തറവാട് കുളം തോണ്ടുമെന്നു അയാൾ പ്രതിജ്ഞയെടുത്തു. അഹമ്മദും ആയിഷയും മംഗലാപുരത്തു ഒരു ചേരിയിൽ താമസം തുടങ്ങി. അഹമ്മദ് ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിക്കാനുള്ള വക കണ്ടെത്തി. ആയിഷ മാനസികമായി ആകെ തളർന്നിരുന്നു. അധികം വൈകാതെ അവർ ജീവൻ വെടിഞ്ഞു. മംഗലാപുരത്തു പരിചയപ്പെട്ട ചിലർ അഹമ്മദിന് തുറമുഖത്തു ജോലി ശരിയാക്കി കൊടുത്തു. അവിടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ വഴി അയാൾ കരിം ഭായിക്ക് വേണ്ടി സ്വർണം കടത്തുന്ന ജോലിയിൽ ഏർപ്പെട്ടു. പതിയെ പതിയെ അഹമ്മദ് വളരാൻ തുടങ്ങി. സ്വർണം തുറമുഖത്തു ഇറക്കാനും പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ചു കേരളത്തിലും തമിഴ്‌നാട്ടിലും എത്തിക്കുന്ന ജോലി അഹമ്മദിൻ്റെ ആയി.
കരിം ഭായ് ഒരു തരത്തിൽ മംഗലാപുരത്തെ സുൽത്താനായിരുന്നു. തൻ്റെ എതിർസംഘങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കി മംഗലാപുരം മുഴുവൻ അയാൾ പിടിച്ചെടുത്തു. പക്ഷെ ഈ യുദ്ധത്തിൽ കരിം ഭായിക്കും നഷ്ടങ്ങൾ ഒരുപാടുണ്ടായി. അയാളുടെ മകനും മരുമകനും കൊല്ലപ്പെട്ടു. അയാളുടെ ബീവിയും അധികം താമസിയാതെ മരണപ്പെട്ടു. വിധവയായ മകളും കരിം ഭായും മാത്രം ബാക്കിയായി. മകൾ സുഹ്‌റക്ക് ഏകദേശം ഇരുപത്തഞ്ചു വയസ്സ് പ്രായമായിരുന്നു. അവർക്കു കുട്ടികളുണ്ടായിരുന്നില്ല. നിക്കാഹ് കഴിഞ്ഞു കുറച്ചു മാസത്തിനുള്ളിൽ തന്നെ അവളുടെ കെട്ടിയോൻ കൊല്ലപ്പെട്ടിരുന്നു. അഹമ്മദിൻ്റെ കഥകൾ അറിഞ്ഞ ശേഷം കരിം ഭായിക്ക് അവനോട് വളരെ സഹതാപവും വാത്സല്യവും ആയിരുന്നു. അത് മുതലാക്കിയ അഹമ്മദ് കരിം ഭായുടെ സാമ്രാജ്യത്തിൻ്റെ പടികൾ ചുവട്ടിക്കയറി. ആ യാത്രയിൽ അഹമ്മദ് ഒരുപാട് അക്രമങ്ങളും നടത്തിയിരുന്നു. ശത്രുക്കളോട് കണ്ണിൽ ചോരയില്ലാതെയാണയാൾ പെരുമാറിയിരുന്നത്. പോലീസിന് പോലും അഹമ്മദിനെ പേടിയായിരുന്നു. അയാളെ എതിർത്ത പൊലീസുകാരെ കുടുംബത്തോടെ അയാൾ ഇല്ലാതാക്കി. മംഗലാപുരത്തെത്തി അഞ്ചു വർഷങ്ങൾ കൊണ്ട് അഹമ്മദ് കരിം ഭായുമായി