മണൽക്കാറ്റിലെ മന്ത്രവാദിനി
Manakkatile Manthravadini | Author : Seena Baby
കരിനിഴൽ വീണ പൊന്നോണം
കേരളത്തിലെ ആ പച്ചപ്പുള്ള ഗ്രാമത്തിൽ ചിങ്ങമാസത്തിലെ വെയിൽ പടർന്നു കിടക്കുകയായിരുന്നു. ഷീലയുടെ വീടിന്റെ മുറ്റത്ത് ഒരു ചെറിയ പൂക്കളം. കസവുസാരിയുടുത്ത്, മുടിയിൽ തുളസിയില ചൂടി നിൽക്കുന്ന ഷീല അന്ന് ഒരു ദേവതയെപ്പോലെ തോന്നിപ്പിച്ചു.

ഭർത്താവ് രവി ചിരിച്ചുകൊണ്ടാണ് അന്ന് സദ്യ കഴിച്ചത്. എന്നാൽ ആ ചിരിക്കു പിന്നിൽ അയാൾ ഒളിപ്പിച്ചു വെച്ച കടക്കെണിയുടെ ഭീകരത ഷീല അറിഞ്ഞിരുന്നില്ല. തൻ്റെ ബിസിനസ് തകർന്നു ആകെ കടം കയറി ഇരിക്കയാണ്…
ഓണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ബിസിനസ്സ് തകർന്ന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത രവിയുടെ തലയിലായി. ഒരു രാത്രി, കടം കൊടുത്തവരിൽ പ്രധാനിയായ അബൂബക്കർ അവരുടെ വീട്ടിലെത്തി.
അബൂബക്കർ: (രവിയെ നോക്കി പുച്ഛത്തോടെ) “എടോ രവീ, പണം തരാൻ നിനക്ക് നിവർത്തിയില്ലെങ്കിൽ ഈ ഷീല വിചാരിച്ചാൽ ഈ കടം തീരും. ഇവളെപ്പോലൊരു സുന്ദരി വിചാരിച്ചാൽ ഇവിടെത്തന്നെ കാര്യങ്ങൾ നടക്കും.”
അബൂബക്കറിന്റെ ആ നോട്ടം ഷീലയുടെ മാറിടങ്ങളിലും അരക്കെട്ടിലും ഉടക്കി നിന്നു. രവി അത് കേട്ട് തലതാഴ്ത്തി നിന്നു. ഒരു നിസ്സഹായനായ പുരുഷന്റെ മരണം ഷീല അന്ന് അയാളുടെ കണ്ണുകളിൽ കണ്ടു.
അന്ന് രാത്രി കിടക്കുമ്പോൾ രവി പറഞ്ഞു…
രവി: “ഷീലാ… എന്നോട് ക്ഷമിക്ക്. എനിക്ക് നിന്നെ സംരക്ഷിക്കാൻ കഴിയുന്നില്ല.”
ആ രാത്രി രവി മാനസികമായി തകർന്നു. ഷീല അയാളെ സമാശ്വസിപ്പിക്കാൻ ചെന്നു. അയാളുടെ കൈകൾ തന്റെ മാറിടത്തിലേക്ക് ചേർത്തുവെച്ചു.
ഷീല: “രവീ… സാരമില്ല. നമുക്ക് ഇതിനൊരു വഴി കാണാം. നീ എന്തിനാ പേടിക്കുന്നത്?”
അവൾ അയാളെ ഉത്തേജിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രവിക്ക് ഒന്നിനും കഴിഞ്ഞില്ല. ഭയവും നിരാശയും അയാളിലെ പൗരുഷത്തെ തളർത്തിയിരുന്നു.
രവി സംസാരിച്ചു കൊണ്ടിരുന്നു……
രവി: “ഷീലാ… ഈ പൊന്നോണത്തിന് നിനക്ക് ഒരു കോടിമുണ്ടോ കുട്ടിക്ക് ഒരു ഉടുപ്പോ വാങ്ങാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. ഈ കടം നമ്മളെ ശ്വാസം മുട്ടിച്ചു കൊല്ലും.”
ഷീല: “വിഷമിക്കണ്ട രവീ. നമുക്ക് ഇതിനൊരു വഴി കാണാം. ദുബായിൽ നഴ്സിംഗ് ജോലിക്ക് പോകാൻ എനിക്ക് ഓഫറുണ്ട്. ഞാൻ പോകാം. എല്ലാം ശരിയാക്കാം.” മനസ്സില്ലാമനസ്സോടെ രവി സമ്മതിച്ചു.
കണ്ണീരോടെയാണെങ്കിലും തന്റെ കുടുംബത്തെ രക്ഷിക്കാൻ ഷീല മണലാരണ്യത്തിലേക്ക് പോകുവാൻ റെഡി ആയി….
ദുബായ് പോവാൻ എല്ലാം പെട്ടെന്ന് തന്നെ റെഡി ആയി കിട്ടി….ഷീലക്ക് പോകുന്നതിൽ നല്ല സങ്കടം ഉണ്ട്…
പോകുന്നതിന് മുൻപ് തലേ ദിവസം
ഷീല രവിയെ നിർബന്ധിച്ചു. അയാളിലെ പുരുഷനെ ഉണർത്താൻ അവൾ പരമാവധി ശ്രമിച്ചു. പക്ഷേ, ഭയത്താൽ വിറയ്ക്കുന്ന രവിക്ക് അവളിലെ പെണ്ണിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. യാതൊരു വികാരവുമില്ലാതെ, ഒരു കല്ല് പോലെ അയാൾ കിടന്നു. …തൻ്റെ ആഗ്രഹം ബാക്കി ആകി.ഷീല പോകുവാൻ തയാറായി
തൻ്റെ ഉള്ളിലെ പെണ്ണിനെ പോലും രവിക്ക് മനസിലാക്കാൻ ഇപ്പൊ പറ്റുന്നില്ല….
ആ ശൂന്യതയിൽ നിന്നാണ് ഷീല ദുബായ് എന്ന സ്വപ്നത്തിലേക്ക് വിമാനം കയറിയത്.. തന്റെ നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ പൊടിതട്ടിയെടുത്ത് അവൾ ദുബായിലേക്ക് വിമാനം കയറി.

