യില്‍ വേറെയില്ലാത്തത് കാരണം നിലത്ത് കിടന്നിരുന്ന ചില ബീഡിക്കുറ്റികള്‍ ഓരോന്നെടുത്തു കൊളുത്തി ആഞ്ഞാഞ്ഞു വലിച്ചു കേറ്റി . അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഒരാശ്വാസം തോന്നി .

തലയ്ക്ക് നല്ല ഭാരക്കുറവ് പോലെ . കാല്‍ഞരമ്പിലൊരു വിറയല്‍ . ചീനവലസമാനമായ ജഡ്ഡിക്കുള്ളില്‍ ചുമ്മാതെ കിടന്ന അണ്ടിക്കു പോലും ഒരു കിരുകിരുപ്പ് . പറി പൊങ്ങി സല്യൂട്ടടിച്ചു നിന്നു . എനിക്കാണെങ്കില്‍ തൂറാന്‍ മുട്ടീട്ടും പാടില്ല . തൊട്ടടുത്ത് ഒരു പഞ്ചായത്ത് പൈപ്പുമുണ്ട് . ചുണ്ടില്‍ ഇളം പുഞ്ചിരിയും വന്നു . ആരുമില്ലെന്നുറപ്പ് വരുത്തി പൊന്തക്കാട്ടില്‍ കയറി കൈലി പൊക്കി ട്രൗസറൂരി കൊതം വിരിച്ചിരുന്ന് മൂളിപ്പാട്ടും പാടി ഞാനങ്ങു സ്വയമ്പനായങ്ങു മെഴുകി .
ഹൗ … ഇരുന്നപാടെ ഒരു മരക്കമ്പേല്‍ കൊതം കുത്തിയിട്ടും ഞാന്‍ പൊട്ടിച്ചിരിച്ചു . കൊതം വശം ചെരിഞ്ഞിരിക്കുമ്പോഴും പൊട്ടിച്ചിരി മാറിയിട്ടില്ല . ദൈവമേ , കലിപ്പില്‍ വലിച്ച് കയറ്റിയ ബീഡിക്കുറ്റി മൊത്തം കഞ്ചാവായിരുന്നു . ആ കാട്ടില്‍ പൊട്ടിച്ചിരിച്ച് തൂറി ഞാന്‍ സ്വയം മറന്നു . സത്രീകളടക്കം ആരുടെയോ ചില കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഉല്‍സവം കാണാന്‍ ആ പൊന്തക്കാട്ടിനടുത്തു കൂടെ വന്നു തുടങ്ങി .

അപ്പോഴും ഞാന്‍ പൊട്ടിച്ചിരിച്ചു പൊറി പൊട്ടിച്ചു മുക്കുവായിരുന്നു . കൂടെയുണ്ടായിരുന്ന ആമ്പിള്ളേരില്‍ ചിലരെന്‍റെ നേരെ നോക്കി ഏതാണ്ട് പിറുപിറുത്തു . പെണ്ണുങ്ങളെ നോക്കി കാട്ടിലിരുന്നു കുണ്ണ കുലുക്കുവാണെന്ന് തോന്നിക്കാണും . കുണ്ണ തഴുകാന്‍ മാത്രം പറ്റിയ സൈസ് സാദനങ്ങളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു .

പക്ഷേ , അപ്പോള്‍ മൂഡ് വേറെയല്ലേ… കഞ്ചാവടിച്ച് പൊട്ടിച്ചിരിച്ച് കാട്ടിലിരുന്ന എന്‍റെ നേര്‍ക്ക് പയ്യന്‍മാര്‍ നീങ്ങി . ‘ മൈര് ചിരി നിര്‍ത്താനും പറ്റിയില്ല . ‘ പെട്ടന്നുള്ള ഉള്‍പ്രേരണയാല്‍ ഞാന്‍ മുണ്ട് തലവഴിയിട്ടു മുഖം മറച്ച് ഉച്ചത്തില്‍ കൂവി കാറി വിട്ടു . പൊടുന്നനെ മണ്ണും , ചരല്‍ക്കല്ലുകളും കമ്പും എന്‍റെ മുഖത്തും ദേഹത്തും വന്നു പതിച്ചു .

അപ്പോള്‍ ചില പൈയ്യന്‍മാര്‍ ; ” ഡാ… പ്രാന്തനായിരിക്കും … വിട്ടേക്ക് …” അല്‍പ്പനേരം ഇരുട്ടത്തോട്ട് തുറിച്ച് നോക്കി അവര്‍ നടന്നു നീങ്ങി . അല്‍പ്പം കഴിഞ്ഞ് ആരുമില്ലെന്ന് ഉറപ്പു വരുത്തി ഞാന്‍ ട്രൗസര്‍ തോളത്തിട്ട് കൈലീം പൊക്കി പിടിച്ച് നേരെ പൈപ്പിനടുത്തേക്ക് കൊതം നനയ്ക്കാന്‍ ചെന്നു . പെട്ടന്ന് കുണ്ടിക്ക് നല്ല ചൂട് പറ്റുന്നതറിഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പറിമൂഞ്ചിമലരന്‍ നിന്ന് കുണ്ടിക്ക് ടോര്‍ച്ചടിക്കുന്നു .

