എന്റെ മാലിനി അമ്മായിയെ കാണാനായി അടുക്കളയിലേയ്ക്ക് ഓടുന്ന സമയത്താണ്,
കോലായിലെ ഏറ്റവും അറ്റത്തെ മുറിയുടെ വശത്തുനിന്ന്
ഒരു ശബ്ദം കേൾക്കുന്നപോലെ തോന്നിയതു, ഇതാരപ്പ
ഈ സമയത്തു അവിടെ ഇങ്ങനെ അടക്കി സംസാരിക്കാൻ.?
ഞാൻ ആ പഴയ തറവാടിന്റെ വലിയ മരത്തൂണുകളുടെ മറപിടിച്ചങ്ങോട്ടു ചെന്ന് നോക്കി
“എന്തിനാ വെറുതെ അനാവശ്യമായി വാശി പിടിക്കുന്നതെന്തിനാണ് തമ്പുരാട്ടി .?”
ഒരു പുരുഷന്റെ പയ്യനെ ഉള്ള ശബ്ദം ഞാൻ അല്പം മറഞ്ഞുനിന്നുകൊണ്ടു അങ്ങോട്ട് നോക്കി,
അവിടെ ഏറ്റവും മൂലയിലെ മുറി ആയതുകൊണ്ടാവണം ചെറിയ ഒരു ഇരുട്ടു പരന്നട്ടുണ്ട്.,
ആ ഇരുട്ടുമായി എന്റെ കണ്ണ് പരിചയപ്പെട്ടപ്പോൾ
എനിയ്ക്കു അവിടെ നിൽക്കുന്ന ആളുകളെ മനസിലായി,
മാലിനി അമ്മായിയും ജമാലിക്കയും
“എന്നെ വിടു, എനിയ്ക്കു പോവണം..!”
മാലിനി അമ്മായിയുടെ ദയനീയമായ സ്വരം.
“തമ്പുരാട്ടിയെ ഞാൻ വിടാം മാലിനി ,
പക്ഷെ തമ്പുരാട്ടി ഞാൻ പറഞ്ഞതിന് ഒരു മറുപടിയും തന്നില്ല,
തമ്പുരാട്ടിയോട് ഞാൻ കളിയായി പറഞ്ഞതല്ല അത്
എന്തോ അമ്മായി ചെറുതായി തേങ്ങി..
“എനിയ്ക്കു പോണം ..!”
പെട്ടെന്ന് ജമാലിക്ക അമ്മായിയുടെ കയ്യിലെ
ആ പിടി ചെറുതായി അയച്ചെന്നു തോന്നുന്നു
“തമ്പുരാട്ടി തമ്പുരാട്ടിയെ ഞാൻ ഒരിക്കൽ പോലും വേദനിപ്പിക്കാൻ എനിയ്ക്കു ആഗ്രഹമില്ല,
എന്താ ഏട്ടാ………….
അവിടെ ജമാലിക്ക അവരെ കയറി പിടിച്ചോ ………
പറയാം എല്ലാം…………
നീ ഒന്ന് ക്ഷമിക്കു മോളെ…………….
തമ്പുരാട്ടിയുടെ കാര്യം അറിഞ്ഞതുമുതൽ എനിയ്ക്കു നിന്നോട് ഒരു സഹതാപം തോന്നിയതാണ്,
ആ സഹതാപം എങ്ങനെയോ അറിയാതെ…!”
എനിയ്ക്കു എല്ലാം അറിയാം, ……….
എനിയ്ക്കായി ആരും സഹതാപം കൊള്ളേണ്ട, ……….
ഞാനെന്റെയീ ജീവിതം എങ്ങനെയെങ്കിലും ……….
ജീവിച്ചു തീർത്തോളം., ……….
അമ്മായി പറഞ്ഞു
അതിനും സമ്മതിക്കില്ലെങ്കിൽ ഞാൻ വെല്ലടത്തും പോയി ചത്തോളം..!” ……….
തമ്പ്രാട്ടി……….
അങ്ങനെ പറയല്ലേ ……….
അവരുടെ കണ്ണുകൾ നനയുന്നതിനേക്കാളും അവരുടെ
ആ വാക്കുകളിലെ പതർച്ച അവരുടെ വിഷമം എന്നെ മനസിലാക്കി .!