ദുബായിലെ എയർപോർട്ട് റോഡിലെ തിരക്കേറിയ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ഷീലയുടെ മുന്നിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ—നാട്ടിലെ ആ ജപ്തി ഭീഷണിയിലായ വീടും പട്ടിണിയിലായ കുടുംബവും. ആദ്യത്തെ ആറുമാസം അവൾ വിശ്രമമെന്തെന്ന് അറിഞ്ഞില്ല. ഡബിൾ ഷിഫ്റ്റുകളും ഓവർടൈം ഡ്യൂട്ടികളും ചെയ്ത് അവൾ ഒരു യന്ത്രത്തെപ്പോലെ ജോലി ചെയ്തു. ഭക്ഷണം പോലും കൃത്യമായി കഴിക്കാതെ ജോലി ചെയ്തതോടെ അവളുടെ ശരീരം ശുഷ്കിച്ചു, കവിളുകൾ ഒട്ടി, കണ്ണിനു താഴെ കറുത്ത പാടുകൾ വീണു. അയക്കുന്ന പണം കൊണ്ട് നാട്ടിലെ കടങ്ങൾ ഒന്നൊന്നായി തീർന്നു തുടങ്ങിയപ്പോഴാണ് ഷീല തന്റെ കണ്ണാടിയിലെ രൂപത്തെ ഒന്ന് ശ്രദ്ധിച്ചത്. തന്റെ യൗവനം ഈ ഹോസ്പിറ്റൽ ഇടനാഴികളിൽ ഹോമിക്കാനുള്ളതല്ലെന്ന തിരിച്ചറിവ് അവളിൽ ഒരു പുതിയ വാശി നിറച്ചു.

Wow………..wow……………ADIPOLI….tHAKRTHU…
NEXT PART VEKAM……VENAM