അപ്പോള്‍ മലര് ; ” ആരാടാ നിന്നെ നന്നായ് കൊതം പൊതിച്ചു വിട്ടത് . കൊതം നീറുന്നുണ്ടോ മുത്തേ… എനിക്കും വേണം മൈരേ , നമുക്കങ്ങോട്ട് പോകാം വാ…” അപ്പോള്‍ ഞാന്‍ ; ” പ്പ്ഭാാാ ” എന്നൊരു മുഖവുരയില്‍ ആരംഭിച്ച് അവന്‍റെ രക്ഷിതാക്കളുടെ മധുവിധു കാലത്തെ ശാന്തിമുഹൂര്‍ത്തത്തില്‍ തുടങ്ങി കുഴിയില്‍ കിടക്കുന്ന മുത്തച്ഛന്‍മാര്‍ വരെ എഴുന്നേറ്റ് ചെവിപൊത്തി ഓടുന്ന കൂട്ട് സ്വയമ്പന്‍ ശ്ലോകമങ്ങ് വച്ചു കീച്ചി .
അവന്‍ തിരക്കിട്ടു തിരിച്ചു കവലയിലോട്ട് നടന്നു . ഞാന്‍ ചന്തികഴുകി ട്രൗസറിട്ട് വീണ്ടും പൊട്ടിച്ചിരിച്ചു കൊണ്ട് കവലയിലോട്ട് നീങ്ങി . അപ്പോള്‍ എന്നോട് തള്ളക്ക് വിളികേട്ട തായോളിയും കുറച്ച് വേട്ടാവെളിയന്‍മാരും നിന്നു കുശുകുശുക്കുന്നത് കണ്ടു . ‘ ദൈവമേ , ഉല്‍സവ സീസണാണ് ‘ . അടികൊണ്ട് മൂഞ്ചേണ്ടി വന്നാലും ഒരു പൂറന്‍മാരും തിരിഞ്ഞു നോക്കത്തില്ല . കുടിച്ചിട്ട് അടിയുണ്ടാക്കിയെന്നേ കരുതൂ .

ഞാന്‍ വീണ്ടും പൊന്തക്കാടു വഴി ഷോട്ട് കട്ടടിച്ചു കയറി നടന്നു . ”… ബ്ലിക്ക്… ” . ‘ ശോ ‘ മൈര് സ്വന്തം തീട്ടം ചവുട്ടിപരത്തി . ഞൊണ്ടി ഞൊണ്ടി ഞാന്‍ മുന്നോട്ട് നീങ്ങുമ്പോ ഒരു വശത്തു നിന്നൊരു പൊട്ടിച്ചിരിയും വിളിയും ”..ശ്‌.. ശ്..” ഞാന്‍ ; ” എന്താ .? ” … ” ഏയ് ഒന്നുമില്ല . പൊക്കോ … കണ്ടോ മൈര് ?, ആള് കൂടുന്ന സീസണില്‍ ഓരോ മൈരന്‍മാര് കാട്ടില്‍ കയറി കുണ്ടനടിച്ച് കൊതം പൊളിച്ച് അവരാതിച്ച് ഞൊണ്ടി നടക്കണ കണ്ടാ…. ” .

എനിക്കങ്ങ് അരിശം മൂത്തു . ഞാന്‍ ഞൊണ്ടി ചെന്നു ആ ഡവറയോളിയുടെ നെഞ്ചത്ത് തീട്ടം ചവുട്ടിയ കാല് കൊണ്ട് തേച്ചുരച്ചു . ” … അയ്യേ…. മൈര് തീട്ടം …” . ” അല്ലെടാ , നിന്‍റെ കുഞ്ഞമ്മേടെ ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ നെയ്യ് …” അവന്‍ വേഗം പൈപ്പിനടുത്തേക്കോടി . കൂടെ നിന്ന ഊമ്പന്‍ ഊറി ചിരിക്കുന്നുണ്ടായിരുന്നു . എനിക്ക് കാര്യം പിടികിട്ടി . ,

ഞാനും ഇപ്പോ ചിരി തുടങ്ങിയതല്ലേ . , വീണ്ടും അവനോട് ബീഡി വാങ്ങി വലിച്ചു . ”… ഡാ , ഇതെത്ര രൂപയ്ക്കുള്ള കഞ്ചാവ് കാണും … ആയിരം രൂപയ്ക്കെങ്കിലും കാണുമല്ലോ , കുറച്ച് മുന്നേ വലിച്ച് ഞാന്‍ മെനകെട്ടതാ … ” . ” ഓ ഇത് അത്രയൊന്നും കാണില്ല , ഞങ്ങള്‍ അഡ്ജസ്റ്റ്മെന്‍റാ , മായം ചേര്‍ത്ത് ഒപ്പിക്കും … പെട്ടെന്ന് കുറേ മഞ്ഞ പക്ഷികള്‍ പറന്നു വന്ന് എന്‍റെ തലയ്ക്ക് ചുറ്റും കൂട്ടം പറന്ന് പരസ്പരം കൊതത്തേല്‍ കൊണച്ച് വട്ടം പാറി എന്നെ വാഴ്ത്തിപ്പാടി .
ഞാന്‍ ; ” ആഹാ … എന്നാ ഫീലാ മൈരേ , അതിരിക്കട്ടെ , കഞ്ചാവിലെന്താ മായം ചേര്‍ത്തത് . ”… അത് കുറച്ച് ഹാന്‍സും , ഇച്ചിരി ഹാഷിഷും കൂട്ടി അഡ്ജസ്റ്റ് ചെയ്യുന്നതല്ലേ …ഹി ഹി ഹീ… ” . ഞാന്‍ ; ” ചുണ്ടില് വെക്കുമ്പോഴേ തൂറാന്‍ മുട്ടുന്ന സാധനം ചുരുട്ടി കേറ്റി വലിപ്പിക്കുന്നോ മൈരേ . തവളയ്ക്കുണ്ടായ മൈക്രോസോഫ്റ്റ് പുണ്ടച്ചിമക്കള് …

Leave a Reply

Your email address will not be published. Required fields are marked *