ഫോട്ടോഗ്രാഫറും അയൽവാസി മൊഞ്ചത്തിയും
Photographerum Ayalvasi Monchathiyum | Author : Sameer Mon
നഗരത്തിന് അടുത്തുള്ള 7 നിലയുള്ള ഒരു ഫ്ലാറ്റിൽ ഏഴാമത്തെ നിലയിലെ ഒരു അപ്പാർട്ട്മെന്റിൽ സതീഷ് മേനോൻ താമസിക്കുന്നു. ജോലി വർക്ക് ഫ്രം ഹോം.. വെബ് ഡിസൈനിങ്. ആൻഡ് എ ഐ ഫോട്ടോഗ്രാഫിക് സിസ്റ്റം ഉപയോഗിച്ച് ജോലി ചെയ്യുന്നു. ഫ്ലാറ്റിനുള്ളിൽ ഒരു ക്യൂട്ട് ആയ ഒരു ഫോട്ടോ സ്റ്റുഡിയോയും ഉണ്ട്…
ഏഴാം നിലയിൽ ആയതുകൊണ്ട് രണ്ടു ഫ്ലാറ്റുകളും ഒരു വലിയ കോൺഫറൻസ് ഹോൾ ആണ് അവിടെ ഉള്ളത്.. അടുത്ത്ള്ള ഫ്ലാറ്റിൽ താമസക്കാർ ഉണ്ടെന്നറിയാം.. അവരെ കാണാനോ അവരുടെ വിശേഷങ്ങൾ അറിയാനോ തിരക്ക് കാരണം മറ്റുമായി സാധിച്ചിട്ടില്ല..
ഒരു ദിവസം തിരക്കുപിടിച്ച അടുത്തുള്ള ഒരു വലിയ സിബിഎസ്ഇ സ്കൂളിൽ അവർ പറഞ്ഞ ഡിസൈനുകളും മറ്റുമായി കാണിക്കാൻ തിരക്കുപിടിച്ചിറങ്ങുമ്പോൾ ഒരു മിന്നായം പോലെ അടുത്തുള്ള ഫ്ലാറ്റിൽ ഒരു യുവതി പെട്ടെന്ന് കയറി പോകുന്നതായി കണ്ടു..
മുഖം തരാതെ അവർ അകത്തോട്ട് കയറിപ്പോയി ലോക്ക് ചെയ്തു.. സതീഷ് ഡിസൈനും മറ്റും സ്കൂളിൽ കാണിക്കാനായി പെട്ടെന്ന് സ്കൂളിന്റെ ഓഫീസിലേക്ക് പോയി.. സതീഷ് തന്റെ ബൈക്ക് എടുത്തില്ല കാരണം 200 മീറ്റർ വ്യത്യാസമേയുള്ളൂ സ്കൂളിന് സതീഷിന്റെ ഫ്ലാറ്റുമായി..
വളരെ സ്ട്രിക്ട് ആയ സ്കൂളിൽ പക്ഷേ സതീഷിന് നല്ല സ്വാധീനം ഉണ്ടായിരുന്നു.. സ്കൂളിന്റെ പ്രശസ്തിക്കും ഉന്നമനത്തിലും വേണ്ടിയുള്ള. സകലമാന ഡിസൈനുകളും സതീഷിന്റെ തലയിൽ നിന്നും ഉത്ഭവിച്ചതായിരുന്നു.. അതിനാൽ സതീഷിനെ അവിടെ നല്ല സ്വാധീനം ഉണ്ടായിരുന്നു..
സതീഷ് സ്കൂളിൽ നിന്നും അരമണിക്കൂർ കൊണ്ട് ഫ്ലാറ്റിലേക്ക് തിരികെ മടങ്ങി.. സ്വന്തം ഫ്ലാറ്റിൽ കയറാൻ നേരം സതീഷ്, അടുത്ത ഫ്ലാറ്റിൽ ഉള്ള മൊഞ്ചത്തിയെ ഓർത്തു ഒന്നു പരിചയപ്പെട്ടിരുന്നെങ്കിൽ ഒരു കമ്പനി ആകാമായിരുന്നു എന്ന് അവൻ ചിന്തിച്ചു.. പക്ഷേ അവർ ഇവനോട് യാതൊരു തരം അടുപ്പവും കാണിക്കാത്ത ഒരു അയൽവാസി ആയിരുന്നു..