വളരെ അടുത്തു. കരിം ഭായുടെ ആഗ്രഹപ്രകാരം അഹമ്മദ് സുഹറയെ നിക്കാഹ് കഴിച്ചു. അവരുടെ നിക്കാഹിനു ശേഷം കരിം ഭായ് തൻ്റെ സാമ്രാജ്യം അഹമ്മദിനെ ഏൽപ്പിച്ചു ഒതുങ്ങി കഴിഞ്ഞു. അങ്ങനെ അഹമ്മദ് ആ നാട്ടുകാർക്ക് അഹമ്മദ് ഭായ് ആയി. സുഹ്റയോട് ഒരു പ്രത്യേക ഇഷ്ടമൊന്നും അഹമ്മദിന് ഉണ്ടായിരുന്നില്ല. അത് അവൾക്കും നന്നായി അറിയാമായിരുന്നു. കരിം ഭായുടെ സാമ്രാജ്യം തൻ്റെതായ മുതൽ അയാൾ രാമദാസമേനോനോടുള്ള പ്രതികാരത്തിന് തയ്യാറെടുത്തു തുടങ്ങി. രാമദാസമേനോൻ്റെ കാട്ടിലെ ബിസിനസിനെ കുറിച്ചന്വേഷിച്ച അഹമ്മദിന് കല്യാണിയുടെ സംഘത്തെ കുറിച്ചും അറിവ് ലഭിച്ചു. അയാൾ തൻ്റെ ദൂതനെ വിട്ടു കല്യാണിയുമായി മംഗലാപുരത്തു കൂടിക്കാഴ്ച. സംഘടിപ്പിച്ചു. തൻ്റെ ഗോഡൗണിലേക്ക് നടന്നു വരുന്ന കല്യാണിയെ കണ്ടതും അഹമ്മദിൻ്റെ കുണ്ണക്ക് ഇളക്കം തുടങ്ങി. കല്യാണി നടന്നു വന്ന് അഹമ്മദിനഭിമുഖമായി ഒരു കസേരയിൽ ഇരുന്നു. ഖാലിദ് അവളുടെ പുറകിൽ വിനീത വിധേയനായി നിന്നു. അഹമ്മദ്: കല്യാണി… അല്ലെ, നീ കാടിൻ്റെ രാജ്ഞി ആയി വിലസുകയാണെന്നു ഞാൻ അറിഞ്ഞു. എനിക്ക് നിൻ്റെ കൂടെ ഒരു ബിസിനെസ്സ് പങ്കാളിത്തം തുടങ്ങണമെന്നുണ്ട്. അതിനാണ് നിന്നെ ഇവിടെ വിളിപ്പിച്ചത്. കല്യാണി: നിങ്ങളുടെ ബിസിനെസ്സ് സംരഭം എന്താണെന്ന് ആദ്യം പറ. എനിക്കും ഗുണം ഉണ്ടെങ്കിൽ നമുക്ക് ഒന്നിക്കാം. അഹമ്മദ്: കാര്യം നിനക്ക് വളരെ നിസ്സാരം ആണ്. നിങ്ങളുടെ സംഘം ഇലഞ്ഞിക്കൽ രാമദാസമേനോൻ്റെ കഞ്ചാവുതോട്ടങ്ങളും ചന്ദനക്കടത്തും ഇല്ലാതാക്കണം. നിനക്കവ കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. അതിൽനിന്നും ഒരു ലാഭവും എനിക്ക് വേണ്ട. ഇത് കേട്ട് കല്യാണി പൊട്ടിച്ചിരിച്ചു. കല്യാണി: കാട്ടിൽ ഇതൊക്കെ ചെയ്യാൻ എനിക്ക് നിങ്ങളുടെ പങ്കാളിത്തം എന്തിനാണ്? അഹമ്മദ്: നിങ്ങൾ കാട്ടിൽ രാമദാസമേനോൻ്റെ ബിസിനസ്സുകൾ ഓരോന്നായി ഇല്ലാതാകുമ്പോൾ ഞാനിവിടെ നിങ്ങള്ക്ക് ഓരോ ബിസിനസ് പുതുതായി തുടങ്ങിത്തരും. നിങ്ങൾ എന്നെങ്കിലും കാടിറങ്ങുമ്പോൾ സുഖമായി
