സ്കൂളിൽ നിന്ന് പുറത്തുകടന്ന്, അയാൾ തൻ്റെ പലചരക്ക് കട ലക്ഷ്യമാക്കി നടന്നു. രാധയിൽ നിന്ന് ലഭിച്ച പുതിയ ലഹരിക്ക് പുറമേ, ഈ പുതിയ സ്ത്രീകളോടുള്ള ആകർഷണവും അയാളെ പുതിയൊരു ചിന്തയിലേക്ക് എത്തിച്ചു.
“ഈ ഗ്രാമത്തിൽ എൻ്റെ ജീവിതം ഒരുപാട് മാറാൻ പോകുന്നു…” അയാൾ മനസ്സിൽ ചിന്തിച്ചു.
സ്കൂളിൽ നിന്ന് നടന്നാണ് രമേശൻ കടയിലെത്തിയത്. സ്കൂളിൽ വെച്ച് കണ്ട ടീച്ചർമാരുടെ ചിരിയും, വീട്ടിലെ രാധയുടെ പുതിയ സന്തോഷവും അയാളെ ഉന്മേഷവാനാക്കി.
കടയിൽ രമേശനെ സഹായിക്കാൻ രണ്ടുപേരുണ്ട്: വിശ്വസ്തനായ ചെറുപ്പക്കാരൻ വേലുവും, പ്രായമുള്ള സഹായി ലീലയും (45 വയസ്സ്).
രമേശൻ കടയിൽ കയറിയപ്പോൾ, സാധനങ്ങൾ വാങ്ങാൻ വന്നവരുമായി സംസാരിച്ചുകൊണ്ട് ലീല നിൽപ്പുണ്ടായിരുന്നു. വേലു കണക്കെഴുതുകയാണ്.
കടയുടെ നേരെ മുന്നിലായി, ഗൾഫിൽ നിന്ന് വന്ന
അഹമ്മദ് നടത്തുന്ന തിളക്കമുള്ള ഒരു സൂപ്പർമാർക്കറ്റ് തലയുയർത്തി നിൽക്കുന്നു.
രമേശൻ വന്നിട്ടും ലീലയും വേലുവും പതിവ് ജോലി തുടർന്നു. രമേശൻ പതിവുപോലെ കസേരയിലിരുന്നു.
“ആഹാ! രമേശൻ ഇന്ന് നേരത്തെയാണല്ലോ? കിച്ചുവിനെ സ്കൂളിൽ വിടാൻ പോയെന്ന് കേട്ടു,” ലീല കളിയാക്കി ചിരിച്ചു.
“അതെ ചേച്ചി. കുറച്ച് മാറ്റങ്ങളൊക്കെ വേണ്ടേ ജീവിതത്തിൽ?” രമേശൻ പുഞ്ചിരിച്ചു.
“അടിപൊളി! നല്ല മാറ്റമാ ഇത്,” വേലു പറഞ്ഞു.
“സൂപ്പർമാർക്കറ്റിൽ ആൾക്കാർ കൂടുന്നുണ്ട് ചേട്ടാ. ഇനി നമ്മളും കുറച്ച് മാറ്റങ്ങൾ വരുത്തണം.”
പഴയ രമേശനായിരുന്നെങ്കിൽ കച്ചവടത്തെക്കുറിച്ച് സംസാരിച്ച് വിഷമിച്ചിരുന്നേനെ. എന്നാൽ പുതിയ രമേശൻ അതിനൊന്നും പ്രതികരിച്ചില്ല. അഹമ്മദിൻ്റെ സൂപ്പർമാർക്കറ്റ് അയാളെ അലട്ടുന്നേയില്ലായിരുന്നു.
വൈകുന്നേരം തിരക്കൊഴിഞ്ഞപ്പോൾ വേലു നേരത്തെ തന്നെ വീട്ടിലേക്ക് പോയി.
“ഞാൻ പോകുവാ ചേട്ടാ, നാളെ വരാം.”
“ശരി വേലൂ, പൊയ്ക്കോളൂ,” രമേശൻ പറഞ്ഞു.