ഒരു ദിവസം ഫ്ലാറ്റിലേക്ക് പോകാൻ വേണ്ടി സതീഷ് ലിഫ്റ്റിൽ കയറിയപ്പോൾ അടുത്ത ഫ്ലാറ്റിലെ ആ മൊഞ്ചത്തി പെണ്ണും കൂടെ കേറി അപ്പോഴാണ് സതീഷ് അവരുടെ മുഖം കാണുന്നത്.. അടിപൊളി ഫിഗർ ഉള്ള ഒരു താത്ത പെണ്ണ്.. ഗോതമ്പിന്റെ കളർ ഉള്ള 28 വയസ്സ് തോന്നിക്കുന്ന ഒരു യുവതി.
പക്ഷേ അവർ സതീഷിനെ നോക്കിയോ ചിരിക്കുകയോ ഒന്നും മൈൻഡ് ചെയ്യുക പോലും ചെയ്തില്ല. അവർ ലിഫ് റ്റിൽ നിന്നും പെട്ടെന്ന് ഇറങ്ങി അവരുടെ ഫ്ലാറ്റിലേക്ക് പോവുകയും ചെയ്തു.. ആ താത്ത പെണ്ണ് സതീഷിനെ ഒട്ടും മൈൻഡ് ചെയ്യാത്തവന് വല്ലാത്ത ഒരു നിരാശ തോന്നി..
കാരണം നല്ല ബോഡി ഷേപ്പ് ഉള്ള സതീഷിനെ പെണ്ണുങ്ങളെല്ലാം നോക്കുമായിരുന്നു.. ഉരുണ്ട മസിലുകളും സിക്സ്പാക്കും ഉള്ള സതീഷ് ജിമ്മിൽ സ്ഥിരം പോകുന്നവൻ ആയിരുന്നു….. പിന്നെ സതീഷ് അതെല്ലാം മറന്ന് തന്റെ ജോലികളിൽ വ്യാപൃതനായി..
സ്ഥിരം ആ ഉമ്മച്ചി പെണ്ണിനെ കാണുന്നതുകൊണ്ട് അവരുടെ മുഖം പരിചിതമായി എന്നാൽ അവർ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല.. ആ ഉമ്മച്ചിക്കുട്ടിക്കും സതീഷ് അയൽവാസി ആണ് എന്ന് മനസ്സിലായി.. പക്ഷേ പരസ്പരം സംസാരിക്കുകയോ ഒന്നു ചിരിക്കു പോലും ചെയ്തിട്ടില്ല..
അങ്ങനെ മാസങ്ങൾ കടന്നുപോയി.. അങ്ങനെ ഒരു മെയ് മാസം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഡിസൈനുകൾ പലതും സ്കൂളിൽ ഏൽപ്പിക്കുവാൻ വേണ്ടി സതീഷ് സ്കൂളിലോട്ട് പോയി. സ്കൂളിന്റെ ഓഫീസിനു മുന്നിലെത്തിയപ്പോൾ പ്യൂൺ പറഞ്ഞു സാർ കുറച്ചുനേരം വെയിറ്റ് ചെയ്യൂ അകത്ത് പുതിയ അഡ്മിഷനുകൾ നടക്കുന്നു..
സതീഷ് ഒരു കസേര വലിച്ചിട്ട് ഡോറിന് അടുത്തിരുന്നു.. അപ്പോൾ മാർക്ക് കുറഞ്ഞ തന്റെ കുട്ടിക്ക് വേണ്ടി ഒരു മാതാവ് അവിടുത്തെ പ്രിൻസ് നോട് കെഞ്ചുന്ന പോലെ വർത്താനം പറയുന്നതായി സതീഷ് കേട്ടു..
ഡൊണേഷൻ എത്ര വേണമെങ്കിലും തരാം അടുത്ത ആയതുകൊണ്ടാണ് ഇവിടെ വന്നത് എന്ന് അവർ പറയുന്നതായി സതീഷ് കേട്ടു.. പ്രിൻസിപ്പൽ ഒരു ദാക്ഷിണ്യവും കൂടാതെ മാർക്ക് കുറഞ്ഞ കുട്ടികളെ എടുക്കില്ല എന്ന് തീർത്തു പറഞ്ഞു.. അഞ്ച് വയസ്സുള്ള തന്റെ കുട്ടിയെയും പിടിച്ചുകൊണ്ട് കണ്ണീരോടുകൂടി ആ മാതാവ് പുറത്തോട്ട് പോയി..
