നന്മയുടെ പാപങ്ങൾ
Nanmayude Papangal | Author : Jaggu
മഞ്ചാടിമുക്ക് പാത്തുമ്മമൻസിലിൽ
പരേതനായ അഹമ്മദ് ഹാജിയുടെ വീട്. കോളേജിൽ പോകാൻ സമയമായിട്ടും ഉറക്കം എഴുന്നേൽക്കാതെ കിടക്കുകയാണ് അമീർ.
“ഡാ അമീരെ എഴുന്നേൽക്കെടാ, നിനക്ക് കോളേജിൽ പോണ്ടേ?”
“ഇപ്പൊ വരാടി കുറച്ച് നേരം കൂടി കിടക്കട്ടെ.”
“എഴുന്നേറ്റോ? ഇല്ലെങ്കിൽ ഞാനുമ്മ വരുമ്പോൾ പറഞ്ഞുകൊടുക്കും. നിനക്ക് ചോറ് പൊതിഞ്ഞിട്ടു വേണം, എനിക്ക് ഓഫിസിൽ പോകാൻ.”
“ദാ വരുന്ന.”
അവൻ മനസില്ലാമനസോടെയാണ് ബെഡിൽ നിന്നും എഴുന്നേറ്റത്. അവസാന വർഷ ബിരുദവിദ്യാർത്ഥിയാണ് അമീർ. അവന്റെ മൂത്ത പെങ്ങളാണ് ആമിന. മധ്യത്തിൽ ഉള്ളതാണ് അഹാന. അവളാണിപ്പോൾ അമീറിന്റെ ഉറക്കം നശിപ്പിച്ചത്. അഹാന ഒരു സ്വകാര്യ സ്ഥാപനത്തിലെ ഫ്രണ്ടോഫീസ് സ്റ്റാഫാണ്. മൂത്തവൾ ആമിനയുടെ വിവാഹം കഴിഞ്ഞു, രണ്ട് കുട്ടികൾ. ഇവരുടെ എല്ലാമെല്ലാമാണ് ഉമ്മ പാത്തുമ്മ. വിധവയായ സ്ത്രീ മക്കളെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാണ് പാത്തുമ്മ. ഇപ്പോൾ മത്സ്യവ്യാപാരവും, പലിശക്ക് പണം കൊടുപ്പുമാണ് അവരുടെ വരുമാനം. കൂടാതെ രണ്ടാമത്തെ മകളുടെ ചെറിയ ശമ്പളവും കൂടിയാകുമ്പോൾ ഈ സാധാരണ കുടുംബം അല്ലലില്ലാതെ കഴിയുന്നു. ആമിനയും, അഹാനയും വാപ്പയെപ്പോലെ വെളുത്തുതുടുത്ത സുന്ദരിക്കോതകളാണ്. ആണൊരുത്തൻറെ ഉറക്കം കളയുന്ന മാദകത്തിടമ്പുകൾ. എന്നാൽ അമീർ ഉമ്മയെപ്പോലെയായിരുന്നു, കറുപ്പ് എങ്കിലും സുന്ദരൻ. പക്ഷെ ഉമ്മ വേറെ ലെവലായിരുന്നു, കറുപ്പാണെങ്കിലും ഇമ്മാതിരി അപാര ഷെയ്പ്പുള്ള സ്ത്രീ ആ പഞ്ചായത്തിലേ ഇല്ലായിരുന്നു. ലുങ്കിയും, ബ്ലൗസും, അതാണ് അവളുടെ സ്ഥിര വേഷം. ഇതൊക്കെ ഇട്ടു വരുമ്പോൾ നാട്ടിലെ കൗമാരക്കാരുടെ മുതൽ വൃദ്ധൻമാരുടെ വരെ കുണ്ണ പാത്തുമ്മയെ നോക്കി സല്യൂട്ട് ചെയ്യും. ഈ നാല്പത്തി ഏഴാം വയസിലും കാമവാനരൻമാരുടെ വാണറാണി. അതിരാവിലെ പാത്തുമ്മ കച്ചവടത്തിന് മീനെടുക്കാൻ പോകും, പിന്നെ ഉച്ച കഴിയുമ്പോഴെ വീടെത്തുകയുള്ളു. ഉമ്മയും, പെണ്മക്കളും ഏവരുടെയും ഉറക്കം കെടുത്തുന്ന ശ്രിങ്കാരവതികളായിരുന്നു.