കട പൂട്ടിത്താറായപ്പോൾ ലീല മാത്രമായി അവിടെ. രമേശൻ കടയുടെ പിന്നിലായി, കണക്കെഴുതാനും വിശ്രമിക്കാനുമായി ഉണ്ടാക്കിയിട്ടുള്ള ചെറിയ റൂമിലേക്ക് പോയിരുന്നു. അവിടെ ഒരു പഴയ തടി മേശയുണ്ടായിരുന്നു.
അവിടെ ഇരിക്കുമ്പോൾ, മേശയുടെ ഒരു അറയിൽ നിന്ന്, പഴയ പത്രക്കടലാസിൽ പൊതിഞ്ഞ ഒരു ഡയറി അയാളുടെ കയ്യിൽ തടഞ്ഞു. ഇത് യഥാർത്ഥ രമേശൻ്റെ ഡയറിയാണ്. അയാൾ അത് തുറന്നു വായിച്ചു.
ഡയറിയിലെ ചില പേജുകളിൽ യഥാർത്ഥ രമേശൻ്റെ നിസ്സഹായതയും, രാധയുമായുള്ള വഴക്കുകളും, കച്ചവടത്തെക്കുറിച്ചുള്ള ആശങ്കകളും എഴുതിയിരുന്നു.
പുതിയ രമേശൻ ആ വിവരങ്ങൾ മനസ്സിൽ കുറിച്ചിട്ടു, എന്നിട്ട് ഡയറി മേശക്കടിയിൽ ഒളിപ്പിച്ചു.
അയാൾ റൂമിൽ ഇരിക്കുമ്പോൾ ലീല അകത്തേക്ക് കടന്നുവന്നു. ലീലയുടെ കയ്യിലൊരു കണക്ക് ബുക്കുണ്ടായിരുന്നു. 45 വയസ്സായെങ്കിലും ലീലയ്ക്ക് നല്ല ശരീരപ്രകൃതി ഉണ്ടായിരുന്നു.
ചാടിയ വയറിലെ ആഴമുള്ള പൊക്കിളും, വിരിഞ്ഞ് നിൽക്കുന്ന കുണ്ടിയും ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന മുലയും രമേശൻ ശ്രദ്ധിച്ചു. ഭർത്താവ് സോമൻ ഒരു മദ്യപാനിയായതുകൊണ്ട്, ലീലക്ക് ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. ഒരു മകൾ കൊച്ചിയിൽ MBA പഠിക്കുന്നു.
“രമേശാ, ഒരു അത്യാവശ്യം ഉണ്ടായിരുന്നു,” ലീല മടിച്ചുനിന്നു.
“എന്താ ചേച്ചി?” രമേശൻ അവളുടെ സൗന്ദര്യത്തിൽ കണ്ണെടുക്കാതെ ചോദിച്ചു.
“സോമേട്ടൻ ഇന്ന് വീണ്ടും കുടിച്ച് ബഹളമുണ്ടാക്കി. കുറച്ച് പൈസ ഉടനെ കൊടുക്കാനുണ്ടായിരുന്നു… കടയിൽ
നിന്ന് എനിക്കൊരു രണ്ടായിരം രൂപ അഡ്വാൻസ് തരാമോ?”
പഴയ രമേശനായിരുന്നെങ്കിൽ കണക്ക് പറഞ്ഞ് വിഷമിച്ചേനെ. പുതിയ രമേശൻ എഴുന്നേറ്റു, അവളുടെ അടുത്തേക്ക് ചെന്നു.
“പണത്തെക്കുറിച്ചാണോ ലീല ചേച്ചി ഇത്ര വിഷമിക്കുന്നത്? എന്തിനാ പേടിക്കുന്നേ? ഇത് എൻ്റെ കടയല്ലേ?”
അയാൾ പതിയെ അവളുടെ തോളിൽ കൈയിട്ടു, എന്നിട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ അവളെ തൻ്റെ അടുത്തേക്ക് ചേർത്തു നിർത്തി, അവളുടെ ചുണ്ടുകളിൽ ശക്തമായി ഉമ്മ വെച്ചു.