മാലിനി തമ്പുരാട്ടി ഇങ്ങനെ ജീവിതം തീർക്കാനോ……….
എന്റെ പുരയിലോട്ട് പോര്……….
ഞമ്മുക്ക് അവിടെ ചൊവ്വ ദോഷം ഒന്നും ഇല്ല……….
മാലിനി തമ്പുരാട്ടിക്ക് എന്നെ ഇഷ്ടല്ലേ……….
എനിക്ക് ആരോടും വെറുപ്പില്ല ………..
പിന്നെ ………
അതിനു മുന്നേ ജമാലിക്കയുടെ ആ ബലിഷ്ഠമായ വലിയ കൈകൾ അവരെ വാരിയെടുത്തു,
അവർക്കു കാര്യം എന്താണെന്നു
മനസിലാവുന്നതിനു മുന്നേ
ജമാലിക്ക അവരെ ആ വിശാലമായ നെഞ്ചിലേയ്ക്ക് ചേർത്ത് നിർത്തി..,
“അങ്ങനെ തമ്പുരാട്ടി മരിക്കുക ആണേൽ അത് എന്റെ ഈ നെഞ്ചിൽ കിടന്നു മാത്രമായിരിക്കും.!”
പുള്ളി പിന്നെയും അവരെ ചേർത്തുപിടിച്ചു
എന്നെ വിടൂ ഇക്ക…………..
ആരേലും കണ്ടാലോ…………
എന്നോട് ഇഷ്ടല്ലേ തമ്പ്രാട്ടി……….
എനിയ്ക്ക് ആരോടും വെറുപ്പില്ല……………
അവർ പിന്നെ ഒന്നും മിണ്ടാതെ അവിടെനിന്നു ഓടിമാറുന്നതു ഞാൻ കണ്ടു,
കുറച്ചു കഴിഞ്ഞപ്പോൾ ആ നിഴലുളകളുടെ കളികളിൽ ജമാലിക്കയും മറഞ്ഞു.!
പക്ഷെ എന്റെ ഉള്ളിലെ അവരോടു തോന്നിയ
ആ ചെറിയ ഇഷ്ടങ്ങൾ അറിയാതെ ഒരു ആരാധനയിലേയ്ക്കോ
പ്രണയത്തിലേയ്ക്കോ വഴിമാറുന്നതായി എനിയ്ക്കു തോന്നി.!
ഞാൻ അപ്പോഴേക്കും കാര്യങ്ങളെ കൂട്ടിവായിക്കാൻ തുടങ്ങിയിരുന്നു,
പിന്നെ മാലിനി അമ്മായിയുടെ കണ്ണുകളിൽ ഇപ്പോഴും കാണുന്ന ആ നിരാശയുടെ ഭാവം….
എല്ലാം ഞാൻ വായിച്ചെടുക്കാൻ ശ്രെമിച്ചു,
പക്ഷെ അന്നത്തെ ഒരു പത്താം ക്ലാസ്സുകാരന് ഇതെല്ലാം എത്രത്തോളം മനസിലാവും.?
ഞാൻ പക്ഷെ അന്നുമുതൽ അവരെ രണ്ടുപേരെയും കുറച്ചുകൂടി ശ്രെദ്ധിക്കാൻ ഉറപ്പിച്ചു.!
ഞാൻ ഓരോരോ ചിന്തകളുമായി അടുക്കളയിൽ എത്തിയപ്പോൾ
ഞാൻ ഇതിനിടയിൽ എന്റെ മാലിനി അമ്മായിയുടെ
സീൻ പിടുത്തമെല്ലാം നിർലോഭം തുടർന്നു.
ഞങ്ങളുടെ പറമ്പിലെ തേങ്ങയെല്ലാം പൊതിച്ചതിനു ശേഷം കൂട്ടിയിടുന്നത്
തറവാട്ടിന് ഏറ്റവും മുകളിലുള്ള തട്ടിൻപുറത്താണ്.!
അവിടെ അത് കൂടാതെ വൈക്കോലും വിറകുകളും ഉണ്ട്