“ഇന്നെന്താ, ഇത്ത സ്പെഷ്യൽ?”
“ഓഹ്, എന്താണ്? ഇപ്പോഴൊരു ഇത്താ വിളി ഡി പോടീയെന്നൊക്കെയാണല്ലൊ, വിളിച്ചിരുന്നെ പോയി കുളിച്ചിട്ടു വാടാ കുരങ്ങാ എനിക്ക് പോണം.”
“ഇത്ത പൊതിഞ്ഞ് വെച്ചിട്ട് പൊക്കോ.”
“അപ്പൊ നീയിന്നെ കൊണ്ടാക്കുന്നില്ലേ?”
“സമയം പോയി, എനിക്ക് പെട്ടെന്ന് പോണം.”
“ശെരി, ഇന്ന് ലാസ്റ്റാണ്, നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം.”
“ശെരി, രാജാവെ.”
“പോടാ, പോടാ.”
അഹാന ഓഫിസിലേക്കും, അമീർ കോളേജിലേക്കും യാത്രയായി. ഒരു പഴയ സുസുകി ബൈക്കായിരുന്നു അമീറിന്റെ ഷകഡം.
“ഡാ സുനി, എക്സാം ഡേറ്റ് ആയോ?”
“നീ അറിഞ്ഞില്ലെ, മൈരെ അടുത്ത രണ്ടിന് ഫൈനൽ എക്സാം തുടങ്ങും. നീയിന്നലെ ഇല്ലായിരുന്നല്ലെ, അതാണ് അറിയാത്തെ.”
“ഇന്നലെ അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടായിരുന്നളിയാ.”
“മ്മ്, വാ, ക്ലാസ്സ് തുടങ്ങാറായി.”
“അവന്മാരൊക്കെ എത്തിയോ?”
“അവന്മാരൊക്കെ നേരത്തെ എത്തി. ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ക്ലാസുള്ളു, അത് കഴിഞ്ഞാൽ ഫൈനൽ എക്സാമാണ്.”
കോളേജ് വിട്ട് വീടെത്തിയ അമീർ, തിടുക്കത്തിൽ ഡ്രസ്സ് മാറുന്നത് കണ്ടപ്പോഴാണ് ഉമ്മയുടെ ചോദ്യം:
“ഡാ, നീയിന്ന് അഹാനയെ ഓഫിസിൽ കൊണ്ടാക്കിയില്ലെ?”
“ഇല്ലുമ്മ, എഴുന്നേറ്റപ്പോൾ ലേറ്റായി.”
“നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, നേരത്തെ എഴുന്നേൽക്കാൻ, നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം.”
“ഓഹ്, പ്രായം ഇത്രയായെങ്കിലും അവൻ ഉമ്മയോട് എതിർവാക്ക് പറയാറില്ല.”
“വല്ലതും കഴിച്ചിട്ട് പോടാ, മോനെ.”
“എനിക്ക് വിശപ്പില്ലുമ്മ, പ്ലീസ്.”
“മ്മ്, പൊക്കോ.”
അവൻ ഗ്രൗണ്ടിലേക്കാണ് വണ്ടിയുമെടുത്ത് പാഞ്ഞത്. കോളേജ് വിട്ടു വന്നാൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി, അതാണ് പതിവ്. പെട്ടെന്ന് വാടാ, അമീരെ, നിന്നെ എപ്പോഴേ ടീമിലെടുത്തു?
“ദാ, വരുന്നിക്കാ, ഈ ബൂട്ടൊന്നിട്ടോട്ടെ.”
